< Nehemia 1 >

1 Ici nĩcio ciugo cia Nehemia mũrũ wa Hakalia: Atĩrĩrĩ, mweri-inĩ wa Kiselevu wa mwaka wa mĩrongo ĩĩrĩ, rĩrĩa ndaarĩ thĩinĩ wa nyũmba ya ũthamaki kũu Shushani-rĩ,
ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വാക്കുകൾ. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ഇരിക്കുമ്പോൾ
2 Hanani, ũmwe wa ariũ a baba, agĩũka kuuma Juda arĩ na andũ angĩ, na ngĩmahooya ũhoro wa matigari ma Ayahudi arĩa maahonokete gũtahwo, o na ngĩmahooya ũhoro wa Jerusalemu.
എന്റെ സഹോദരന്മാരിൽ ഒരുവനായ ഹനാനിയും യെഹൂദയിൽനിന്ന് ചില പുരുഷന്മാരും വന്നു; ഞാൻ അവരോട് പ്രവാസത്തിൽനിന്ന് രക്ഷപെട്ട യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.
3 Nao makĩnjookeria atĩrĩ, “Andũ arĩa maahonokire gũtahwo, o acio marĩ kũu bũrũri-inĩ, marĩ na thĩĩna mũnene na makanyararwo mũno. Rũthingo rwa Jerusalemu nĩrũmomore, na ihingo ciaruo igacinwo na mwaki.”
അതിന് അവർ എന്നോട്: “പ്രവാസത്തിൽനിന്ന് രക്ഷപെട്ട ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ച് ചുട്ടും കിടക്കുന്നു എന്ന് പറഞ്ഞു.
4 Rĩrĩa ndaiguire maũndũ macio, ngĩikara thĩ, ngĩrĩra. Ngĩikara ngĩcakayaga matukũ maigana ũna, ngĩĩhinga kũrĩa irio na ngĩhooya Ngai wa igũrũ.
ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഇരുന്ന് കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ട് സ്വർഗ്ഗത്തിലെ ദൈവത്തോട് ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ:
5 Ningĩ ngiuga atĩrĩ: “Wee Jehova Ngai wa Igũrũ, wee Mũrungu mũnene na wa kũmakania, ũrĩa ũhingagia kĩrĩkanĩro gĩake kĩa wendo kũrĩ arĩa mamwendete na magaathĩkĩra maathani make,
“സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, അങ്ങയെ സ്നേഹിച്ച് അങ്ങയുടെ കല്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,
6 ndagũthaitha ũtege gũtũ gwaku, na ũhingũre maitho maku ũigue ihooya rĩrĩa ndungata yaku ĩrahooya ĩrĩ mbere yaku mũthenya na ũtukũ nĩ ũndũ wa ndungata ciaku, andũ a Isiraeli. Nĩngumbũra mehia ma andũ a Isiraeli, na makwa, na ma nyũmba ya baba, marĩa ithuĩ tũkwĩhĩirie.
അങ്ങയുടെ ദാസന്മാരായ യിസ്രായേൽ മക്കൾക്ക് വേണ്ടി രാപ്പകൽ അങ്ങയുടെ മുമ്പാകെ പ്രാർത്ഥിക്കയും ഞങ്ങൾ അങ്ങയോട് ചെയ്തിരിക്കുന്ന പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് അവിടുത്തെ ചെവി ശ്രദ്ധിച്ചും തൃക്കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.
7 Nĩtwĩkĩte maũndũ ma waganu mũnene harĩwe. Tũtiathĩkĩire maathani na irĩra cia watho waku cia kũrũmĩrĩrwo, o na mawatho marĩa waheire Musa ndungata yaku.
ഞങ്ങൾ അങ്ങയോട് കഠിനദോഷം പ്രവർത്തിച്ചിരിക്കുന്നു; അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.
8 “Ririkana ũrutani ũrĩa waheire Musa ndungata yaku, ũkiuga atĩrĩ, ‘Mũngĩaga kwĩhokeka, nĩngamũhurunja gatagatĩ ka ndũrĩrĩ,
‘നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഇടയിൽ ചിതറിച്ചുകളയും;
9 no mũngĩkanjookerera na mwathĩkĩre maathani makwa, hĩndĩ ĩyo o na andũ anyu arĩa maatahĩtwo magatwarwo ituri cia thĩ kũrĩa kũraya mũno, nĩngamacookereria ndĩmarute kuo, ndĩmarehe kũndũ kũrĩa thuurĩte gũtuĩke gĩikaro kĩa Rĩĩtwa rĩakwa.’
എന്നാൽ നിങ്ങൾ എങ്കലേയ്ക്ക് തിരിഞ്ഞ് എന്റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളിൽനിന്ന് ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും’ എന്ന് അങ്ങയുടെ ദാസനായ മോശെയോട് അങ്ങ് അരുളിച്ചെയ്ത വചനം ഓർക്കേണമേ.
10 “Acio nĩ ndungata ciaku na andũ aku, arĩa wakũũrire na ũndũ wa hinya waku mũnene na guoko gwaku kũrĩ ũhoti.
൧൦അവർ അങ്ങയുടെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും അങ്ങ് വീണ്ടെടുത്ത അങ്ങയുടെ ദാസന്മാരും ജനവുമല്ലോ.
11 Wee, Jehova, ndagũthaitha ũtege gũtũ ũigue mahooya ma ndungata ĩno yaku, o na mahooya ma ndungata ciaku iria ikenagio nĩ gwĩtigĩra rĩĩtwa rĩaku. Kĩreke ndungata yaku ĩgaacĩre ũmũthĩ na ũndũ wa gũtũma ĩtĩkĩrĩke harĩ mũndũ ũyũ.” Nĩ niĩ ndatwaragĩra mũthamaki kĩndũ gĩa kũnyua.
൧൧കർത്താവേ, അങ്ങ് അടിയന്റെയും അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ താല്പര്യപ്പെടുന്ന അങ്ങയുടെ ദാസന്മാരുടെയും പ്രാർത്ഥന ശ്രദ്ധിക്കേണമേ. ഇന്ന് അടിയന് കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്റെ മുമ്പാകെ എനിക്ക് ദയ ലഭിക്കുമാറാക്കേണമേ”. ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.

< Nehemia 1 >