< Nehemia 5 >

1 Na rĩrĩ, andũ amwe na atumia ao nĩmatetire mũno nĩ ũndũ wa ũrĩa maahinyĩrĩirio nĩ Ayahudi arĩa angĩ ariũ a ithe wao.
ജനവും അവരുടെ ഭാൎയ്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരെ വലിയ നിലവിളി കൂട്ടി:
2 Amwe moigaga atĩrĩ, “Ithuĩ na aanake aitũ na airĩtu aitũ tũrĩ aingĩ. Na no nginya tũkorwo na irio, nĩguo tũrĩe tũtũũre muoyo.”
ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിന്നു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും
3 Angĩ moigaga atĩrĩ, “Tũneanaga ithaka ciitũ na mĩgũnda iitũ ya mĩthabibũ, na mĩciĩ iitũ itũrũgamĩrĩre nĩguo tũheo irio hĩndĩ ya ngʼaragu.”
ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുൎഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും
4 O na angĩ moigaga atĩrĩ, “No nginya tũngĩakombire mbeeca nĩguo tũhote kũrĩha igooti rĩa mũthamaki rĩa ithaka ciitũ na mĩgũnda ya mĩthabibũ.
രാജഭോഗം കൊടുക്കേണ്ടതിന്നു ഞങ്ങൾ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടംമേടിച്ചിരിക്കുന്നു;
5 O na gũtuĩka tũrĩ a mũthiimo ũmwe na thakame ĩmwe na andũ a bũrũri witũ, na o na gũtuĩka aanake aitũ nĩ ega o ta ao-rĩ, ithuĩ tũtuĩkĩte no nginya tũneane aanake aitũ na airĩtu aitũ matuĩke ngombo. O na rĩu airĩtu aitũ amwe nĩ ngombo, no tũtirĩ na ũhoti wa kũgirĩrĩria ũndũ ũcio tondũ ithaka ciitũ na mĩgũnda iitũ ya mĩthabibũ ĩrĩ moko-inĩ ma andũ angĩ.”
ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിന്നു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലർ അടിമപ്പെട്ടുപോയിരിക്കുന്നു; ഞങ്ങൾക്കു വേറെ നിൎവ്വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞു.
6 Rĩrĩa ndaiguire mateta mao na thitango icio, nĩndarakarire mũno.
അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോൾ എനിക്കു അതികോപം വന്നു.
7 Ngĩĩcũũrania maũndũ macio, na ngĩrũithia andũ arĩa maarĩ igweta na anene, ngĩmeera atĩrĩ, “Nĩmũreetia andũ a bũrũri wanyu uumithio wa mbeeca iria mũmakombithĩtie!” Nĩ ũndũ ũcio ngĩĩtana mũcemanio mũnene wa kũmaciirithia,
ഞാൻ എന്റെ മനസ്സുകൊണ്ടു ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്നു അവരോടു പറഞ്ഞു. അവൎക്കു വിരോധമായി ഞാൻ ഒരു മഹായോഗം വിളിച്ചുകൂട്ടി.
8 ngiuga atĩrĩ, “Tũgeretie o ũrĩa tũngĩhota gũkũũra Ayahudi ariũ a ithe witũ arĩa mendeirio ndũrĩrĩ. No inyuĩ nĩ kwendia mũrendia andũ anyu nĩguo tũcooke tũmagũre rĩngĩ!” Andũ acio magĩkira ki tondũ matingĩonire wa kuuga.
ജാതികൾക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാർ തങ്ങളെത്തന്നേ നമുക്കു വില്പാന്തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാൻ പോകുന്നുവോ എന്നു ഞാൻ അവരോടു ചോദിച്ചു. അതിന്നു അവർ ഒരു വാക്കും പറവാൻ കഴിയാതെ മൌനമായിരുന്നു.
9 Ningĩ ngĩthiĩ na mbere ngiuga atĩrĩ, “Ũrĩa mũreka ti wega. Githĩ mũtiagĩrĩirwo nĩ gũthiiaga mwĩtigĩrĩte Ngai witũ nĩgeetha tũtikanyararwo nĩ ndũrĩrĩ iria irĩ ũthũ na ithuĩ?
പിന്നെയും ഞാൻ പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാൎയ്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓൎത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?
10 Niĩ, na ariũ a baba, na andũ akwa, o na ithuĩ nĩtũrakombithia andũ mbeeca na irio. No rekei gwĩtia kwa uumithio wa mbeeca iria mũkombanĩire gũthire!
ഞാനും എന്റെ സഹോദരന്മാരും എന്റെ ഭൃത്യന്മാരും അവൎക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.
11 Cookeriai andũ ithaka ciao narua, na mĩgũnda yao ya mĩthabibũ na ya mĩtamaiyũ, na nyũmba ciao, o na uumithio ũcio mũmarĩhagia wa gĩcunjĩ kĩa igana kĩa mbeeca, na ngano, na ndibei ya mũhihano, na kĩa maguta.”
നിങ്ങൾ ഇന്നു തന്നേ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിൻ; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയിൽ നൂറ്റിന്നു ഒന്നു വീതം നിങ്ങൾ അവരോടു വാങ്ങിവരുന്നതും അവൎക്കു ഇളെച്ചുകൊടുപ്പിൻ.
12 Nao makiuga atĩrĩ, “Nĩtũkũmacookeria. Na tũtikũmetia kĩndũ kĩngĩ. Tũgwĩka o ta ũrĩa ũkuuga.” Ningĩ ngĩtũmanĩra athĩnjĩri-Ngai ngĩĩra andũ arĩa maarĩ igweta na arĩa anene mehĩte atĩ nĩmakahingia ũrĩa meranĩire.
അതിന്നു അവർ: ഞങ്ങൾ അവ മടക്കിക്കൊടുക്കാം; ഇനി അവരോടു ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നേ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു. അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ചു ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്നു അവരുടെ മുമ്പിൽ വെച്ചു അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.
13 O na niĩ ngĩribariba icũrĩ cia nguo yakwa ya igũrũ, ngiuga atĩrĩ, “O ta ũguo-rĩ, mũndũ o wothe ũtakahingia kĩrĩkanĩro gĩkĩ, Ngai aromũribariba kuuma nyũmba yake na kuuma kũrĩ indo ciake. Nĩ ũndũ ũcio mũndũ ta ũcio aroribaribwo, atigwo atarĩ kĩndũ!” Mũingĩ wothe ũkiuga, “Ameni,” na ũkĩgooca Jehova. Nao andũ othe magĩĩka o ta ũrĩa meeranĩire.
ഞാൻ എന്റെ മടി കുടഞ്ഞു; ഈ വാഗ്ദാനം നിവൎത്തിക്കാത്ത ഏവനെയും അവന്റെ വീട്ടിൽനിന്നും അവന്റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവൻ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സൎവ്വസഭയും: ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവൎത്തിച്ചു.
14 Ningĩ kuuma mwaka wa mĩrongo ĩĩrĩ wa Mũthamaki Aritashashita, rĩrĩa ndathuurirwo nduĩke barũthi wao bũrũri wa Juda, nginyagia mwaka wa mĩrongo ĩtatũ na ĩĩrĩ, mĩaka ikũmi na ĩĩrĩ-rĩ, niĩ o na kana ariũ a baba, tũtiarĩire irio iria ciagayagĩrwo barũthi.
ഞാൻ യെഹൂദാദേശത്തു അവരുടെദേശാധിപതിയായി നിയമിക്കപ്പെട്ട നാൾമുതൽ അൎത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടുമുതൽ തന്നേ, അവന്റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.
15 No rĩrĩ, abarũthi arĩa maarĩ mbere yakwa nĩmahatagĩrĩria andũ mũno na makametia cekeri cia betha mĩrongo ĩna, hamwe na irio na ndibei. Ateithĩrĩria ao nao no mahatagĩrĩria andũ. No niĩ tondũ wa gwĩtigĩra Ngai ndiekire ũguo.
എനിക്കു മുമ്പെ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികൾ ജനത്തിന്നു ഭാരമായിരുന്നു നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കൎത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.
16 Handũ ha gwĩka ũguo-rĩ, niĩ ndeheanire gwaka rũthingo rũrũ. Andũ akwa othe moonganĩte hau nĩ ũndũ wa wĩra; na tũtiigana kũgũra ithaka.
ഞാൻ ഈ മതിലിന്റെ വേലയിൽ തന്നേ ഉറ്റിരുന്നു; ഞങ്ങൾ ഒരു നിലവും വിലെക്കു വാങ്ങിയില്ല; എന്റെ ഭൃത്യന്മാർ ഒക്കെയും ഈ വേലയിൽ ചേൎന്നു പ്രവൎത്തിച്ചുപോന്നു.
17 Ningĩ-rĩ, Ayahudi igana rĩa mĩrongo ĩtano, o hamwe na anene maarĩĩaga gwakwa, hamwe na arĩa mookaga kuuma ndũrĩrĩ-inĩ iria ciatũthiũrũrũkĩirie.
യെഹൂദന്മാരുംപ്രമാണികളുമായ നൂറ്റമ്പതുപേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്റെ മേശെക്കൽ ഭക്ഷണം കഴിച്ചുപോന്നു.
18 O mũthenya indo iria ciahaaragĩrio cia kũrĩĩo ciarĩ ndegwa ĩmwe, na ngʼondu ithathatũ noru, na ngũkũ, na o mĩthenya ikũmi yathira ndaarehagĩrwo ndibei nyingĩ mũno ya mĩthemba yothe. O na kũrĩ ũguo-rĩ, ndietagia irio iria ciagayagĩrwo barũthi, tondũ maruta macio nĩmaritũhĩire andũ.
എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാൻ ആവശ്യപ്പെട്ടില്ല.
19 Wee Ngai wakwa, ndirikana, ũnjĩke wega nĩ ũndũ wa maũndũ marĩa mothe njĩkĩire andũ aya.
എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഓൎക്കേണമേ.

< Nehemia 5 >