< Mathayo 4 >
1 Hĩndĩ ĩyo Jesũ nĩatongoririo nĩ Roho agĩtwarwo werũ-inĩ akagerio nĩ mũcukani.
ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
2 Na aniina mĩthenya mĩrongo ĩna, ũtukũ na mũthenya, ehingĩte kũrĩa irio-rĩ, akĩigua ahũtiĩ.
നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
3 Nake mũgerania akĩmũkora, akĩmwĩra atĩrĩ, “Angĩkorwo wee nĩwe Mũrũ wa Ngai-rĩ, ĩra mahiga maya matuĩke mĩgate.”
അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
4 Nake Jesũ akĩmũcookeria atĩrĩ, “Nĩ kwandĩkĩtwo atĩrĩ: ‘To mũgate wiki ũngĩtũũria mũndũ muoyo, no nĩ kiugo gĩothe kĩrĩa kiumaga kanua ka Ngai.’”
അതിന് യേശു, “‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
5 Hĩndĩ ĩyo mũcukani akĩmũtwara itũũra rĩrĩa itheru, akĩmũrũgamia gathũrũmũndũ ka hekarũ,
തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്,
6 akĩmwĩra atĩrĩ, “Angĩkorwo wee nĩwe Mũrũ wa Ngai-rĩ, wĩgũithie thĩ. Nĩgũkorwo kwandĩkĩtwo atĩrĩ: “‘Nĩagaatha araika ake nĩ ũndũ waku, nao nĩmagakwanĩrĩria na moko mao, nĩguo ndũkanahĩngwo kũgũrũ nĩ ihiga.’”
“അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക. “‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും, അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
7 Nake Jesũ akĩmũcookeria atĩrĩ, “Ningĩ nĩ kwandĩkĩtwo atĩrĩ: ‘Ndũkanagerie Mwathani Ngai waku.’”
യേശു അവനോട്, “‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.”
8 Ningĩ mũcukani akĩmũtwara kĩrĩma-inĩ kĩraaya mũno, akĩmuonia mothamaki mothe ma thĩ na riiri wamo.
വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്,
9 Akĩmwĩra atĩrĩ, “Maũndũ maya mothe nĩngũkũhe, ũngĩĩtĩkĩra kũnyinamĩrĩra ũũhooe.”
“ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.
10 Nake Jesũ akĩmwĩra atĩrĩ, “Thiĩ Shaitani ndiga! Nĩgũkorwo nĩ kwandĩkĩtwo atĩrĩ: ‘Hooyaga Mwathani Ngai waku, na ũmũtungatagĩre o we wiki.’”
അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
11 Hĩndĩ ĩyo mũcukani akĩmũtiga, nao araika magĩũka makĩmũtungatĩra.
അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.
12 Na rĩrĩa Jesũ aiguire atĩ Johana nĩaikĩtio njeera-rĩ, agĩthiĩ Galili.
യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി;
13 Akiuma Nazarethi, agĩthiĩ gũtũũra Kaperinaumu. Itũũra rĩu rĩarĩ hakuhĩ na iria, bũrũri-inĩ wa Zebuluni na Nafitali.
നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി.
14 Ũndũ ũcio wekĩkire nĩguo ũhoro ũrĩa waarĩtio na kanua ka mũnabii Isaia ũhinge, rĩrĩa oigire atĩrĩ:
“സെബൂലൂൻ ദേശവും നഫ്താലി ദേശവും തടാകതീരവും യോർദാൻ അക്കരെ നാടും, യെഹൂദേതര ഗലീലയും— അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും വലിയൊരു പ്രഭ ദർശിച്ചു. മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു!” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി.
15 “Bũrũri wa Zebuluni, o na bũrũri wa Nafitali, njĩra ya gũthiĩ iria-inĩ, gũikũrũkania na Rũũĩ rwa Jorodani, kũu gwĩtagwo Galili-kwa-Ndũrĩrĩ:
16 andũ arĩa matũũraga nduma-inĩ nĩmonete ũtheri mũnene; nao arĩa matũũraga bũrũri ũrĩ kĩĩruru gĩa gĩkuũ-rĩ, nĩmarĩirwo nĩ ũtheri.”
17 Kuuma hĩndĩ ĩyo Jesũ akĩambĩrĩria kũhunjia ũhoro akiugaga atĩrĩ, “Mwĩrirei, nĩgũkorwo ũthamaki wa igũrũ nĩũkuhĩrĩirie.”
ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു.
18 Rĩrĩa Jesũ aaceeraga hũgũrũrũ-inĩ cia Iria rĩa Galili, nĩonire andũ eerĩ a nyina ũmwe, nao nĩ Simoni ũrĩa wetagwo Petero, na mũrũ wa nyina Anderea. Maikagia neti iria-inĩ, nĩgũkorwo maarĩ ategi a thamaki.
യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു.
19 Nake Jesũ akĩmeera atĩrĩ, “Ũkai, mũnũmĩrĩre, na nĩngũmũtua ategi a andũ.”
യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
20 Nao o rĩmwe magĩtiganĩria neti ciao, makĩmũrũmĩrĩra.
ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
21 Na aathiathia akĩona andũ angĩ eerĩ a nyina ũmwe, Jakubu mũrũ wa Zebedi, na mũrũ wa nyina Johana. Maarĩ thĩinĩ wa gatarũ hamwe na ithe wao Zebedi makĩhaarĩria neti ciao. Nake Jesũ akĩmeeta,
അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു,
22 na o rĩmwe magĩtiganĩria gatarũ na magĩtiga ithe wao, makĩmũrũmĩrĩra.
അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
23 No rĩrĩ, Jesũ nĩathiire Galili guothe, akĩrutanaga thunagogi-inĩ ciao, akĩhunjagia Ũhoro-ũrĩa-Mwega wa ũthamaki wa Ngai, na akĩhonagia andũ mĩrimũ yothe na ndwari ciothe iria maarĩ nacio.
യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.
24 Nayo ngumo yake ĩkĩhunjio bũrũri wothe wa Suriata, nao andũ makĩmũrehera andũ arĩa othe maarĩ arũaru ndwari cia mĩthemba mĩingĩ, na arĩa maarĩ na ruo rũingĩ, na arĩa maarĩ na ndaimono, na arĩa maarĩ na mũrimũ wa kũgũũaga, o na arĩa maarĩ na mũrimũ wa gũkua ciĩga, nake akĩmahonia othe.
അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു.
25 Nao andũ aingĩ mũno kuuma Galili, na Dekapoli, na Jerusalemu, na Judea, na mũrĩmo ũũrĩa ũngĩ wa Rũũĩ rwa Jorodani makĩmũrũmĩrĩra.
ഗലീല, ദെക്കപ്പൊലി, ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.