< Mathayo 25 >

1 “Hĩndĩ ĩyo-rĩ, ũthamaki wa igũrũ ũkaahaananio na airĩtu ikũmi arĩa mooire matawa mao, makiumagara nĩguo magatũnge mũhikania.
സ്വൎഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
2 Atano ao maarĩ akĩĩgu, na atano maarĩ oogĩ.
അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
3 Acio akĩĩgu nĩmakuuire matawa mao, no matiakuuire maguta.
ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
4 No rĩrĩ, acio oogĩ, nĩmakuuire maguta na cuba, o hamwe na matawa mao.
ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
5 Na rĩrĩ, Mũhikania nĩaikarire angĩgooka, na othe magĩcũnga, magĩkoma.
പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
6 “Na ũtukũ gatagatĩ gũkĩanĩrĩrwo atĩrĩ: ‘Mũhikania nĩ mũũku! Umai mũkamũtũnge!’
അൎദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആൎപ്പുവിളി ഉണ്ടായി.
7 “Hĩndĩ ĩyo airĩtu othe magĩũkĩra, magĩthondeka matawa mao.
അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
8 Acio akĩĩgu makĩĩra acio oogĩ atĩrĩ, ‘Tũgaĩrei maguta manyu tondũ; matawa maitũ nĩmarahora.’
എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
9 “No acio oogĩ makĩmacookeria atĩrĩ, ‘Aca, matingĩtũigana na mamũigane. Handũ ha ũguo-rĩ, thiĩi kũrĩ arĩa mendagia maguta mũkegũrĩre manyu.’
ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10 “No rĩrĩa maarĩ njĩra-inĩ magĩthiĩ kũgũra maguta-rĩ, mũhikania agĩkinya. Airĩtu arĩa mehaarĩirie magĩtoonya kĩhikanio-inĩ hamwe na mũhikania. Naguo mũrango ũkĩhingwo.
അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
11 “Thuutha ũcio airĩtu acio angĩ o nao magĩũka. Makiuga atĩrĩ, ‘Mwathani! Mwathani! Tũhingũrĩre mũrango!’
അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കൎത്താവേ, കൎത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
12 “Nowe agĩcookia atĩrĩ, ‘Ngũmwĩra atĩrĩ na ma, niĩ ndimũũĩ.’
അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
13 “Nĩ ũndũ ũcio-rĩ, mwĩhũgagei, tondũ mũtiũĩ mũthenya kana thaa.
ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണൎന്നിരിപ്പിൻ.
14 “Ningĩ, ũthamaki wa igũrũ ũkaahaananio na mũndũ wathiiaga rũgendo, nake agĩĩta ndungata ciake, agĩciĩhokera indo ciake.
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
15 Akĩnengera ĩmwe yacio taranda ithano cia mbeeca, na ĩngĩ taranda igĩrĩ, na ĩrĩa ĩngĩ taranda ĩmwe, o ndungata kũringana na ũhoti wayo. Agĩcooka agĩthiĩ rũgendo.
ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
16 Ndungata ĩrĩa yaneetwo taranda ithano ĩgĩthiĩ o hĩndĩ ĩyo, ĩkĩonjorithia mbeeca ciayo, na ĩkĩona uumithio wa taranda ingĩ ithano.
അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
17 O nayo ĩrĩa yaheetwo taranda igĩrĩ ĩkĩonjorithia ĩkĩona uumithio wa ingĩ igĩrĩ.
അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
18 No ndungata ĩrĩa yaheetwo taranda ĩmwe ĩgĩthiĩ, ĩkĩenja irima, ĩkĩhitha mbeeca cia mwathi wayo.
ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
19 “Thuutha wa ihinda iraaya, mwathi wa ndungata icio nĩacookire na agĩciĩta nĩguo iheane ũhoro wa mathabu ma mbeeca ciake.
വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീൎത്തു.
20 Ndungata ĩrĩa yaheetwo taranda ithano ĩkĩrehe ingĩ ithano, ĩkiuga atĩrĩ, ‘Mwathi wakwa, waheire taranda ithano. Atĩrĩrĩ, nĩĩthũkũmĩte ingĩ ithano.’
അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21 “Nake mwathi wayo akĩmĩcookeria atĩrĩ, ‘Nĩwĩkĩte wega, wee ndungata ĩno njega na ya kwĩhokeka! Nĩũtuĩkĩte mwĩhokeku harĩ indo nini; nĩngũgũtua mũrori wa indo nyingĩ. Ũka ũtoonye gĩkeno-inĩ kĩa mwathi waku!’
അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
22 “Ndungata ĩrĩa yaheetwo taranda igĩrĩ o nayo ĩgĩũka. Ĩkiuga atĩrĩ, ‘Mwathi wakwa waheire taranda igĩrĩ! Atĩrĩrĩ, nĩthũkũmĩte ingĩ igĩrĩ.’
രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23 “Nake mwathi wayo akĩmĩcookeria atĩrĩ, ‘Nĩwĩkĩte wega, wee ndungata ĩno njega na ya kwĩhokeka! Nĩũtuĩkĩte mwĩhokeku harĩ indo nini; nĩ ngũgũtua mũrori wa indo nyingĩ. Ũka ũtoonye gĩkeno-inĩ kĩa Mwathi waku!’
അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
24 “Nayo ndungata ĩrĩa yaheetwo taranda ĩmwe o nayo ĩgĩũka. Ĩkiuga atĩrĩ, ‘Mwathi wakwa, nĩ ndooĩ atĩ wee wĩ mũndũ mwĩĩ, ũgethaga kũrĩa ũtahandĩte, na ũkongania kũrĩa ũtaahandire mbeũ.
ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തു നിന്നു ചേൎക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
25 Nĩ ũndũ ũcio nĩndetigĩrire, ngĩthiĩ ngĩhitha taranda yaku thĩ. Atĩrĩrĩ, ĩno no ĩrĩa yaku ndagũcookeria.’
ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
26 “Nake mwathi wayo akĩmĩcookeria atĩrĩ, ‘Wee ndungata ĩno njaganu na ngũũtaru! Ũguo nĩ wooĩ atĩ ngethaga kũrĩa itahaandĩte, na ngongania kũrĩa itaahurĩte mbeũ?
അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേൎക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
27 Gũkĩrĩ ũguo-rĩ, wagĩrĩirwo nĩ kũiga mbeeca ciakwa bengi, na ndacooka-rĩ, nĩingĩacookerio mbeeca ciakwa irĩ hamwe na uumithio wacio.
നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28 “‘Nĩ ũndũ ũcio, mĩtunyei taranda ĩyo, mũmĩnengere ũrĩa ũrĩ na taranda ikũmi.
ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
29 Nĩgũkorwo mũndũ o wothe ũrĩ na indo nĩwe ũkoongererwo ingĩ nyingĩ na akĩrĩrĩrio. Nake ũrĩa ũtarĩ, o na kĩrĩa arĩ nakĩo nĩagatuunywo.
അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
30 Oyai ndungata ĩyo ĩtarĩ bata mũmĩikie nja kũu nduma-inĩ, kũrĩa gũgaakorwo kĩrĩro na kũhagarania magego.’
എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
31 “Hĩndĩ ĩrĩa Mũrũ wa Mũndũ agooka arĩ na riiri wake, na araika othe marĩ hamwe nake, nĩagaikarĩra gĩtĩ gĩake kĩa ũnene na kĩrĩ riiri wa igũrũ.
മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
32 Ndũrĩrĩ ciothe nĩigacookanĩrĩrio mbere yake, nake nĩakamũrania andũ kuuma kũrĩ arĩa angĩ, o ta ũrĩa mũrĩithi aamũranagia ngʼondu na mbũri.
സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
33 Nĩakaiga ngʼondu mwena wake wa ũrĩo, na mbũri aciige mwena wake wa ũmotho.
ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34 “Ningĩ Mũthamaki nĩakeera arĩa marĩ mwena wake wa ũrĩo atĩrĩ, ‘Ũkai, inyuĩ mũrathimĩtwo nĩ Baba; oyai igai rĩa ũthamaki ũrĩa mwathondekeirwo kuuma rĩrĩa thĩ yombirwo.
രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
35 Nĩgũkorwo ndaarĩ mũhũũtu mũkĩĩhe gĩa kũrĩa, na ndaarĩ mũnyootu mũkĩĩhe gĩa kũnyua, na ndaarĩ mũgeni mũkĩĩnyiita ũgeni,
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടു;
36 na ndaarĩ njaga mũkĩĩhe nguo, na ndaarĩ mũrũaru na inyuĩ mũkĩĩmenyerera, o na ndaarĩ njeera na mũgĩũka kũndora.’
നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37 “Hĩndĩ ĩyo arĩa athingu nĩmakamũcookeria mamũũrie atĩrĩ, ‘Mwathani, nĩ rĩ twakuonire ũrĩ mũhũũtu tũgĩkũhe gĩa kũrĩa, kana ũrĩ mũnyootu tũgĩkũhe gĩa kũnyua?
അതിന്നു നീതിമാന്മാർ അവനോടു: കൎത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
38 Na nĩ rĩ twakuonire ũrĩ mũgeni tũgĩkũnyiita ũgeni, kana ũrĩ njaga tũgĩkũhe nguo?
ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേൎത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കയോ ചെയ്തു?
39 O na nĩ rĩ twakuonire ũrĩ mũrũaru kana ũrĩ njeera na tũgĩũka gũkũrora?’
നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 “Nake Mũthamaki nĩagacookia, ameere atĩrĩ, ‘Ngũmwĩra atĩrĩ na ma, ũndũ wothe mwekĩire ariũ a Baba o na arĩa anini mũno, nĩ niĩ mwekĩire.’
രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41 “Ningĩ nĩakeera arĩa marĩ mwena wake wa ũmotho atĩrĩ, ‘Njehererai, inyuĩ mũrumĩtwo, mũthiĩ mwaki-inĩ wa tene na tene ũrĩa ũthondekeirwo mũcukani na araika ake. (aiōnios g166)
പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാൎക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. (aiōnios g166)
42 Nĩgũkorwo ndaarĩ mũhũũtu na mũtiaheire gĩa kũrĩa, na ndaarĩ mũnyootu na mũtiaheire gĩa kũnyua,
എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
43 na ndaarĩ mũgeni na mũtianyiitire ũgeni, ndaarĩ njaga na mũtiaheire nguo, ndaarĩ mũrũaru na ndaarĩ njeera na mũtiokire kũnyona.’
അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേൎത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44 “Nao nĩmagacookia, mamũũrie atĩrĩ, ‘Mwathani, nĩ rĩ twakuonire ũrĩ mũhũũtu, kana ũrĩ mũnyootu, kana ũrĩ mũgeni, kana ũrĩ njaga, kana ũrĩ mũrũaru, o na kana ũrĩ njeera na tũtiagũteithirie?’
അതിന്നു അവർ: കൎത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
45 “Nake nĩakamacookeria atĩrĩ, ‘Ngũmwĩra atĩrĩ na ma, ũndũ o wothe mũteekire ũmwe wa aya anini mũno, nĩ niĩ mũteekĩire.’
ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46 “Hĩndĩ ĩyo nĩmagathiĩ kũrĩa andũ maherithagio tene na tene, no arĩa athingu mathiĩ muoyo-inĩ wa tene na tene.” (aiōnios g166)
ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും. (aiōnios g166)

< Mathayo 25 >