< Mathayo 21 >

1 Na rĩrĩa maakuhĩrĩirie Jerusalemu, maakinya itũũra rĩa Bethifage kũu Kĩrĩma-inĩ kĩa Mĩtamaiyũ-rĩ, Jesũ agĩtũma arutwo ake eerĩ,
അനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:
2 akĩmeera atĩrĩ, “Thiĩi itũũra rĩrĩa rĩrĩ mbere yanyu, na mwaingĩra o ũguo nĩmũgũkora ndigiri yohetwo, ĩrĩ na njaũ yayo. Ciohorei mũndehere.
നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ.
3 Na mũndũ o na ũrĩkũ angĩmũũria ũndũ-rĩ, mwĩrei atĩ Mwathani nĩabatarĩtio nĩcio, na nĩegũcicookia o narua.”
നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയക്കും എന്നു പറഞ്ഞു.
4 Ũndũ ũyũ wekĩkire nĩgeetha ũrathi ũrĩa waarĩtio na kanua ka mũnabii ũhinge, rĩrĩa oigire atĩrĩ:
“സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ”
5 “Ĩrai Mwarĩ wa Zayuni atĩrĩ, ‘Mũthamaki waku nĩarooka kũrĩwe, nĩ mũhooreri na akuuĩtwo nĩ ndigiri, o njaũ ya ndigiri.’”
എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.
6 Nao arutwo magĩthiĩ magĩĩka o ũrĩa Jesũ aamerĩte.
ശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,
7 Makĩrehe ndigiri na njaũ yayo, na makĩara nguo ciao igũrũ rĩayo, nake Jesũ agĩkuuo nĩyo.
കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.
8 Na andũ gĩkundi kĩnene mũno makĩara nguo ciao njĩra-inĩ, nao arĩa angĩ magĩtua mathĩgĩ ma mĩtĩ makĩmaara njĩra-inĩ.
പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.
9 Nacio ikundi cia andũ arĩa maamũtongoretie na arĩa maamũrũmĩrĩire maanagĩrĩra makoiga atĩrĩ, “Hosana, Mũrũ wa Daudi!” “Kũrathimwo-rĩ, nĩ mũndũ ũrĩa ũgũũka na rĩĩtwa rĩa Mwathani!” “Hosana igũrũ, o igũrũ mũno!”
മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.
10 Rĩrĩa Jesũ aatoonyire Jerusalemu, andũ a itũũra rĩu inene rĩothe makĩambũrũrũka, makĩũrania atĩrĩ, “Ũyũ nake nũũ?”
അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.
11 Nakĩo kĩrĩndĩ kĩu gĩgĩcookia atĩrĩ, “Ũyũ nĩwe Jesũ ũrĩa mũnabii wa kuuma Nazarethi itũũra rĩa Galili.”
ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.
12 Nake Jesũ agĩtoonya kũu hekarũ-inĩ akĩrutũrũra andũ othe arĩa maagũraga na meendagia indo kuo, akĩngʼaũrania metha cia arĩa maakũũranagia mbeeca, na akĩngʼaũrania itĩ cia arĩa meendagia ndutura.
യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:
13 Akĩmeera atĩrĩ, “Nĩ kwandĩkĩtwo atĩrĩ, ‘Nyũmba yakwa ĩgeetagwo nyũmba ya kũhooyagĩrwo,’ no inyuĩ mũmĩtuĩte ‘ngurunga ya atunyani.’”
എന്റെ ആലയം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർക്കുന്നു എന്നു പറഞ്ഞു.
14 Nao atumumu na cionje magĩthiĩ kũrĩ we kũu hekarũ-inĩ, nake akĩmahonia.
കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൗഖ്യമാക്കി.
15 No rĩrĩa athĩnjĩri-Ngai arĩa anene na arutani a watho moonire maũndũ ma magegania marĩa eekaga, na maigua ũrĩa ciana cianagĩrĩra kũu hekarũ-inĩ ikiugaga atĩrĩ, “Hosana Mũrũ wa Daudi,” makĩrakara.
എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;
16 Makĩmũũria atĩrĩ, “Nĩũraigua ũrĩa ciana ici iroiga?” Nake Jesũ akĩmacookeria atĩrĩ, “Ĩĩ, nĩndĩraigua. Kaĩ inyuĩ mũtathomete ciugo iria ciugĩte atĩrĩ, “‘Kuuma tũnua-inĩ twa twana na twa ngenge nĩũtũmĩte hoime ũgooci’?”
ഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
17 Agĩcooka akĩmatiga, akiuma itũũra rĩu inene, agĩthiĩ Bethania, akĩraara kuo.
പിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.
18 Na rũciinĩ tene, arĩ njĩra agĩcooka kũu itũũra inene, akĩigua arĩ mũhũũtu.
രാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു,
19 Nake akĩona mũkũyũ mũkĩra wa njĩra, agĩthiĩ harĩ guo, no ndaigana kuona kĩndũ thĩinĩ waguo tiga o mathangũ. Nake akĩwĩra atĩrĩ, “Ũroaga gũgaaciara maciaro rĩngĩ!” O hĩndĩ ĩyo mũtĩ ũcio ũkĩhoha. (aiōn g165)
അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി. (aiōn g165)
20 Rĩrĩa arutwo ake moonire ũguo makĩgega, makĩũrania atĩrĩ, “Kaĩ mũkũyũ ũyũ wahooha narua atĩa?”
ശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.
21 Nake Jesũ akĩmacookeria atĩrĩ, “Ngũmwĩra atĩrĩ na ma, mũngĩkorwo na wĩtĩkio na mũtigathanganie-rĩ, to ũguo mũkũyũ ũyũ wĩkĩtwo mũngĩhota gwĩka, no rĩrĩ, o na no mũhote kwĩra kĩrĩma gĩkĩ atĩrĩ, ‘Ũrokũũrũka ũikio iria-inĩ,’ na gwĩkĩke ũguo.
അതിന്നു യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
22 Maũndũ mothe marĩa mũrĩhooyaga mwĩtĩkĩtie nĩmũkaheo.”
നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.
23 Na rĩrĩa Jesũ aatoonyire hekarũ-inĩ-rĩ, athĩnjĩri-Ngai arĩa anene na athuuri a andũ makĩmũkora akĩrutana, makĩmũũria atĩrĩ, “Ũreka maũndũ maya na ũhoti ũrĩkũ? Na nũũ ũkũheete ũhoti ũcio?”
അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.
24 Nake Jesũ akĩmacookeria atĩrĩ, “O na niĩ nĩngũmũũria kĩũria. Mwanjookeria-rĩ, nĩngũmwĩra njĩkaga maũndũ maya na ũhoti ũrĩkũ.
യേശു അവരോടു ഉത്തരം പറഞ്ഞതു: ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.
25 Ũbatithio wa Johana-rĩ, woimĩte kũ? Woimĩte igũrũ-ĩ, kana woimĩte kũrĩ andũ?” Makĩaranĩria o ene ũhoro ũcio, makĩĩrana atĩrĩ, “Tũngiuga atĩ, ‘Woimĩte igũrũ’, egũtũũria atĩrĩ, ‘Mwakĩregire kũmwĩtĩkia nĩkĩ?’
യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ? അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;
26 No tũngiuga atĩ, ‘Woimĩte kũrĩ andũ’, nĩtũgwĩtigĩra andũ, nĩgũkorwo othe nĩmeetĩkĩtie atĩ Johana aarĩ mũnabii.”
മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.
27 Nĩ ũndũ ũcio magĩcookeria Jesũ atĩrĩ, “Ithuĩ tũtiũĩ.” Nake Jesũ akĩmeera atĩrĩ, “O na niĩ ndikũmwĩra njĩkaga maũndũ maya na ũhoti ũrĩkũ.
അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.
28 “Na rĩrĩ, mũgwĩciiria atĩa? Nĩ kwarĩ na mũndũ warĩ na ariũ eerĩ. Agĩthiĩ harĩ ũrĩa wa mbere, akĩmwĩra atĩrĩ, ‘Mũriũ, thiĩ ũkarute wĩra ũmũthĩ mũgũnda-inĩ wa mĩthabibũ.’
എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു.
29 “Nake agĩcookia, akiuga, ‘Ndigũthiĩ,’ no thuutha akĩĩricũkwo, agĩthiĩ.
എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി.
30 “Ningĩ mũthuuri ũcio agĩthiĩ kũrĩ mũriũ ũcio ũngĩ akĩmwĩra o ũguo. Nake agĩcookia akiuga, ‘Ĩĩ baba, nĩngũthiĩ,’ no ndaathiire.
രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും.
31 “Acio eerĩ-rĩ, nũũ wekire ũrĩa ithe eendaga?” Magĩcookia atĩrĩ, “Nĩ ũrĩa wa mbere.” Nake Jesũ akĩmeera atĩrĩ, “Ngũmwĩra atĩrĩ na ma, etia mbeeca cia igooti na maraya nĩmaratoonya ũthamaki-inĩ wa Ngai mbere yanyu.
ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.
32 Nĩgũkorwo Johana ookire kũrĩ inyuĩ amwonie njĩra ya ũthingu, no mũtiamwĩtĩkirie, no etia mbeeca cia igooti na maraya nĩmamwĩtĩkirie. Na inyuĩ o na muona ũguo, mũtiigana kwĩrira mũmwĩtĩkie.
യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.
33 “Ta thikĩrĩriai ngerekano ĩngĩ: Mũndũ warĩ mwene mũgũnda nĩahaandire mũgũnda ũcio wake mĩthabibũ. Agĩaka rũgiri rũgĩthiũrũrũkĩria mũgũnda ũcio, akĩenja kĩhihĩro gĩa thabibũ o kũu thĩinĩ, na agĩaka nyũmba ndaaya na igũrũ ya arangĩri. Agĩcooka agĩkomborithia mũgũnda ũcio wa mĩthabibũ kũrĩ arĩmi na agĩthiĩ rũgendo.
മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.
34 Hĩndĩ ya kũgetha yakuhĩrĩria-rĩ, agĩtũma ndungata ciake kũrĩ akombori acio nĩguo ikanengerwo maciaro make.
ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു.
35 “Akombori acio makĩnyiita ndungata ciake; makĩhũũra ĩmwe, na makĩũraga ĩrĩa ĩngĩ, na ya gatatũ makĩmĩhũũra na mahiga nyuguto.
കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.
36 Agĩcooka akĩmatũmĩra ndungata ingĩ nyingĩ kũrĩ iria aatũmĩte mbere, nao akombori acio magĩciĩka o ro ũguo.
അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു.
37 Mũthia-inĩ akĩmatũmĩra mũrũwe, akiuga atĩrĩ, ‘Nĩmagatĩĩa mũrũ wakwa.’
ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു.
38 “No rĩrĩa akombori acio moonire mũriũ, makĩĩrana atĩrĩ, ‘Ũyũ nĩwe ũkaagaya mũgũnda ũyũ. Ũkai tũmũũrage, twĩyoere igai rĩake.’
മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു,
39 Nĩ ũndũ ũcio makĩmũnyiita, makĩmũikia nja ya mũgũnda ũcio wa mĩthabibũ, na makĩmũũraga.
അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു.
40 “Nĩ ũndũ ũcio, rĩrĩa mwene mũgũnda ũcio wa mĩthabibũ agooka-rĩ, ageeka akombori acio atĩa?”
ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും?
41 Nao magĩcookia atĩrĩ, “Nĩakaniina andũ acio aaganu, na acooke akomborithie andũ angĩ mũgũnda ũcio, arĩa marĩmũgayagĩra maciaro hĩndĩ ya magetha yakinya.”
അവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.
42 Nake Jesũ akĩmooria atĩrĩ, “Kaĩ mũtathomete thĩinĩ wa Maandĩko atĩ: “‘Ihiga rĩrĩa aaki maaregire nĩrĩo rĩtuĩkĩte ihiga inene rĩa koine; Mwathani nĩ we wĩkĩte ũndũ ũcio, na nĩ wa magegania tũkĩwona’?
യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
43 “Nĩ ũndũ ũcio ngũmwĩra atĩrĩ, ũthamaki wa Ngai nĩũkeeherio kũrĩ inyuĩ, ũheo andũ angĩ arĩa magaaciaraga maciaro maguo.
അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
44 Mũndũ ũrĩa ũkaagwĩra ihiga rĩrĩ nĩagathuthĩka, no ũrĩa ũkaagwĩrwo nĩrĩo nĩrĩkamũthethera.”
ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
45 Rĩrĩa athĩnjĩri-Ngai arĩa anene na Afarisai maaiguire ngerekano icio cia Jesũ, makĩmenya atĩ aaragia ũhoro wao.
അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയുന്നു എന്നു അറിഞ്ഞു,
46 Magĩcaria ũrĩa mangĩmũnyiita, no nĩmetigagĩra kĩrĩndĩ kĩu, tondũ andũ nĩmeetĩkĩtie atĩ aarĩ mũnabii.
അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.

< Mathayo 21 >