< Mathayo 20 >

1 “Nĩgũkorwo ũthamaki wa igũrũ ũhaana ta mũndũ warĩ na gĩthaka, ũrĩa woimagarire rũciinĩ tene akaandĩke andũ a kũruta wĩra mũgũnda wake wa mĩthabibũ.
സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.
2 Na aarĩkanĩra nao atĩ nĩekũmarĩha dinari mũthenya ũcio, akĩmatũma makarute wĩra mũgũnda-inĩ wake wa mĩthabibũ.
വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു.
3 “Ta thaa ithatũ nĩoimagarire na akĩona andũ angĩ marũngiĩ thoko-inĩ matarĩ ũndũ meekaga.
മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:
4 Akĩmeera atĩrĩ, ‘O na inyuĩ-rĩ, thiĩi mũkarute wĩra mũgũnda-inĩ wakwa wa mĩthabibũ, na nĩngũmũrĩha o kĩrĩa kĩagĩrĩire.’
നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി.
5 Nĩ ũndũ ũcio magĩthiĩ. “Ningĩ akiumagara rĩngĩ ta thaa thita, na thaa kenda agĩĩka o ũguo.
അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു.
6 Na ta thaa ikũmi na ĩmwe, akiumagara na akĩona andũ angĩ marũngiĩ o hau. Akĩmooria atĩrĩ, ‘Nĩ kĩĩ gĩtũmĩte mũtinde mũrũngiĩ haha mũthenya mũgima mũtarĩ ũndũ mũreka?’
പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു.
7 “Nao makĩmũcookeria atĩrĩ, ‘Tondũ gũtirĩ mũndũ ũtwandĩkire.’ “Akĩmeera atĩrĩ, ‘O na inyuĩ thiĩi mũkarute wĩra mũgũnda-inĩ wakwa wa mĩthabibũ.’
ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു.
8 “Gwatuka-rĩ, mwene mũgũnda ũcio wa mĩthabibũ akĩĩra mũrũgamĩrĩri wa wĩra wake atĩrĩ, ‘Ĩta aruti a wĩra ũmarĩhe mũcaara, wambĩrĩirie na arĩa maandĩkirwo thuutha, ũrĩkie na arĩa maandĩkirwo mbere.’
സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.
9 “Aruti a wĩra arĩa maandĩkĩtwo thaa ikũmi na ĩmwe moka, makĩrĩhwo dinari ĩmwe o mũndũ.
അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.
10 Nĩ ũndũ ũcio, rĩrĩa arĩa maandĩkĩtwo mbere mookire-rĩ, meeciirĩtie mekũrĩhwo makĩria. No rĩrĩ, o nao maarĩhirwo dinari ĩmwe o mũndũ.
മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി.
11 Maarĩkia kũrĩhwo, makĩambĩrĩria kũnugunĩkĩra mwene mũgũnda.
അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു:
12 Makiuga atĩrĩ, ‘Andũ arĩa marigirie kwandĩkwo-rĩ, marutire wĩra o ithaa rĩmwe, na wamaiganania na ithuĩ arĩa twatinda wĩra na mĩnoga na kũhĩa nĩ riũa.’
ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.
13 “Nake agĩcookeria ũmwe wao atĩrĩ, ‘Mũrata wakwa, ndinagwĩka ũũru. Githĩ tũtirĩkanĩire atĩ ngũrĩhe dinari ĩmwe?
അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ?
14 Kĩoe mũcaara waku ũthiĩ. Nĩ niĩ ndenda kũrĩha mũndũ ũcio wandĩkirwo thuutha o ta ũguo ndakũrĩha.
നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു.
15 Githĩ ndirĩ na kĩhooto gĩa gwĩka ũrĩa ngwenda na mbeeca ciakwa? Kana ũraigua ũiru tondũ ndĩ mũtaana?’
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‌വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
16 “Nĩ ũndũ ũcio arĩa marĩ thuutha, magaatuĩka a mbere, na arĩa marĩ mbere magaatuĩka a thuutha.”
ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.
17 Na rĩrĩa Jesũ aambataga Jerusalemu-rĩ, nĩetire arutwo ake arĩa ikũmi na eerĩ keheri-inĩ akĩmeera atĩrĩ,
യേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:
18 “Twerekeire kwambata Jerusalemu, na kũu Mũrũ wa Mũndũ nĩagakunyanĩrwo aneanwo kũrĩ athĩnjĩri-Ngai arĩa anene na arutani a watho. Nao nĩmakamũtuĩra kũũragwo
നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും;
19 na nĩmakamũneana kũrĩ andũ-a-Ndũrĩrĩ anyũrũrio na ahũũrwo na kĩboko na mamwambe mũtĩ igũrũ. Na mũthenya wa gatatũ nĩakariũkio!”
അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.
20 Thuutha ũcio, nyina wa ciana cia Zebedi nĩokire kũrĩ Jesũ arĩ na ariũ ake, agĩturia ndu, akĩmũthaitha amũhingĩrie ũndũ mũna.
അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.
21 Nake Jesũ akĩmũũria atĩrĩ, “Nĩ ũndũ ũrĩkũ ũkwenda?” Akĩmũcookeria atĩrĩ, “Ĩtĩkĩra atĩ ũmwe wa aanake aya akwa eerĩ magaikara ũmwe mwena waku wa ũrĩo, na ũcio ũngĩ mwena waku wa ũmotho ũthamaki-inĩ waku.”
നിനക്കു എന്തു വേണം എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.
22 Nake Jesũ akĩmũcookeria atĩrĩ, “Mũtiũĩ ũrĩa mũrahooya. No mũhote kũnyuĩra gĩkombe kĩrĩa ngũnyuĩra?” Nao magĩcookia atĩrĩ, “Ĩĩ, no tũhote.”
അതിന്നു ഉത്തരമായി യേശു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.
23 Nake Jesũ akĩmeera atĩrĩ, “Ti-itherũ nĩ mũkaanyuĩra gĩkombe gĩakwa, no gũikara mwena wakwa wa ũrĩo kana wa ũmotho ti niĩ heanaga. Itĩ icio ikaaheo arĩa mathondekeirwo cio nĩ Baba.”
അവൻ അവരോടു: എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു.
24 Rĩrĩa arutwo acio angĩ ikũmi maiguire ũhoro ũcio, makĩrakarĩra arutwo acio eerĩ a nyina ũmwe.
ശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.
25 Nake Jesũ akĩmeeta hamwe, akĩmeera atĩrĩ, “Nĩmũũĩ atĩ aathani a Ndũrĩrĩ nĩ metũũgagĩria igũrũ rĩa andũ ao, na anene ao nĩmamaathaga na hinya.
യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
26 No rĩrĩ, gũtikanahaane ũguo gatagatĩ kanyu. Handũ ha ũguo, ũrĩa ũngĩenda gũtuĩka mũnene thĩinĩ wanyu-rĩ, nĩ atuĩke ndungata yanyu,
നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
27 na ũrĩa ũngĩenda gũtuĩka wa mbere thĩinĩ wanyu nĩatuĩke ngombo yanyu,
നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
28 o ta ũrĩa Mũrũ wa Mũndũ atookire gũtungatĩrwo, no ookire gũtungata, na arute muoyo wake ũtuĩke thogora wa gũkũũra andũ aingĩ.”
മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ എന്നു പറഞ്ഞു.
29 Na rĩrĩa Jesũ na arutwo ake moimaga Jeriko-rĩ, andũ aingĩ makĩmũrũmĩrĩra.
അവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.
30 Nao andũ eerĩ atumumu maikarĩte mũkĩra-inĩ wa njĩra, na rĩrĩa maiguire atĩ nĩ Jesũ wahĩtũkaga-rĩ, makĩanĩrĩra, makiuga atĩrĩ, “Mwathani, Mũrũ wa Daudi, tũiguĩre tha!”
അപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.
31 Gĩkundi kĩu kĩa andũ gĩkĩmakaania, gĩkĩmeera makire, no-o magĩkĩrĩrĩria kwanĩrĩra, makiugaga atĩrĩ, “Mwathani, Mũrũ wa Daudi, tũiguĩre tha!”
മിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.
32 Nake Jesũ akĩrũgama, akĩmeeta. Akĩmooria atĩrĩ, “Mũrenda ndĩmwĩkĩre atĩa?”
യേശു നിന്നു അവരെ വിളിച്ചു: ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.
33 Makĩmũcookeria atĩrĩ, “Mwathani, tũrakũhooya o tũcooke kuona.”
കർത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.
34 Nake Jesũ akĩmaiguĩra tha, akĩmahutia maitho. Na kahinda o kau makĩambĩrĩria kuona, makĩmũrũmĩrĩra.
യേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.

< Mathayo 20 >