< Mathayo 12 >

1 Ihinda rĩu Jesũ nĩatuĩkanĩirie mĩgũnda-inĩ ya ngano mũthenya wa Thabatũ, na arutwo ake maarĩ ahũtu, na makĩambĩrĩria gũtua ngira cia ngano, magĩcirigitha, makĩrĩa ngano.
ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി
2 Rĩrĩa Afarisai moonire ũguo, makĩmwĩra atĩrĩ, “Ta rora! Arutwo aku nĩmareeka ũrĩa watho ũtetĩkĩrĩtie gwĩkwo mũthenya wa Thabatũ.”
പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
3 Nake akĩmacookeria atĩrĩ, “Kaĩ mũtathomete ũrĩa Daudi eekire rĩrĩa we na arĩa maarĩ nake maarĩ ahũtu?
അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും
4 Aatoonyire nyũmba ya Ngai, na arĩ hamwe na arĩa maarĩ nake, makĩrĩa mĩgate ĩrĩa yamũrĩirwo Ngai ĩrĩa mateetĩkĩrĩtio kũrĩa nĩ watho, tiga no athĩnjĩri-Ngai meetĩkĩrĩtio kũmĩrĩa.
വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ?
5 O na ningĩ kaĩ mũthomete Watho-inĩ atĩ mũthenya wa Thabatũ, athĩnjĩri-Ngai arĩa marĩ thĩinĩ wa hekarũ nĩmathaahagia mũthenya ũcio na matituagwo ahĩtia?
അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ?
6 Ngũmwĩra atĩrĩ, ũmwe mũnene gũkĩra hekarũ arĩ haha.
എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
7 Korwo nĩmwamenyete gĩtũmi gĩa ciugo ici, atĩrĩ, ‘Kũiguanĩra tha nĩkuo nyendaga, no ti magongona,’ mũtingĩatuĩrĩire andũ mateehĩtie mahĩtia.
യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.
8 Nĩgũkorwo Mũrũ wa Mũndũ nĩwe Mwathani wa mũthenya wa Thabatũ.”
മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.
9 Oima kũu-rĩ, agĩthiĩ agĩtoonya thunagogi yao,
അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.
10 na nĩ haarĩ mũndũ wonjete guoko. Na tondũ nĩmacaragia gĩtũmi gĩa gũthitangĩra Jesũ-rĩ, makĩmũũria atĩrĩ, “Watho nĩwĩtĩkĩrĩtie kũhonania mũthenya wa Thabatũ?”
അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.
11 Nake akĩmooria atĩrĩ, “Nũũ wanyu ũngĩkorwo na ngʼondu, nayo ĩgwe irima mũthenya wa Thabatũ-rĩ, ũtangĩmĩruta irima?
അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
12 Kaĩ mũndũ atakĩrĩ wa bata mũno gũkĩra ngʼondu! Nĩ ũndũ ũcio watho nĩwĩtĩkĩrĩtie gwĩka wega mũthenya wa Thabatũ.”
എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു.
13 Agĩcooka akĩĩra mũndũ ũcio atĩrĩ, “Tambũrũkia guoko gwaku.” Nake agĩtambũrũkia guoko, nakuo gũgĩtuĩka kũgima, o ta kũu kũngĩ.
പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി.
14 No Afarisai makiuma nja, magĩcookania ndundu ya ũrĩa mangĩũragithia Jesũ.
പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.
15 Nake Jesũ aamenya ũhoro ũcio, akĩehera kũu. Andũ aingĩ makĩmũrũmĩrĩra, nake akĩhonia arũaru ao othe,
യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി,
16 agĩcooka akĩmakaania atĩ matikoige we nĩwe ũ.
തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.
17 Ũndũ ũyũ nĩguo wahingirie ũhoro ũrĩa waarĩtio na kanua ka mũnabii Isaia, rĩrĩa oigire atĩrĩ:
“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.
18 “Ĩno nĩyo ndungata yakwa ĩrĩa ndĩĩthuurĩire, ĩrĩa nyendete, na nĩyo ĩkenagia ngoro yakwa; nĩngamĩitĩrĩria Roho wakwa, nayo nĩĩkamenyithia ndũrĩrĩ ciira wa kĩhooto.
അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
19 Ndĩgaatetania kana ĩgũũthũke; na gũtirĩ mũndũ ũkaigua mũgambo wayo njĩra-inĩ.
ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
20 ndĩkoina kamũrangi kagondoku, kana ĩhorie rũtambĩ rũrĩa rũgũtooga, nginya rĩrĩa ĩgaatũma itua rĩakwa rĩhootane.
അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”
21 Thĩinĩ wa rĩĩtwa rĩayo ndũrĩrĩ nĩikaagĩa na kĩĩrĩgĩrĩro.”
എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു.
22 Magĩcooka makĩmũrehera mũndũ warĩ na ndaimono, na aarĩ mũtumumu, na ndaaragia, nake Jesũ akĩmũhonia, akĩhota kwaria na kuona.
അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി.
23 Andũ othe makĩgega, makĩũrania atĩrĩ, “Ũyũ no akorwo arĩ we Mũrũ wa Daudi?”
പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.
24 No rĩrĩa Afarisai maaiguire ũguo, makiuga atĩrĩ, “Mũndũ ũyũ aingataga ndaimono na hinya wa Beelizebuli ũrĩa mũnene wa ndaimono.”
അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.
25 Nake Jesũ aamenya ũrĩa meciiragia, akĩmeera atĩrĩ, “Ũthamaki o wothe ũngĩgayũkana ũũkanĩrĩre guo mwene no ũharagane, narĩo itũũra o rĩothe kana nyũmba ĩngĩgayũkana ndĩngĩĩhaanda.
അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും;
26 Angĩkorwo Shaitani nĩwe ũingataga Shaitani-rĩ, nĩagayũkanĩte we mwene. Ũthamaki wake ũngĩkĩĩhaanda atĩa?
ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും?
27 Na angĩkorwo niĩ nyiingataga ndaimono na hinya wa Beelizebuli-rĩ, nao andũ anyu maingataga ndaimono na hinya wa ũ? Nĩ ũndũ wa ũguo-rĩ, acio nĩo makaamũtuĩra ciira.
ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും.
28 No niĩ ingĩkorwo nyiingataga ndaimono na Roho wa Ngai-rĩ, ũthamaki wa Ngai nĩũkinyĩte kũrĩ inyuĩ.
ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.
29 “Ningĩ-rĩ, mũndũ aahota atĩa gũtoonya nyũmba ya mũndũ njamba na amũtunye indo ciake ataambĩte kuoha mũndũ ũcio njamba? Hĩndĩ ĩyo no rĩo angĩhota kũmũtunya indo cia nyũmba yake.
ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം.
30 “Mũndũ ũrĩa ũtarĩ hamwe na niĩ, ũcio nĩ thũ yakwa, nake ũrĩa ũtacookanagĩrĩria hamwe na niĩ, ũcio nĩkũhurunja ahurunjaga.
എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.
31 Ningĩ ngũmwĩra atĩ, rĩĩhia o rĩothe o na kũruma Ngai, andũ no marekerwo, no mũndũ ũrĩa ũkaaruma Roho, ũcio ndakarekerwo.
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
32 Mũndũ o wothe ũrĩa ũgacaambia Mũrũ wa Mũndũ nĩakarekerwo, no ũrĩa wothe ũgaacambia Roho Mũtheru, ũcio ndakaarekerwo, ihinda rĩrĩ tũrĩ kana ihinda rĩrĩa rĩgooka. (aiōn g165)
ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (aiōn g165)
33 “Agĩriai mũtĩ na maciaro maguo nĩmekwagĩra, kana mũthũkie mũtĩ na mũthũkie maciaro maguo mooru, nĩgũkorwo mũtĩ ũmenyekaga na maciaro maguo.
ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു.
34 Inyuĩ rũciaro rũrũ rwa nduĩra, mwahota atĩa kwaria maũndũ mega, na mũrĩ ooru? Nĩgũkorwo kanua kaaragia maũndũ marĩa maiyũrĩte ngoro-inĩ.
സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു.
35 Mũndũ mwega aaragia maũndũ mega moimĩte mũthiithũ-inĩ wake mwega, nake mũndũ mũũru aaragia maũndũ mooru moimĩte mũthiithũ-inĩ wake mũũru.
നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.
36 No ngũmwĩra atĩrĩ, mũthenya wa itua rĩa ciira, andũ nĩmakaheana ũhoro wa ciugo ciothe cia tũhũ iria manaaria.
എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
37 Nĩgũkorwo ciugo ciaku nĩcio igaatũma ũtuuo ndũrĩ na mahĩtia, na ciugo ciaku no cio igaatũma ũtuuo mũhĩtia.”
നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.
38 Hĩndĩ ĩyo Afarisai amwe na arutani a watho makĩmwĩra atĩrĩ, “Mũrutani, tũkwenda ũtũringĩre kĩama.”
അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:
39 Nake akĩmacookeria atĩrĩ, “Rũciaro rwaganu na rwa ũtharia rũrenda rũringĩrwo kĩama! No gũtirĩ kĩama rũkũringĩrwo tiga o kĩama kĩrĩa kĩa mũnabii Jona.
ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
40 Nĩ gũkorwo o ta ũrĩa Jona aikarire matukũ matatũ, mũthenya na ũtukũ, arĩ nda ya thamaki ĩrĩa nene, ũguo noguo Mũrũ wa Mũndũ agaikara matukũ matatũ, mũthenya na ũtukũ, arĩ tĩĩri-inĩ.
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
41 Andũ a Nineve nĩmakarũgama hĩndĩ ya ciira hamwe na rũciaro rũrũ marũtuĩre ciira; nĩgũkorwo nĩmeririre rĩrĩa maahunjĩirio nĩ Jona, na rĩu ũmwe mũnene gũkĩra Jona arĩ haha.
നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.
42 Mũthamaki mũndũ-wa-nja wa mwena wa Gũthini nĩakarũgama hĩndĩ ya ciira hamwe na rũciaro rũrũ arũtuĩre ciira; nĩgũkorwo nĩoimire ituri cia thĩ oke athikĩrĩrie ũũgĩ wa Solomoni, na rĩu ũmwe mũnene gũkĩra Solomoni arĩ haha.
തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ.
43 “Na rĩrĩ, roho mũũru woima thĩinĩ wa mũndũ, ũtuĩkanagĩria werũ-inĩ ũgĩcaria ũhurũko, na ũkaaga.
അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.
44 Hĩndĩ ĩyo ũkoiga atĩrĩ, ‘Nĩngũcooka nyũmba ĩrĩa ndoimire.’ Na wacooka-rĩ, ũgakora nyũmba ĩyo ĩrĩ theri, ĩrĩ haate, ĩgathera na ĩgathondekwo wega.
ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.
45 Hĩndĩ ĩyo roho ũcio ũkagĩĩra maroho mangĩ mũgwanja mooru makĩria maguo mwene, magatoonya magaikara kũu. Naguo mũikarĩre wa mũndũ ũcio ũgathũka gũkĩra wa mbere. Ũguo nĩguo gũkahaana kũrĩ rũciaro rũrũ rwaganu.”
പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.
46 O hĩndĩ ĩyo Jesũ aaragĩria andũ-rĩ, nyina na ariũ a nyina makĩrũgama nja makĩenda kwaria nake.
അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.
47 Nake mũndũ ũmwe akĩmwĩra atĩrĩ, “Maitũguo na ariũ a maitũguo marũngiĩ haha nja, makĩenda kwaria nawe.”
ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.
48 Nake Jesũ akĩmũcookeria akĩmũũria atĩrĩ, “Maitũ nũũ, na ariũ a maitũ nĩ a?”
അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു
49 Agĩcooka akĩorota arutwo ake, akiuga atĩrĩ, “Aya nĩo maitũ na ariũ a maitũ.
ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും.
50 Nĩgũkorwo mũndũ wothe wĩkaga ũrĩa Baba ũrĩa ũrĩ igũrũ endaga, ũcio nĩwe mũrũ na mwarĩ wa maitũ, na nĩ we maitũ.”
സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

< Mathayo 12 >