< Mariko 3 >

1 Ningĩ nĩatoonyire thunagogi rĩngĩ, na thĩinĩ nĩ kwarĩ na mũndũ wonjete guoko.
യേശു പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
2 Andũ amwe ao nĩmacaragia ũndũ mangĩthitangĩra Jesũ, nĩ ũndũ ũcio makĩmũrora mũno mone kana nĩekũhonia mũndũ ũcio mũthenya wa Thabatũ.
അവർ അവനെ കുറ്റം ചുമത്തേണ്ടതിനുള്ള ഒരു കാരണത്തിനുവേണ്ടി ശബ്ബത്തിൽ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
3 Nake Jesũ akĩĩra mũndũ ũcio warĩ mwonju guoko atĩrĩ, “Rũgama haha mbere ya andũ othe.”
വരണ്ട കയ്യുള്ള മനുഷ്യനോടു അവൻ: എഴുന്നേറ്റു നടുവിൽ നില്ക്ക എന്നു പറഞ്ഞു.
4 Ningĩ Jesũ akĩmooria atĩrĩ, “Nĩ ũndũ ũrĩkũ mwĩtĩkĩrie nĩ watho mũthenya wa Thabatũ; nĩ gwĩka wega kana nĩ gwĩka ũũru, nĩ kũhonokia muoyo kana nĩ kũũraga?” No-o magĩkira ki.
പിന്നെ അവരോട്: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിയ്ക്കുകയോ, കൊല്ലുകയോ, ഏത് വിഹിതം? എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
5 Akĩmarora arakaire, na aiguĩte ũũru nĩ ũndũ wa ũremi wa ngoro ciao, akĩĩra mũndũ ũcio atĩrĩ, “Tambũrũkia guoko gwaku.” Nake agĩgũtambũrũkia, nakuo guoko gũkĩhona biũ.
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ട് കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്‍റെ കൈ സൗഖ്യമായി.
6 Hĩndĩ ĩyo Afarisai makiumagara na makĩambĩrĩria gũthugunda me hamwe na Aherodia ũrĩa mangĩũraga Jesũ.
ഉടനെ പരീശന്മാർ പുറപ്പെട്ടു, ഹെരോദ്യരുമായി കൂടിക്കാഴ്ച നടത്തി, അവനെ കൊല്ലേണ്ടതിനു അവനു വിരോധമായി ആലോചന കഴിച്ചു.
7 Nake Jesũ na arutwo ake makiuma kũu magĩthiĩ iria-inĩ, nakĩo gĩkundi kĩnene kĩa andũ kuuma Galili gĩkĩmũrũmĩrĩra.
യേശു ശിഷ്യന്മാരുമായി കടൽത്തീരത്തേയ്ക്കു പോയി; ഗലീലയിൽനിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;
8 Na rĩrĩa maiguire ũrĩa wothe eekaga, andũ aingĩ magĩũka kũrĩ we moimĩte Judea, na Jerusalemu na Idumea o na mũrĩmo ũrĩa ũngĩ wa Jorodani, o na kuuma kũrĩa gwakuhĩrĩirie Turo na Sidoni.
യെഹൂദ്യയിൽ നിന്നും യെരൂശലേമിൽ നിന്നും ഏദോമിൽ നിന്നും യോർദ്ദാനക്കരെനിന്നും സോരിന്‍റെയും സീദോന്‍റെയും ചുറ്റുപ്പാടിൽ നിന്നും വലിയൊരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്‍റെ അടുക്കൽ വന്നു.
9 Na tondũ wa gĩkundi kĩu, akĩĩra arutwo ake mamũhaarĩrĩrie gatarũ nĩguo gĩkundi kĩu gĩtige kũmũhatĩka.
പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു പടക് തനിക്കുവേണ്ടി ഒരുക്കി നിർത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.
10 Nĩgũkorwo nĩahonetie andũ aingĩ, nĩ ũndũ ũcio arĩa maarĩ na mĩrimũ nĩmatindĩkanaga nĩguo mamũhutie.
൧൦അവൻ അനേകരെ സൗഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു.
11 Na rĩrĩa rĩothe ngoma thũku ciamuonaga, ciegũithagia thĩ mbere yake, igakaya ikiugaga atĩrĩ, “Wee nĩwe Mũrũ wa Ngai.”
൧൧അശുദ്ധാത്മാക്കൾ അവനെ കാണുമ്പോൾ ഒക്കെയും അവന്‍റെ മുമ്പിൽ വീണു; “നീ ദൈവപുത്രൻ” എന്നു നിലവിളിച്ചു പറയുകയും ചെയ്തു.
12 Nowe agĩcikaania na hinya mũno itikoige we nĩwe ũ.
൧൨തന്നെ പ്രസിദ്ധമാക്കരുതെന്ന് അവൻ അവരോട് കർശനമായി കല്പിച്ചു പോന്നു.
13 Jesũ agĩcooka akĩambata kĩrĩma-inĩ na agĩĩta arĩa eyendeire, nao magĩũka harĩ we.
൧൩പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്‍റെ അരികെ വന്നു.
14 Akĩamũra ikũmi na eerĩ, akĩmatua atũmwo, nĩgeetha makoragwo nake, na nĩguo amatũmage makahunjie,
൧൪അവൻ പന്ത്രണ്ടുപേരെ നിയമിച്ചു അവർക്ക് അപ്പൊസ്തലന്മാർ എന്നു പേരു നൽകി, തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയയ്ക്കുവാനും
15 na magĩe na ũhoti wa kũingata ndaimono.
൧൫ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും അവരെ നിയമിച്ചു.
16 Andũ acio ikũmi na eerĩ aathuurire nĩ Simoni (ũrĩa aatuire Petero);
൧൬ശിമോനു പത്രൊസ് എന്നു പേരിട്ടു;
17 na Jakubu wa Zebedi na mũrũ wa nyina Johana (nao acio akĩmatua Boanerigesi, ũguo nĩ kuuga Ariũ a Marurumĩ);
൧൭സെബെദിയുടെ മക്കളായ യാക്കോബ്, അവന്‍റെ സഹോദരനായ യോഹന്നാൻ എന്നിവർക്ക് ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗസ് എന്നു പേരിട്ടു —
18 na Anderea, na Filipu na Baritholomayo, na Mathayo, na Toma, na Jakubu wa Alufayo na Thadayo, na Simoni ũrĩa Mũzelote
൧൮അന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, എരുവുകാരനായ ശിമോൻ,
19 na Judasi Mũisikariota, ũrĩa wamũkunyanĩire.
൧൯തന്നെ കാണിച്ചുകൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നെ.
20 Ningĩ Jesũ agĩtoonya nyũmba, na o rĩngĩ kĩrĩndĩ gĩkĩũngana o nginya we na arutwo ake makĩremwo nĩ kũrĩa irio.
൨൦പിന്നീട് അവൻ വീട്ടിൽ വന്നു; അവർക്ക് ഭക്ഷണം കഴിക്കുവാൻപോലും കഴിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടിവന്നു.
21 Rĩrĩa andũ ao maiguire ũhoro ũcio, magĩthiĩ kũmũnyiita, nĩgũkorwo moigire atĩrĩ, “Nĩagũrũkĩte.”
൨൧അവന്‍റെ കുടുംബക്കാർ അതു കേട്ട്, “അവനു ബുദ്ധിഭ്രമം ഉണ്ട്” എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
22 Nao arutani a watho arĩa maikũrũkĩte kuuma Jerusalemu makiuga atĩrĩ, “Aiyũrĩtwo nĩ Beelizebuli! Araingata ndaimono na hinya wa mũnene wa ndaimono.”
൨൨യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: “അവനു ബെയെത്സെബൂൽ ബാധിച്ചിരിക്കുന്നു, ഭൂതങ്ങളുടെ തലവനെകൊണ്ട് അവൻ ഭൂതങ്ങളെ പുറത്താക്കുന്നു“എന്നു പറഞ്ഞു.
23 Nĩ ũndũ ũcio Jesũ akĩmeeta, na akĩmarĩria na ngerekano, akĩmeera atĩrĩ: “Shaitani angĩhota atĩa kũingata Shaitani?
൨൩അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോട് പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
24 Ũthamaki ũngĩamũkana guo mwene, ũthamaki ũcio ndũngĩtũũra.
൨൪ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴിയുകയില്ല.
25 Nyũmba ĩngĩamũkana na andũ ayo mokanĩrĩre, nyũmba ĩyo ndĩngĩtũũra.
൨൫ഒരു വീട് തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ വീടിനു നിലനില്പാൻ കഴിയുകയില്ല.
26 Nake Shaitani angĩĩyũkĩrĩra we mwene na aamũkane-rĩ, ndangĩtũũra; nĩ gũthira egũthira.
൨൬സാത്താൻ തന്നോടുതന്നെ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവനു നിലനില്പാൻ കഴിവില്ല; അവന്‍റെ അവസാനം വന്നു.
27 Na gũtirĩ mũndũ ũngĩhota gũtoonya nyũmba ya mũndũ njamba na amũtunye indo ciake, tiga ambire kuoha mũndũ ũcio njamba. Hĩndĩ ĩyo no rĩo angĩhota kũmũtunya indo cia nyũmba yake.
൨൭ഒരു ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്‍റെ വീട്ടിൽ കടന്നു വസ്തുവകകൾ കവർന്നെടുക്കുവാൻ ആർക്കും കഴിയുകയില്ല; പിടിച്ച് കെട്ടിയാൽ പിന്നെ അവന്‍റെ വീട് കവർച്ച ചെയ്യാം.
28 Ndamwĩra atĩrĩ na ma, andũ nĩmakarekerwo mehia mao mothe o na irumi ciao ciothe iria magaakorwo marumĩte Ngai nacio.
൨൮മനുഷ്യരോടു സകലപാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
29 No ũrĩa wothe ũkaaruma Roho Mũtheru ndarĩ hĩndĩ akarekerwo, nĩehĩtie rĩĩhia rĩa gũtũũra tene na tene.” (aiōn g165, aiōnios g166)
൨൯എന്നാൽ പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്ക് യോഗ്യനാകും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. (aiōn g165, aiōnios g166)
30 Oigire ũguo tondũ moigaga atĩrĩ, “Arĩ na ngoma thũku.”
൩൦തനിക്കു ഒരു അശുദ്ധാത്മാവ് ഉണ്ട് എന്നു അവർ പറഞ്ഞിരുന്നതിനാലാണ് യേശു ഇങ്ങനെ പറഞ്ഞത്.
31 Hĩndĩ ĩyo, nyina wa Jesũ na ariũ a nyina na Jesũ magĩũka. Makĩrũgama nja, magĩtũma mũndũ atoonye akamwĩte.
൩൧അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തുനിന്നു അവനെ വിളിക്കുവാൻ ആളയച്ചു.
32 Nakĩo gĩkundi kĩa andũ nĩgĩaikarĩte thĩ hau kĩmũrigiicĩirie, nao makĩmwĩra atĩrĩ, “Maitũguo na ariũ a maitũguo marĩ nja magĩgũcaria.”
൩൨പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോട്: “നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു“എന്നു പറഞ്ഞു.
33 Nake akĩmooria atĩrĩ, “Maitũ na ariũ a maitũ nĩ a?”
൩൩അവൻ അവരോട്: എന്‍റെ അമ്മയും സഹോദരന്മാരും ആർ? എന്നു പറഞ്ഞിട്ട് ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്:
34 Agĩcooka akĩrora arĩa maikarĩte mamũrigiicĩirie, akĩmeera atĩrĩ, “Maitũ na ariũ a maitũ nĩ aya!
൩൪എന്‍റെ അമ്മയും സഹോദരന്മാരും ഇതാ.
35 Ũrĩa wothe wĩkaga maũndũ marĩa Ngai endaga, ũcio nĩwe mũrũ wa maitũ, na mwarĩ wa maitũ, o na maitũ.”
൩൫ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവൻ തന്നെ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

< Mariko 3 >