< Mariko 10 >

1 Jesũ agĩcooka akiuma kũu agĩthiĩ bũrũri wa Judea na mũrĩmo ũrĩa ũngĩ wa Jorodani. O rĩngĩ andũ ikundi magĩũka kũrĩ we, nake akĩmaruta ũhoro o ta ũrĩa aamenyerete gwĩka.
യേശു അവിടെനിന്ന് പുറപ്പെട്ടു യോർദ്ദാനക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്ന്; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നുകൂടി, പതിവുപോലെ അവൻ അവരെ വീണ്ടും ഉപദേശിച്ചു.
2 Na Afarisai amwe magĩũka kũrĩ we makĩenda kũmũgeria, makĩmũũria atĩrĩ, “Watho nĩwĩtĩkĩrĩtie mũndũ atigane na mũtumia wake?”
അപ്പോൾ പരീശന്മാർ അടുക്കെ വന്നു: “ഭാര്യയെ ഉപേക്ഷിക്കുന്നത് പുരുഷന് നിയമാനുസൃതമോ?” എന്നു അവനെ പരീക്ഷിച്ചുകൊണ്ട് അവനോട് ചോദിച്ചു.
3 Nake agĩcookia ũhoro, akĩmooria atĩrĩ, “Musa aamwathire mwĩkage atĩa?”
അവൻ അവരോട്: “മോശെ നിങ്ങൾക്ക് എന്ത് കല്പന തന്നു?” എന്നു ചോദിച്ചു.
4 Nao makĩmwĩra atĩrĩ, “Musa nĩetĩkagĩria mũndũ aandĩkĩre mũtumia wake marũa ma gũtigana nake, amũte.”
“ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിക്കുവാൻ മോശെ അനുവദിച്ചു” എന്നു അവർ പറഞ്ഞു.
5 Jesũ akĩmacookeria atĩrĩ, “Musa aamwandĩkĩire watho ũcio tondũ wa ũrĩa muomĩtie ngoro cianyu.
യേശു അവരോട്: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്ക് ഈ കല്പന എഴുതിത്തന്നത്.
6 No kuuma o kĩambĩrĩria, Ngai ‘ombire mũndũ mũrũme na mũndũ-wa-nja’.
സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.
7 ‘Gĩkĩ nĩkĩo gĩtũmaga mũndũ mũrũme atige ithe na nyina na anyiitane na mũtumia wake,
അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;
8 nao eerĩ magatuĩka mwĩrĩ ũmwe.’ Nĩ ũndũ ũcio, acio ti andũ eerĩ rĩngĩ, no nĩ mũndũ ũmwe.
ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
9 Nĩ ũndũ ũcio, arĩa Ngai anyiitithanĩtie, mũndũ ndakanamatigithanie.”
ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്” എന്നു ഉത്തരം പറഞ്ഞു.
10 Na maatoonya nyũmba thĩinĩ, arutwo makĩũria Jesũ ũhoro ũcio o rĩngĩ.
൧൦വീട്ടിൽവച്ച് ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ച് അവനോട് ചോദിച്ചു.
11 Nake akĩmacookeria atĩrĩ, “Mũndũ o wothe angĩtigana na mũtumia wake acooke ahikie mũtumia ũngĩ, mũndũ ũcio nĩ atharĩtie.
൧൧അവൻ അവരോട്: “ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്ക് വിരോധമായി വ്യഭിചാരം ചെയ്യുന്നു.
12 Nake mũtumia angĩtigana na mũthuuriwe, ahikĩre mũndũ mũrũme ũngĩ, o nake nĩ atharĩtie.”
൧൨സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു” എന്നു പറഞ്ഞു.
13 Nao andũ makĩrehera Jesũ twana tũnini nĩguo atũhutie, no arutwo ake makĩmakaania.
൧൩അവൻ തൊടേണ്ടതിന് ചിലർ തങ്ങളുടെ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
14 Rĩrĩa Jesũ oonire ũguo, akĩrakara, akĩmeera atĩrĩ, “Rekei twana tũu tũũke kũrĩ niĩ, tigai gũtũgiria, nĩgũkorwo ũthamaki wa Ngai nĩ wa arĩa matariĩ ta tuo.
൧൪യേശു അത് കണ്ടപ്പോൾ കോപത്തോടെ അവരോട്: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.
15 Ngũmwĩra atĩrĩ na ma, ũrĩa wothe ũtakamũkĩra ũthamaki wa Ngai ta kaana ndakaũtoonya o na atĩa.”
൧൫ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരിക്കലും അതിൽ പ്രവേശിക്കയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
16 Nake akĩoya twana tũu, agĩtũigĩrĩra moko, agĩtũrathima.
൧൬പിന്നെ അവൻ കുട്ടികളെ എടുത്ത് അവരുടെ മേൽ കൈ വെച്ച്, അവരെ അനുഗ്രഹിച്ചു.
17 Na rĩrĩa Jesũ oimagaraga, mũndũ ũmwe nĩatengʼerire harĩ we, agĩturia ndu mbere yake, akĩmũũria atĩrĩ, “Mũrutani mwega, ingĩĩka atĩa nĩguo ngaagaya muoyo wa tene na tene?” (aiōnios g166)
൧൭അവൻ പുറപ്പെട്ടു യാത്ര ചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: “നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്ത് ചെയ്യേണം?” എന്നു അവനോട് ചോദിച്ചു. (aiōnios g166)
18 Nake Jesũ akĩmũũria atĩrĩ, “Ũkũnjĩta mwega nĩkĩ? Gũtirĩ o na ũmwe mwega, tiga o Ngai we wiki.
൧൮അതിന് യേശു: “എന്നെ നല്ലവൻ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
19 Wee nĩ ũũĩ ũrĩa maathani moigĩte: ‘Ndũkanoragane, na ndũkanatharanie, na ndũkanaiye, na ndũkanaigĩrĩre mũndũ ũrĩa ũngĩ kĩgeenyo, na ndũkanaheenanie, na tĩĩa thoguo na nyũkwa.’”
൧൯കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിയ്ക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
20 Nake akĩmwĩra atĩrĩ, “Mũrutani, macio mothe ndũire ndĩmarũmĩtie kuuma ndĩ mũnini.”
൨൦അവൻ അവനോട്: “ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പംമുതൽ പ്രമാണിച്ചുപോരുന്നു” എന്നു പറഞ്ഞു.
21 Nake Jesũ amũrora, akĩmwenda, akĩmwĩra atĩrĩ, “Nĩ kũrĩ ũndũ ũmwe ũtigairie: Thiĩ wendie indo ciaku ciothe iria ũrĩ nacio ũhe athĩĩni mbeeca icio, na nĩũkagĩa na mũthithũ igũrũ. Ũcooke ũũke, ũnũmĩrĩre.”
൨൧യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: “ഒരു കുറവ് നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.
22 Mwanake ũcio agĩtukia gĩthiithi. Agĩthiĩ arĩ na kĩeha, tondũ aarĩ na ũtonga mũingĩ.
൨൨അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ട് ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
23 Nake Jesũ akĩĩhũgũra, akĩĩra arutwo ake atĩrĩ, “Kaĩ nĩ ũndũ wĩ hinya gĩtonga gũtoonya ũthamaki-inĩ wa Ngai-ĩ!”
൨൩യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോട്: “സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!” എന്നു പറഞ്ഞു.
24 Nao arutwo makĩgega maigua ciugo ciake. No Jesũ akiuga o rĩngĩ atĩrĩ, “Ciana, kaĩ nĩ ũndũ wĩ hinya gũtoonya ũthamaki-inĩ wa Ngai-ĩ!
൨൪അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: “മക്കളേ, ദൈവരാജ്യത്തിൽ കടക്കുന്നത് എത്ര പ്രയാസം!
25 Nĩ ũhũthũ ngamĩĩra kũhungura irima rĩa cindano gũkĩra gĩtonga gũtoonya ũthamaki-inĩ wa Ngai.”
൨൫ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം” എന്നു ഉത്തരം പറഞ്ഞു.
26 Arutwo ake magĩkĩrĩrĩria kũgega, makĩũrania atĩrĩ, “Nũũ ũngĩkĩhonoka?”
൨൬അവർ ഏറ്റവും വിസ്മയിച്ചു: “എന്നാൽ രക്ഷ പ്രാപിക്കുവാൻ ആർക്ക് കഴിയും?” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.
27 Nake Jesũ akĩmarora, akĩmeera atĩrĩ, “Harĩ mũndũ ũndũ ũyũ ndũngĩhoteka, no harĩ Ngai tiguo; maũndũ mothe nĩ mahotekaga nĩ Ngai.”
൨൭യേശു അവരെ നോക്കി; “മനുഷ്യരാൽ അസാദ്ധ്യം തന്നേ, ദൈവത്താൽ അല്ലതാനും; ദൈവത്താൽ സകലവും സാദ്ധ്യമല്ലോ” എന്നു പറഞ്ഞു.
28 Petero akĩmwĩra atĩrĩ, “Ithuĩ tũtigĩte maũndũ mothe tũgakũrũmĩrĩra!”
൨൮പത്രൊസ് അവനോട്: “ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
29 Nake Jesũ akĩmũcookeria atĩrĩ, “Ngũmwĩra atĩrĩ na ma, gũtirĩ mũndũ ũtigĩte mũciĩ kana ariũ a nyina, kana aarĩ a nyina, kana nyina, kana ithe, kana ciana, o na kana ithaka nĩ ũndũ wakwa, na nĩ ũndũ wa Ũhoro-ũrĩa-Mwega,
൨൯അതിന് യേശു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
30 ũtakaheo ũtonga maita igana matukũ maya tũrĩ, na aheo maita igana ma nyũmba, na ariũ a nyina, na aarĩ a nyina, na manyina, na ciana o na ithaka, na hamwe na macio, mĩnyamaro. Na ihinda rĩrĩa rĩgooka aheo muoyo wa tene na tene. (aiōn g165, aiōnios g166)
൩൦ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറുമടങ്ങ് വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. (aiōn g165, aiōnios g166)
31 No rĩrĩ, andũ aingĩ arĩa marĩ mbere nĩmagatuĩka a thuutha, na a thuutha matuĩke a mbere.”
൩൧എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും” എന്നു ഉത്തരം പറഞ്ഞു.
32 Na rĩrĩa maarĩ njĩra-inĩ makĩambata merekeire Jerusalemu, Jesũ amatongoretie, arutwo ake nĩmagegire, nao arĩa maamarũmĩrĩire magĩĩtigĩra. O rĩngĩ Jesũ agĩtwara arutwo arĩa ikũmi na eerĩ keheri-inĩ, akĩambĩrĩria kũmeera maũndũ marĩa maakirie kũmũkora.
൩൨അവർ യെരൂശലേമിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു; യേശു അവർക്ക് മുമ്പായി നടന്നു; ശിഷ്യന്മാർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ വീണ്ടും പന്ത്രണ്ടുപേരെയും കൂട്ടിക്കൊണ്ട് അവരോട്:
33 Akĩmeera atĩrĩ, “Nĩtũkwambata tũthiĩ Jerusalemu, nake Mũrũ wa Mũndũ nĩegũkunyanĩrwo kũrĩ athĩnjĩri-Ngai arĩa anene na kũrĩ arutani a watho. Nao mamũtuĩre kũũragwo na mamũneane kũrĩ andũ-a-Ndũrĩrĩ,
൩൩“ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്ക് ഏല്പിക്കും.
34 nao mamũnyũrũrie na mamũtuĩre mata, na mamũhũũre iboko o na mamũũrage. No thuutha wa mĩthenya ĩtatũ nĩakariũka.”
൩൪അവർ അവനെ പരിഹസിക്കുകയും തുപ്പുകയും തല്ലുകയും കൊല്ലുകയും ചെയ്യും. എന്നാൽ മൂന്നുനാൾ കഴിഞ്ഞിട്ട് അവൻ ഉയിർത്തെഴുന്നേല്ക്കും” എന്നിങ്ങനെ തനിക്കു വേഗത്തിൽ സംഭവിക്കാനുള്ളത് പറഞ്ഞുതുടങ്ങി.
35 Na rĩrĩ, Jakubu na Johana, ariũ a Zebedi, magĩũka kũrĩ Jesũ. Makĩmwĩra atĩrĩ, “Mũrutani, tũkwenda ũtwĩkĩre o ũrĩa tũgũkũhooya.”
൩൫സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോട്: “ഗുരോ, ഞങ്ങൾ നിന്നോട് യാചിക്കുവാൻ പോകുന്നത് ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
36 Nake akĩmooria atĩrĩ, “Mũkwenda ndĩmwĩkĩre atĩa?”
൩൬അവൻ അവരോട്: ഞാൻ നിങ്ങൾക്ക് എന്ത് ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു?” എന്നു ചോദിച്ചു.
37 Nao makĩmũcookeria atĩrĩ, “Ũtwĩtĩkĩrie tũgaikara ũmwe guoko-inĩ gwaku kwa ũrĩo na ũrĩa ũngĩ guoko-inĩ gwaku kwa ũmotho riiri-inĩ waku.”
൩൭“നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുവൻ നിന്റെ വലത്തും ഒരുവൻ ഇടത്തും ഇരിക്കുവാൻ വരം നല്കേണം” എന്നു അവർ പറഞ്ഞു.
38 Jesũ akĩmacookeria atĩrĩ, “Mũtiũĩ kĩrĩa mũrahooya. Mwahota kũnyuĩra gĩkombe kĩrĩa niĩ ngũnyuĩra, kana mũbatithio na ũbatithio ũrĩa ngũbatithio naguo?”
൩൮യേശു അവരോട്: “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കുവാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കുവാനും നിങ്ങൾക്ക് കഴിയുമോ?” എന്നു ചോദിച്ചതിന് “കഴിയും” എന്നു അവർ പറഞ്ഞു.
39 Nao magĩcookia atĩrĩ, “Ĩĩ no tũhote.” Jesũ akĩmeera atĩrĩ, “Gĩkombe kĩrĩa ngũnyuĩra nĩ mũkaanyuĩra, o na mũbatithio na ũbatithio ũrĩa ngũbatithio naguo.
൩൯യേശു അവരോട്: “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കുകയും ഞാൻ ഏല്ക്കുന്ന സ്നാനം നിങ്ങൾ ഏല്ക്കുകയും ചെയ്യും.
40 No ha ũhoro wa gũikara guoko-inĩ gwakwa kwa ũrĩo kana kwa ũmotho ti niĩ heanaga. Itĩ icio ikaaheo arĩa mathondekeirwo cio.”
൪൦എന്നാൽ എന്റെ വലത്തും ഇടത്തും ഇരിക്കുവാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്ക് ഒരുക്കിയിരിക്കുന്നുവോ അവർക്ക് കിട്ടും” എന്നു പറഞ്ഞു.
41 Rĩrĩa arutwo acio angĩ ikũmi maiguire ũhoro ũcio, makĩrakarĩra Jakubu na Johana.
൪൧അത് ശേഷം പത്തു ശിഷ്യന്മാരും കേട്ടിട്ട്, അവർക്ക് യാക്കോബിനോടും യോഹന്നാനോടും അമർഷം തോന്നിത്തുടങ്ങി.
42 Nake Jesũ akĩmeeta hamwe akĩmeera atĩrĩ, “Nĩ mũũĩ atĩ andũ arĩa matuuagwo aathani a andũ-a-Ndũrĩrĩ nĩmetũũgagĩria igũrũ rĩao, nao anene ao nĩmamaathaga.
൪൨യേശു അവരെ അടുക്കെ വിളിച്ചു അവരോട്: “ജാതികളുടെ അധിപതികളായവർ അവരുടെ മേൽ കർത്തൃത്വം ചെയ്യുന്നുവെന്നും; അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
43 No rĩrĩ, inyuĩ mũtitariĩ ũguo. Handũ ha ũguo, ũrĩa wothe ũngĩenda gũtuĩka mũnene thĩinĩ wanyu no nginya atuĩke ndungata yanyu,
൪൩എന്നാൽ നിങ്ങളുടെ ഇടയിൽ അങ്ങനെ അരുത്; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകണം;
44 nake ũrĩa wothe ũkwenda gũtuĩka wa mbere thĩinĩ wanyu, no nginya atuĩke ngombo ya andũ othe.
൪൪നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം.
45 Nĩgũkorwo o na Mũrũ wa Mũndũ ndookire gũtungatĩrwo, no ookire gũtungata na arute muoyo wake nĩguo arĩhe thogora wa gũkũũra andũ aingĩ.”
൪൫മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനും അത്രേ വന്നത്” എന്നു പറഞ്ഞു.
46 Nao magĩkinya Jeriko. Na rĩrĩa Jesũ na arutwo ake, hamwe na kĩrĩndĩ kĩnene moimaga itũũra-inĩ rĩu, mũndũ warĩ mũtumumu wetagwo Baritimayo (ũguo nĩ kuuga mũrũ wa Timayo), aikarĩte thĩ mũkĩra-inĩ wa njĩra akĩhooya thendi.
൪൬അവർ യെരിഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരിഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
47 Na rĩrĩa aiguire atĩ nĩ Jesũ wa Nazarethi, akĩambĩrĩria kwanĩrĩra akiugaga atĩrĩ, “Jesũ, Mũrũ wa Daudi, njiguĩra tha!”
൪൭നസറായനായ യേശു ആ വഴി വരുന്നു എന്നു കേട്ടിട്ട് അവൻ: “ദാവീദുപുത്രാ, യേശുവേ, എന്നോട് കരുണ തോന്നേണമേ” എന്നു നിലവിളിച്ചു തുടങ്ങി.
48 Andũ aingĩ makĩmũkaania, makĩmwĩra akire, nowe agĩkĩrĩrĩria kwanĩrĩra, akiugaga atĩrĩ, “Mũrũ wa Daudi, njiguĩra tha!”
൪൮മിണ്ടാതിരിക്കുവാൻ പലരും അവനെ ശാസിച്ചിട്ടും: “ദാവീദുപുത്രാ, എന്നോട് കരുണ തോന്നേണമേ” എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചുപറഞ്ഞു.
49 Nake Jesũ akĩrũgama, akiuga atĩrĩ, “Mwĩtei.” Nĩ ũndũ ũcio magĩĩta mũndũ ũcio warĩ mũtumumu, makĩmwĩra atĩrĩ, “Wĩyũmĩrĩrie! Rũgama! Nĩaragwĩta.”
൪൯അപ്പോൾ യേശു നിന്നു: “അവനെ വിളിപ്പിൻ” എന്നു പറഞ്ഞു. “ധൈര്യപ്പെടുക, എഴുന്നേല്ക്ക, അവൻ നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞ് അവർ കുരുടനെ വിളിച്ചു.
50 Agĩteania nguo yake ya igũrũ, agĩũkĩra na ihenya agĩthiĩ harĩ Jesũ.
൫൦അവൻ തന്റെ പുതപ്പ് എറിഞ്ഞുകളഞ്ഞു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുക്കൽ വന്നു.
51 Jesũ akĩmũũria atĩrĩ, “Ũkwenda ngwĩkĩre atĩa?” Nake mũndũ ũcio warĩ mũtumumu akĩmũcookeria atĩrĩ, “Mũrutani, ngwenda o njooke kuona.”
൫൧യേശു അവനോട്: “ഞാൻ നിനക്ക് എന്ത് ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു?” എന്നു ചോദിച്ചതിന്: “റബ്ബൂനി, എനിക്ക് കാഴ്ച പ്രാപിക്കണം” എന്നു കുരുടൻ അവനോട് പറഞ്ഞു.
52 Nake Jesũ akĩmwĩra atĩrĩ, “Wĩthiĩre, wĩtĩkio waku nĩguo watũma ũhone.” O rĩmwe akĩambĩrĩria kuona, nake akĩrũmĩrĩra Jesũ.
൫൨യേശു അവനോട്: “പോക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.

< Mariko 10 >