< Luka 9 >
1 Na rĩrĩ, Jesũ aarĩkia gwĩta arutwo arĩa ikũmi na eerĩ hamwe, nĩamaheire hinya na ũhoti wa kũingata ndaimono ciothe na kũhonia mĩrimũ,
അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവൎക്കു ശക്തിയും അധികാരവും കൊടുത്തു;
2 na akĩmatũma mathiĩ makahunjie ũhoro wa ũthamaki wa Ngai na mahonagie andũ arĩa arũaru.
ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:
3 Nake akĩmeera atĩrĩ, “Mũtigakuue kĩndũ o nakĩ kĩa rũgendo; mũtigakuue mũtirima, kana mũhuko, kana irio, kana mbeeca o na kana nguo tiga o iria mwĩhumbĩte.
വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.
4 Nyũmba ĩrĩa yothe mũrĩtoonyaga ikaragai kuo nginya rĩrĩa mũkoima itũũra rĩu.
നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാൎപ്പിൻ.
5 Andũ mangĩkaarega kũmũnyiita ũgeni-rĩ, mũkaaribariba magũrũ manyu rũkũngũ rũitĩke mũkiuma itũũra rĩao arĩ ũira wa kũmatuĩra ciira.”
ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ.
6 Nĩ ũndũ ũcio makiumagara magĩthiĩ kuuma gatũũra kamwe nginya karĩa kangĩ makĩhunjagia Ũhoro-ũrĩa-Mwega na makĩhonagia andũ kũrĩa guothe maathiiaga.
അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു.
7 Na rĩrĩ, rĩrĩa Herode ũrĩa mũthamaki aiguire ũhoro wa maũndũ mothe marĩa maathiiaga na mbere, nĩataangĩkire ngoro mũno tondũ andũ amwe moigaga atĩ Johana nĩariũkĩte kuuma kũrĩ arĩa akuũ,
സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു.
8 na angĩ makoiga atĩ Elija nĩonekanĩte, o na angĩ makoiga atĩ mũnabii ũmwe wa arĩa a tene nĩariũkĩte.
യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു
9 No Herode akiuga atĩrĩ, “Johana nĩndamũrengithirie mũtwe. Ũyũ ndĩraigua ũhoro wake-rĩ, nĩwe ũ?” Nake akĩĩrirĩria kũmuona.
ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
10 Nao atũmwo maacooka, makĩĩra Jesũ maũndũ marĩa mekĩte. Nake akĩehera kuo, agĩthiĩ nao itũũra rĩetagwo Bethisaida,
അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
11 no andũ aingĩ makĩmenya ũhoro ũcio na makĩmũrũmĩrĩra. Nake akĩmaamũkĩra na akĩmahe ũhoro wa ũthamaki wa Ngai, na akĩhonia arĩa maabatarĩtio nĩ kũhonio.
അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടൎന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
12 Hwaĩ-inĩ arutwo arĩa ikũmi na eerĩ magĩũka kũrĩ we makĩmwĩra atĩrĩ, “Ingata andũ aya nĩguo mathiĩ mĩciĩ ĩrĩa ĩrĩ hakuhĩ o na mĩgũnda-inĩ mageethe irio na gwa gũkoma, tondũ haha tũrĩ nĩ werũ ũtarĩ andũ.”
പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാൎപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
13 Nake akĩmacookeria atĩrĩ, “Maheei kĩndũ gĩa kũrĩa.” Nao makĩmwĩra atĩrĩ, “Tũrĩ o na mĩgate ĩtano na thamaki igĩrĩ, no tũthiire tũkagũrĩre andũ aya othe irio.”
അവൻ അവരോടു: നിങ്ങൾ തന്നേ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
14 (Handũ hau haarĩ na arũme ta ngiri ithano.) Nowe akĩĩra arutwo ake atĩrĩ, “Maikariei thĩ marĩ ikundi cia andũ mĩrongo ĩtano ĩtano.”
ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15 Nao arutwo magĩĩka o ũguo, magĩikaria andũ othe thĩ.
അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
16 Nake akĩoya mĩgate ĩyo ĩtano na thamaki icio igĩrĩ, akĩrora na igũrũ, agĩcookia ngaatho na agĩcienyũranga. Agĩcooka agĩcinengera arutwo ake magaĩre andũ.
അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
17 Othe makĩrĩa makĩhũũna, nao arutwo makĩiyũria ciondo ikũmi na igĩrĩ cia cienyũ iria ciatigarire.
എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
18 Na rĩrĩ, hĩndĩ ĩmwe Jesũ akĩhooya arĩ keheri-inĩ, arutwo ake magĩkorwo marĩ hamwe nake. Akĩmooria atĩrĩ, “Andũ moigaga niĩ nĩ niĩ ũ?”
അവൻ തനിച്ചു പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
19 Nao makĩmũcookeria atĩrĩ, “Amwe moigaga nĩwe Johana Mũbatithania; angĩ makoiga nĩwe Elija; angĩ nao makoiga atĩ mũnabii ũmwe wa arĩa a tene nĩariũkĩte.”
യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
20 Nake akĩmooria atĩrĩ, “Inyuĩ na inyuĩ-rĩ, mugaga atĩa? Mugaga niĩ nĩ niĩ ũ?” Petero akĩmũcookeria atĩrĩ, “Wee nĩwe Kristũ ũrĩa wa Ngai.”
അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
21 Nake Jesũ akĩmakaania na hinya, akĩmeera matikeere mũndũ o na ũrĩkũ ũhoro ũcio.
ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമൎച്ചയായിട്ടു കല്പിച്ചു.
22 Nake akiuga atĩrĩ, “Mũrũ wa Mũndũ no nginya one mathĩĩna maingĩ, na aregwo nĩ athuuri, na athĩnjĩri-Ngai arĩa anene, o na arutani a watho, na no nginya ooragwo na thuutha wa mĩthenya ĩtatũ ariũkio.”
മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിൎത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു.
23 Agĩcooka akĩmeera othe atĩrĩ, “Mũndũ o wothe ũngĩenda kũnũmĩrĩra, no nginya eerege we mwene, na oyage mũtharaba wake o mũthenya, aanũmagĩrĩre.
പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
24 Nĩgũkorwo ũrĩa wothe wendaga kũhonokia muoyo wake nĩakoorwo nĩguo, no ũrĩa wothe ũkoorwo nĩ muoyo wake nĩ ũndũ wakwa nĩakaũhonokia.
ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
25 Mũndũ angĩĩguna nakĩ angĩĩgwatĩra thĩ yothe, no ate muoyo wake kana orwo nĩguo?
ഒരു മനുഷ്യൻ സൎവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
26 Mũndũ o wothe ũngĩconoka nĩ ũndũ wakwa na nĩ ũndũ wa ciugo ciakwa, o nake nĩagaconokerwo nĩ Mũrũ wa Mũndũ rĩrĩa agacooka arĩ na riiri wake, na riiri wa Ithe, o na wa araika arĩa atheru.
ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
27 Ngũmwĩra atĩrĩ na ma, amwe a aya marũngiĩ haha matigacama gĩkuũ matonete ũthamaki wa Ngai.”
എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 Mĩthenya ta ĩnana thuutha wa Jesũ kwaria ũhoro ũyũ nĩathiire na Petero, na Johana na Jakubu akĩambata nao kĩrĩma igũrũ makahooe.
ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാൎത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
29 Na rĩrĩa ahooyaga, mũhaanĩre wa ũthiũ wake ũkĩgarũrũka, nacio nguo ciake ikĩerũha igĩkenga o ta rũheni.
അവൻ പ്രാൎത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീൎന്നു.
30 Na rĩrĩ, andũ eerĩ, nĩo Musa na Elija,
രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
31 makiumĩrĩra Jesũ marĩ na riiri mũnene makĩaria nake. Maaragia ũhoro wa gũkua gwake, kũrĩa aakirie kũhingia akinya Jerusalemu.
അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിൎയ്യാണത്തെക്കുറിച്ചു സംസാരിച്ചു.
32 Petero hamwe na arĩa maarĩ nake nĩmahĩtĩtwo nĩ toro, na rĩrĩa mookĩrire, makĩona riiri wake na andũ acio eerĩ maarũngiĩ hamwe nake.
പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണൎന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
33 Na rĩrĩa andũ acio maatiganaga na Jesũ, Petero akĩmwĩra atĩrĩ, “Mwathani, nĩ wega tũikare gũkũ. Reke twake ithũnũ ithatũ, kĩmwe gĩaku, na kĩmwe kĩa Musa, na kĩmwe kĩa Elija.” (Nowe ndaamenyaga ũrĩa oigaga.)
അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
34 Na o akĩaragia-rĩ, itu rĩkiumĩra na rĩkĩmahumbĩra, nao magĩĩtigĩra mũno nĩ kũhumbĩrwo nĩ itu rĩu.
ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
35 Mũgambo ũkiuma itu-inĩ rĩu, ũkiuga atĩrĩ, “Ũyũ nĩwe Mũrũ wakwa, ũrĩa ndĩĩthuurĩire; mũiguagei.”
മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
36 Thuutha wa mũgambo ũcio kũiguĩka, makĩona atĩ Jesũ aarĩ wiki. Nao arutwo magĩkira ki na ũhoro ũcio, gũtirĩ mũndũ o na ũmwe meerire matukũ-inĩ macio maũndũ marĩa moonete.
ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
37 Mũthenya ũyũ ũngĩ, maikũrũka kuuma kĩrĩma-inĩ, Jesũ agĩtũngwo nĩ andũ aingĩ.
പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 Na rĩrĩ, mũndũ warĩ gatagatĩ-inĩ ka andũ acio akĩanĩrĩra, akiuga atĩrĩ, “Mũrutani, ndagũthaitha ũrore mũriũ wakwa, nĩgũkorwo nĩ mwana wakwa wa mũmwe.
കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
39 na ngoma thũku nĩĩmũnyiitaga na agakaya o rĩmwe; ningĩ ĩkamũrũnda na ĩkamũthiorania, ĩgatũma arute mũhũyũ na kanua. Ndĩmũrekagia o na hanini, na nĩĩramwananga.
ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
40 Ndĩrathaithire arutwo aku maingate ngoma ĩyo, no mararemwo.”
അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
41 Nake Jesũ akĩmũcookeria atĩrĩ, “Rũciaro rũrũ rũtetĩkagia na rũremi, nĩ nginya rĩ ngũikara hamwe na inyuĩ, na ngũmũkirĩrĩria nginya rĩ? Rehe mũrũguo haha.”
അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42 Rĩrĩa kamwana kau gaathiiaga harĩ Jesũ, ndaimono ĩyo ĩgĩgatungumania thĩ, na ĩgĩgathiorania. No Jesũ agĩkũũma roho ũcio mũũru, akĩhonia kamwana kau, agĩgacookeria ithe.
അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43 Nao othe makĩgegio nĩ ũnene wa Ngai. Hĩndĩ ĩrĩa andũ othe maagegetio nĩ ũrĩa wothe Jesũ eekĩte, akĩĩra arutwo ake atĩrĩ,
എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചൎയ്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
44 “Thikĩrĩriai wega ũrĩa ngũmwĩra: Mũrũ wa Mũndũ nĩegũkunyanĩrwo aneanwo moko-inĩ ma andũ.”
നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45 No-o matiamenyire ũguo nĩ kuuga atĩa. Nĩmahithĩtwo ũhoro ũcio, nĩ ũndũ ũcio makĩaga kũũmenya, na magĩĩtigĩra kũmũũria ũhoro ũcio.
ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവൎക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
46 Na gũkĩgĩa na ngarari gatagatĩ ka arutwo makĩũrania nũũ wao ũngĩtuĩka mũnene kũrĩ arĩa angĩ.
അവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
47 Nake Jesũ, tondũ nĩamenyaga meciiria mao, akĩoya kaana kanini agĩkarũgamia hakuhĩ nake.
യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
48 Agĩcooka akĩmeera atĩrĩ, “Ũrĩa wothe wamũkagĩra kaana gaka thĩinĩ wa rĩĩtwa rĩakwa, nĩ niĩ aamũkagĩra; na ũrĩa ũnyamũkagĩra ti niĩ aamũkagĩra, no nĩ ũrĩa wandũmire. Nĩgũkorwo ũrĩa mũnini gatagatĩ-inĩ kanyu inyuothe, ũcio nĩwe mũnene kũmũkĩra.”
ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു.
49 Nake Johana akĩmwĩra atĩrĩ, “Mwathi, nĩtũronire mũndũ akĩingata ndaimono na rĩĩtwa rĩaku, na ithuĩ tũrageria kũmũgiria tondũ ti ũmwe witũ.”
നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
50 Nake Jesũ akĩmeera atĩrĩ, “Mũtikamũgirie, nĩgũkorwo ũrĩa ũtarĩ ũthũ na inyuĩ, ũcio nĩ ũmwe wanyu.”
യേശു അവനോടു: വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
51 Na rĩrĩ, kahinda gake gaakuhĩrĩria ga kwambata matu-inĩ, Jesũ nĩatuire itua rĩa gũthiĩ Jerusalemu.
അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
52 Nake agĩtũma andũ mathiĩ mbere yake kũhaarĩria maũndũ nĩ ũndũ wake, magĩthiĩ magĩtoonya gatũũra kamwe ga Samaria;
അവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമൎയ്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
53 no andũ a kũu matiamũnyiitire ũgeni, tondũ aathiiaga Jerusalemu.
എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.
54 Rĩrĩa arutwo ake, Jakubu na Johana monire ũguo makĩũria atĩrĩ, “Mwathani, nĩũkwenda twĩtie mwaki uume igũrũ ũmaniine?”
അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കൎത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
55 Nowe Jesũ akĩĩhũgũra akĩmakaania,
അവൻ തിരിഞ്ഞു അവരെ ശാസിച്ചു: [“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
56 nao magĩthiĩ gatũũra kangĩ.
മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.
57 Rĩrĩa maathiiaga na njĩra, mũndũ ũmwe akĩmwĩra atĩrĩ, “Nĩndĩkũrũmagĩrĩra kũrĩa guothe ũrĩthiiaga.”
അവർ വഴിപോകുമ്പോൾ ഒരുത്തൻ അവനോടു: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
58 Nake Jesũ akĩmũcookeria atĩrĩ, “Mbwe nĩ irĩ marima na nyoni cia rĩera-inĩ nĩ irĩ itara, no rĩrĩ, Mũrũ wa Mũndũ ndarĩ handũ angĩigĩrĩra mũtwe wake.”
യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59 Akĩĩra mũndũ ũngĩ atĩrĩ, “Nũmĩrĩra.” No mũndũ ũcio akĩmũcookeria atĩrĩ, “Mwathani, reke nyambe thiĩ ngathike baba.”
വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
60 Jesũ akĩmwĩra atĩrĩ, “Reke arĩa akuũ mathikage akuũ ao ene, no wee thiĩ ũkahunjie ũhoro wa ũthamaki wa Ngai.”
അവൻ അവനോടു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61 Na mũndũ ũngĩ akĩmwĩra atĩrĩ, “Mwathani, niĩ nĩngũkũrũmĩrĩra, no reke nyambe thiĩ ngoigĩre andũ aitũ ũhoro.”
മറ്റൊരുത്തൻ: കൎത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
62 Nake Jesũ akĩmũcookeria atĩrĩ, “Gũtirĩ mũndũ o na ũrĩkũ ũnyiitaga mũraũ na guoko gwake na agacooka kũrora na thuutha wagĩrĩire gũtungata ũthamaki-inĩ wa Ngai.”
യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.