< Alawii 21 >
1 Nake Jehova akĩĩra Musa atĩrĩ, “Arĩria athĩnjĩri-Ngai, nĩo ariũ a Harũni, ũmeere atĩrĩ: ‘Mũthĩnjĩri-Ngai ndakanethaahie nĩ ũndũ wa mũndũ wao ũkuĩte,
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: ‘പുരോഹിതൻ തന്റെ ജനത്തിൽ ഒരുവന്റെ ശവത്താൽ തന്നെത്താൻ മലിനമാക്കരുത്.
2 tiga no akorirwo arĩ mũndũ wa nyũmba yake, ta nyina kana ithe, kana mũriũ kana mwarĩ, kana mũrũ wa nyina,
൨എന്നാൽ തന്റെ അമ്മ, അപ്പൻ, മകൻ, മകൾ, സഹോദരൻ,
3 kana mwarĩ wa nyina ũtarĩ mũhiku ũrĩa ateithagia nĩ ũndũ ndarĩ na mũthuuri, nĩ ũndũ wake-rĩ, no ethaahie.
൩തനിക്കടുത്തവളും ഭർത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉററ ചാർച്ചക്കാരാൽ അവനു മലിനനാകാം.
4 Ndakanethaahie nĩ ũndũ wa athoni ake, na nĩ ũndũ ũcio anyiitwo nĩ thaahu.
൪പുരോഹിതൻ തന്റെ ജനത്തിൽ പ്രമാണിയായിരിക്കുകയാൽ തന്നെത്താൻ വിവാഹത്തിലുടെ മലിനമാക്കി അശുദ്ധനാക്കരുത്.
5 “‘Athĩnjĩri-Ngai matikanenjwo mĩtwe, kana marengerere mĩthia ya nderu ciao kana metemange mĩĩrĩ yao nĩ ũndũ wa gũkuĩrwo.
൫പുരോഹിതന്മാർ തലമുടി വടിക്കുകയും താടിയുടെ അറ്റം കത്രിക്കുകയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;
6 No nginya makorwo marĩ atheru harĩ Ngai wao, na matikanathaahie rĩĩtwa rĩa Ngai wao. Tondũ nĩo matwaragĩra Jehova indo iria arutĩirwo irĩ iruta rĩa njino, nĩcio irio cia Ngai wao, no nginya makorwo marĩ atheru.
൬തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കണം; അവർ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നു; ആകയാൽ അവർ വിശുദ്ധന്മാരായിരിക്കണം.
7 “‘Athĩnjĩri-Ngai matikanahikie andũ-a-nja arĩa methaahĩtie na ũmaraya, kana arĩa matiganĩte na athuuri ao, tondũ athĩnjĩri-Ngai nĩ atheru harĩ Ngai wao.
൭വേശ്യയെയോ ദുർന്നടപ്പുകാരത്തിയെയോ പുരോഹിതന്മാർ വിവാഹം കഴിക്കരുത്; ഭർത്താവ് ഉപേക്ഷിച്ചവളെയും വിവാഹം കഴിക്കരുത്; പുരോഹിതൻ തന്റെ ദൈവത്തിനു വിശുദ്ധൻ ആകുന്നു.
8 Matuagei atheru, tondũ nĩo marutagĩra Ngai wanyu irio iria arutĩirwo igongona. Matuagei atheru, tondũ niĩ Jehova ndĩ mũtheru, o niĩ ũrĩa ũmũtheragia.
൮അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കണം; അവൻ നിന്റെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കണം; അവൻ നിനക്ക് വിശുദ്ധനായിരിക്കണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുന്നു.
9 “‘Mwarĩ wa mũthĩnjĩri-Ngai angĩĩthaahia na gũtuĩka mũmaraya, nĩaconorithĩtie ithe; no nginya acinwo na mwaki.
൯പുരോഹിതന്റെ മകൾ ദുർന്നടപ്പ് ചെയ്തു തന്നെത്താൻ അശുദ്ധയാക്കിയാൽ അവൾ തന്റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയണം.
10 “‘Mũthĩnjĩri-Ngai ũrĩa mũnene, ũrĩa ũrĩ gatagatĩ ka ariũ-a-ithe, na ũitĩrĩirio maguta mũtwe na akaamũrwo nĩguo ehumbage nguo cia ũthĩnjĩri-Ngai, ndakanarekererie njuĩrĩ yake ĩikare ĩtarĩ njanũre kana atembũrange nguo ciake.
൧൦“‘അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിക്കുവാൻ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരിൽ മഹാപുരോഹിതനായവൻ തന്റെ തല നഗ്നമാക്കുകയോ വസ്ത്രം കീറുകയോ അരുത്.
11 Ndakanatoonye handũ harĩ kĩimba. Ndakanethaahie o na aakorwo nĩ ũndũ wa ithe kana nyina,
൧൧അവൻ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലും അമ്മയാലും അശുദ്ധനാകുകയും അരുത്.
12 o na ndakanoime handũ-harĩa-haamũre ha Ngai wake, kana ahathaahie, tondũ nĩamũrĩtwo, agaitĩrĩrio maguta ma Ngai wake. Niĩ nĩ niĩ Jehova.
൧൨വിശുദ്ധമന്ദിരം വിട്ട് അവൻ പുറത്തിറങ്ങുകയും തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്റെ ദൈവത്തിന്റെ അഭിഷേകതൈലമായ കിരീടം അവന്റെമേൽ ഇരിക്കുന്നു; ഞാൻ യഹോവ ആകുന്നു.
13 “‘Mũndũ-wa-nja ũrĩa akaahikia no nginya agaakorwo arĩ mũirĩtu gathirange.
൧൩കന്യകയായ സ്ത്രീയെ മാത്രമേ അവൻ വിവാഹം കഴിക്കാവൂ.
14 Ndakanahikie mũtumia wa ndigwa, kana mũtumia matiganĩte na mũthuuriwe, kana mũndũ-wa-nja wĩthaahĩtie na ũmaraya, no akaahikia mũirĩtu gathirange wa andũ ao,
൧൪വിധവ, ഉപേക്ഷിക്കപ്പെട്ടവൾ, ദുർന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവൻ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവു.
15 nĩgeetha ndakanathaahie rũciaro rwake gatagatĩ ka andũ ao. Niĩ nĩ niĩ Jehova, ũrĩa ũmũtheragia.’”
൧൫അവൻ തന്റെ സന്തതിയെ തന്റെ ജനത്തിന്റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാൻ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
16 Ningĩ Jehova akĩĩra Musa atĩrĩ,
൧൬യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: “നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ:
17 “Ĩra Harũni atĩrĩ: ‘Harĩ njiarwa iria igooka, gũtirĩ mũndũ wa njiaro ciaku ũrĩ na kaũũgũ ũgaakuhĩrĩria nĩguo arutĩre Ngai wake irio cia igongona.
൧൭‘നിന്റെ സന്തതിപരമ്പരയിൽ അംഗഹീനനായവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
18 Gũtirĩ mũndũ o na ũmwe ũrĩ na kaũũgũ ũgaakuhĩrĩria: mũndũ mũtumumu kana gĩthua, kana mũndũ mũthũku ũthiũ, kana ũrĩ na wonje,
൧൮അംഗഹീനനായ യാതൊരുത്തനും അടുത്തുവരരുത്; കുരുടൻ, മുടന്തൻ,
19 mũndũ mwonju kũgũrũ kana guoko,
൧൯പതിമൂക്കൻ, അധികാംഗൻ, കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
20 mũndũ ũrĩ iguku kana mũhomu, mũndũ ũrĩ na kaũũgũ ka riitho, kana mũndũ ũrĩ na ironda iratogota kana iroira, kana mũthũku nyee.
൨൦കൂനൻ, മുണ്ടൻ, നേത്രരോഗി, ചൊറിയൻ, പൊരിച്ചുണങ്ങൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരും അരുത്.
21 Gũtirĩ mũndũ wa njiaro cia Harũni ũrĩa mũthĩnjĩri-Ngai ũrĩ kaũũgũ ũgaakuhĩrĩria nĩguo atware maruta marĩa marutĩirwo Jehova ma njino. Ũcio ũrĩ na kaũũgũ ndakanakuhĩrĩrie atĩ nĩguo arute irio icio cia Ngai wake cia igongona.
൨൧പുരോഹിതനായ അഹരോന്റെ സന്തതിയിൽ അംഗഹീനനായ ഒരുവനും യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുവാൻ അടുത്തുവരരുത്; അവൻ അംഗഹീനൻ; അവൻ തന്റെ ദൈവത്തിന്റെ ഭോജനം അർപ്പിക്കുവാൻ അടുത്തുവരരുത്.
22 We no arĩe irio iria theru mũno cia Ngai wake, o na irio iria theru;
൨൨തന്റെ ദൈവത്തിന്റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.
23 no rĩrĩ, nĩ ũndũ wa ũũgũ ũcio wake, ndakanakuhĩrĩrie gĩtambaya gĩa gũcuurio kana athengerere kĩgongona, nĩgeetha ndagathaahie handũ hau hakwa harĩa haamũre. Niĩ nĩ niĩ Jehova, ũrĩa ũmatheragia.’”
൨൩എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിന്റെ അടുത്തുവരികയും അരുത്; അവൻ അംഗഹീനനല്ലോ; അവൻ എന്റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു’”.
24 Nĩ ũndũ ũcio Musa akĩĩra Harũni na ariũ ake ũguo, o na akĩĩra andũ a Isiraeli othe.
൨൪മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറഞ്ഞു.