< Atiirĩrĩri 13 >

1 O rĩngĩ andũ a Isiraeli magĩĩka maũndũ mooru maitho-inĩ ma Jehova, na nĩ ũndũ wa ũguo Jehova akĩmaneana moko-inĩ ma Afilisti handũ ha mĩaka mĩrongo ĩna.
യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.
2 Mũndũ ũmwe warĩ wa Zora, wetagwo Manoa kuuma mũhĩrĩga wa Adani, aarĩ na mũtumia warĩ thaata watũũrĩte atarĩ na mwana.
എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാൎയ്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
3 Mũraika wa Jehova akĩmuumĩrĩra, akĩmwĩra atĩrĩ, “Ũrĩ thaata na ndũrĩ mwana, no nĩũkũgĩa nda ũciare kahĩĩ.
ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
4 Na rĩrĩ, wĩmenyerere ndũkananyue ndibei kana kĩndũ o gĩothe kĩgagatu, na ndũkanarĩe kĩndũ o gĩothe kĩrĩ thaahu,
ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
5 tondũ wee nĩũkũgĩa nda na ũciare kahĩĩ. Gũtirĩ kanyũi gakaahũthĩrwo mũtwe-inĩ wake, nĩ ũndũ kahĩĩ kau gagaatuĩka Mũnaziri wamũrĩirwo Ngai kuuma gũciarwo, na nĩakambĩrĩria kũhonokia Isiraeli kuuma moko-inĩ ma Afilisti.”
നീ ഗൎഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗൎഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
6 Hĩndĩ ĩyo mũtumia ũcio agĩthiĩ kũrĩ mũthuuriwe, akĩmwĩra atĩrĩ, “Mũndũ wa Ngai nĩokire kũrĩ niĩ. Ekuonekaga ahaana ta mũraika wa Ngai wa gwĩtigĩrwo mũno. Ndinamũũria kũrĩa oimĩte, nake ndananjĩĩra rĩĩtwa rĩake.
സ്ത്രീ ചെന്നു ഭൎത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.
7 No nĩanjĩĩrire atĩrĩ, ‘Nĩũkũgĩa nda na ũciare kahĩĩ. Nĩ ũndũ wa ũguo, ndũkanyue ndibei kana kĩndũ kĩgagatu, o na ndũkarĩe kĩndũ o gĩothe kĩrĩ thaahu, tondũ kahĩĩ kau gagaakorwo karĩ Mũnaziri wa Ngai kuuma gũciarwo nginya mũthenya wako wa gũkua.’”
അവൻ എന്നോടു നീ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗൎഭംമുതൽ ജീവപൎയ്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
8 Hĩndĩ ĩyo Manoa akĩhooya Jehova: “Mwathani nĩndagũthaitha, reke mũndũ ũcio wa Ngai ũgũtũmĩte kũrĩ ithuĩ oke rĩngĩ nĩguo atũrute ũrĩa tũkũrera kahĩĩ karĩa gagaaciarwo.”
മാനോഹ യഹോവയോടു പ്രാൎത്ഥിച്ചു: കൎത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാൎയ്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
9 Ngai akĩigua Manoa, na mũraika wa Ngai agĩũka rĩngĩ kũrĩ mũtumia rĩrĩa aarĩ mũgũnda-inĩ; no mũthuuriwe Manoa ndaarĩ hamwe nake.
ദൈവം മാനോഹയുടെ പ്രാൎത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭൎത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10 Nake mũtumia akĩhiũha gũthiĩ kwĩra mũthuuriwe, “Mũndũ ũrĩa wanyumĩrĩire mũthenya ũrĩa ũngĩ-rĩ, arĩ haha!”
ഉടനെ ആ സ്ത്രീ ഓടിച്ചെന്നു ഭൎത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
11 Manoa agĩũkĩra, akĩrũmĩrĩra mũtumia wake. Rĩrĩa aakinyire harĩ mũndũ ũcio-rĩ, akĩmũũria atĩrĩ, “We nĩwe waririe na mũtumia wakwa?” Nake akiuga atĩrĩ, “Ĩĩ, nĩ niĩ.”
മാനോഹ ഉടനെ എഴുന്നേറ്റു ഭാൎയ്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
12 Nĩ ũndũ ũcio Manoa akĩmũũria atĩrĩ, “Hĩndĩ ĩrĩa ciugo ciaku ikaahinga-rĩ, watho wa mũtũũrĩre wa kahĩĩ gaka na wĩra wako ũgaakorwo ũrĩ ũrĩkũ?”
മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാൎയ്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
13 Mũraika wa Jehova agĩcookia atĩrĩ, “Mũtumia waku no nginya eeke ũrĩa wothe ndĩmwĩrĩte.
യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.
14 Ndakarĩe kĩndũ o gĩothe kiumĩte mũthabibũ-inĩ, kana anyue ndibei o yothe, kana kĩndũ kĩngĩ gĩa kũnyua kĩgagatu kana arĩe kĩndũ o gĩothe kĩrĩ thaahu. No nginya eeke maũndũ mothe marĩa niĩ ndĩmwathĩte.”
മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
15 Manoa akĩĩra mũraika wa Jehova atĩrĩ, “No twende ũikare nginya tũgũthĩnjĩre koori.”
മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16 Mũraika wa Jehova agĩcookia atĩrĩ, “O na wangiria thiĩ, ndikũrĩa irio ciaku. No wahaarĩria igongona rĩa njino-rĩ, rĩu rĩrutĩre Jehova.” (Manoa ndaigana gũkũũrana atĩ ũcio aarĩ mũraika wa Jehova.)
യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
17 Nake Manoa agĩtuĩria ũhoro kuuma kũrĩ mũraika wa Jehova akĩmũũria atĩrĩ, “Wee wĩtagwo atĩa, nĩguo tũgaagũtĩĩa hĩndĩ ĩrĩa kiugo gĩaku gĩgaatuĩka kĩa ma?”
മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
18 Nake agĩcookia atĩrĩ, “Nĩ kĩĩ gĩgũtũma ũnjũũrie rĩĩtwa rĩakwa? Ndũngĩhota kũrĩmenya, nĩ rĩa magegania.”
യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
19 Hĩndĩ ĩyo Manoa akĩoya koori hamwe na mũtu wa igongona, agĩcirutĩra Jehova igũrũ rĩa ihiga. Nake Jehova agĩĩka ũndũ wa magegania o Manoa na mũtumia wake meroreire:
അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാൎയ്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവൎത്തിച്ചു.
20 O rũrĩrĩmbĩ rũkĩrĩrĩmbũkaga kuuma kĩgongona-inĩ rũrorete igũrũ-rĩ, mũraika wa Jehova akĩambatĩra rũrĩrĩmbĩ-inĩ rũu. Nake Manoa na mũtumia wake mona ũguo, makĩĩgũithia magĩturumithia mothiũ mao thĩ.
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാൎയ്യയും കണ്ടു സാഷ്ടാംഗം വീണു.
21 Rĩrĩa mũraika ũcio wa Jehova aagire gũcooka kwĩyonithania kũrĩ Manoa na mũtumia wake, Manoa akĩmenya atĩ ũcio aarĩ mũraika wa Jehova.
യഹോവയുടെ ദൂതൻ മാനോഹെക്കും ഭാൎയ്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
22 Akĩĩra mũtumia wake atĩrĩ, “Ithuĩ rĩu no tũgũkua, tondũ nĩtuonete Ngai!”
ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാൎയ്യയോടു പറഞ്ഞു.
23 No mũtumia wake akĩmũcookeria atĩrĩ, “Korwo Jehova nĩegũtuĩte gũtũũraga-rĩ, ndangĩtĩkĩrire igongona rĩa njino na igongona rĩa mũtu kuuma moko-inĩ maitũ, o na kana atuonie maũndũ maya mothe kana gũtwĩra ũguo aatwĩra rĩu.”
ഭാൎയ്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാൎയ്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
24 Mũtumia ũcio agĩciara kahĩĩ na agĩgatua Samusoni. Gagĩkũra, nake Jehova agĩkarathima,
അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളൎന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
25 nake Roho wa Jehova akĩambĩrĩria gũkaarahũra o hĩndĩ ĩyo kaarĩ kũu Mahane-Dani, gatagatĩ ga Zora na Eshitaoli.
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.

< Atiirĩrĩri 13 >