< Johana 4 >
1 Afarisai nĩmaiguire atĩ Jesũ nĩagĩĩaga na arutwo aingĩ gũkĩra Johana na akamabatithia,
യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേൎത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കൎത്താവു അറിഞ്ഞപ്പോൾ
2 o na gũtuĩka, ti Jesũ wabatithanagia, no nĩ arutwo ake.
-- ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും --
3 Hĩndĩ ĩrĩa Mwathani aamenyire ũhoro ũcio, akiuma Judea na agĩcooka Galili o rĩngĩ.
അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.
4 Na rĩrĩ, no nginya angĩatuĩkanĩirie bũrũri wa Samaria.
അവൻ ശമൎയ്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
5 Nĩ ũndũ ũcio, agĩkinya itũũra rĩarĩ Samaria rĩetagwo Sukaru, hakuhĩ na gĩthaka kĩrĩa Jakubu aaheete mũriũ Jusufu.
അങ്ങനെ അവൻ സുഖാർ എന്നോരു ശമൎയ്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
6 Nakĩo gĩthima kĩa Jakubu nĩkuo kĩarĩ, nake Jesũ, tondũ wa kũnoga nĩ rũgendo, agĩikara thĩ hau gĩthima-inĩ. Na kwarĩ ta thaa thita.
അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
7 Na rĩrĩa mũtumia ũmwe Mũsamaria okire gũtaha maaĩ-rĩ, Jesũ akĩmũũria atĩrĩ, “No ũũhe maaĩ ma kũnyua?”
ഒരു ശമൎയ്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.
8 (Hĩndĩ ĩyo arutwo ake nĩmathiĩte kũgũra irio itũũra-inĩ.)
അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
9 Nake mũtumia ũcio Mũsamaria akĩmwĩra atĩrĩ, “Wee ũrĩ Mũyahudi na niĩ ndĩ mũtumia Mũsamaria. Ũngĩkĩĩhooya gĩa kũnyua atĩa?” (Nĩgũkorwo Ayahudi matirĩ ngwatanĩro na Asamaria.)
ശമൎയ്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമൎയ്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാൎക്കും ശമൎയ്യൎക്കും തമ്മിൽ സമ്പൎക്കമില്ല. —
10 Nake Jesũ akĩmũcookeria atĩrĩ, “Korwo nĩũũĩ kĩheo kĩa Ngai na ũkamenya nũũ ũrakũhooya maaĩ ma kũnyua, wee nĩwe ũngĩamũhooya nake nĩangĩakũhe maaĩ ma muoyo.”
അതിന്നു യേശു: നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
11 Nake mũtumia ũcio akĩmwĩra atĩrĩ, “Mũthuuri ũyũ, ndũrĩ na kĩndũ gĩa gũtaha maaĩ nakĩo, na gĩthima gĩkĩ nĩ kĩriku. Ũngĩkĩruta kũ maaĩ macio ma muoyo?
സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 Anga ũkĩrĩ mũnene gũkĩra ithe witũ Jakubu ũrĩa watũheire gĩthima gĩkĩ, na we mwene aatũũrĩte anyuuaga maaĩ kuuma kĩo o hamwe na ariũ ake na ndũũru ciake cia mbũri na cia ngʼombe?”
നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
13 Nake Jesũ akĩmũcookeria atĩrĩ, “Mũndũ o wothe ũnyuuaga maaĩ maya nĩanyootaga rĩngĩ,
യേശു അവളോടു: ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 no ũrĩa wothe ũkũnyua maaĩ marĩa ngaamũhe ndarĩ hĩndĩ akaanyoota. Ti-itherũ, maaĩ marĩa ngũmũhe megũtuĩka gĩthima kĩa maaĩ thĩinĩ wake, gĩtherũkage muoyo wa tene na tene.” (aiōn , aiōnios )
ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു. (aiōn , aiōnios )
15 Nake mũtumia ũcio akĩmwĩra atĩrĩ, “Mũthuuri ũyũ, he maaĩ macio nĩguo ndikananyoote rĩngĩ, na ndige gũũkaga haha gũtaha maaĩ.”
സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 Nake akĩmwĩra atĩrĩ, “Thiĩ wĩte mũthuuriguo mũũke nake.”
യേശു അവളോടു: പോയി ഭൎത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
17 Nake mũtumia ũcio akĩmũcookeria atĩrĩ, “Niĩ ndirĩ na mũthuuri.” Nake Jesũ akĩmwĩra atĩrĩ, “Nĩ waria ma rĩrĩa woiga atĩ ndũrĩ na mũthuuri.
എനിക്കു ഭൎത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: എനിക്കു ഭൎത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 Ũhoro wa ma nĩ atĩ ũkoretwo ũrĩ na athuuri atano, na mũndũ mũrũme ũrĩa ũrĩ nake rĩu ti mũthuuriguo. Ũguo woiga nĩ ũhoro wa ma.”
അഞ്ചു ഭൎത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭൎത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ എന്നു യേശു പറഞ്ഞു.
19 Nake mũtumia ũcio akĩmwĩra atĩrĩ, “Mũthuuri ũyũ, nĩndĩrona atĩ wee ũrĩ mũnabii.
സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 Maithe maitũ maahooyagĩra Ngai kĩrĩma-inĩ gĩkĩ, no inyuĩ Ayahudi muugaga atĩ Jerusalemu nokuo kũndũ kũrĩa twagĩrĩirwo nĩkũhooyagĩra Ngai.”
ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 Nake Jesũ akiuga atĩrĩ, “Mũtumia ũyũ, njĩtĩkia, kũrĩ ihinda rĩroka rĩrĩa mũtakaahooyagĩra Baba kĩrĩma-inĩ gĩkĩ o na kana Jerusalemu.
യേശു അവളോടു പറഞ്ഞതു: സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 Inyuĩ Asamaria mũhooyaga kĩrĩa mũtooĩ; no ithuĩ tũhooyaga kĩrĩa tũũĩ, nĩgũkorwo ũhonokio uumĩte kũrĩ Ayahudi.
നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 No ihinda nĩrĩroka na rĩu nĩrĩkinyu, rĩrĩa arĩa mahooyaga na ma makaahooyaga Baba na roho, na mamũhooyage na ma, nĩgũkorwo nĩ andũ ta acio Baba acaragia a kũmũhooyaga.
സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 Ngai nĩ roho, nao arĩa mamũhooyaga no nginya mamũhooyage na roho, na mamũhooyage na ma.”
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 Nake mũtumia ũcio akĩmwĩra atĩrĩ, “Nĩnjũũĩ atĩ Mesia” (ũrĩa wĩtagwo Kristũ) “nĩarooka. Hĩndĩ ĩrĩa agooka nĩagatũtaarĩria maũndũ mothe.”
സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 Nake Jesũ akiuga atĩrĩ, “Niĩ ndĩrakwarĩria nĩ niĩ we.”
യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ എന്നു പറഞ്ഞു.
27 O ihinda-inĩ rĩu arutwo ake magĩũka, na makĩgega maakora akĩaranĩria na mũtumia. No gũtirĩ o na ũmwe woririe atĩrĩ, “Nĩ kĩĩ ũrenda?” kana akĩũria, “Ũraaranĩria nake nĩkĩ?”
ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചൎയ്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 O hĩndĩ ĩyo mũtumia ũcio agĩtiga ndigithũ yake ya maaĩ, agĩcooka itũũra-inĩ, akĩĩra andũ atĩrĩ,
അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 “Ũkai, mũkone mũndũ wanjĩĩra maũndũ marĩa mothe ndaaneka. Ũcio no akorwo nĩwe Kristũ?”
ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 Nao makiuma kũu itũũra-inĩ, magĩthiĩ harĩa Jesũ aarĩ.
അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 Mũira wa makinye, arutwo ake makĩmũringĩrĩria makĩmwĩra atĩrĩ, “Rabii, rĩa irio.”
അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 Nowe akĩmeera atĩrĩ, “Ndĩ na irio cia kũrĩa, iria mũtarĩ ũndũ wacio mũũĩ.”
അതിന്നു അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു എന്നു അവരോടു പറഞ്ഞു.
33 Nao arutwo ake makĩũrania atĩrĩ, “Kaĩ hihi harĩ mũndũ ũmũreheire irio?”
ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 Nake Jesũ akiuga atĩrĩ, “Irio ciakwa nĩ gwĩka wendi wa ũrĩa wandũmire na kũrĩĩkia wĩra wake.
യേശു അവരോടു പറഞ്ഞതു: എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നേ എന്റെ ആഹാരം.
35 Githĩ mũtiugaga atĩ, ‘Nĩ mĩeri ĩna ĩtigarĩte magetha makinye’? Ngũmwĩra atĩrĩ, hingũrai maitho manyu muone mĩgũnda! Magetha nĩmakinyu.
ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 O na rĩu mũgethi nĩagĩĩaga na mũcaara wake, o na nĩagethaga magetha ma muoyo wa tene na tene, nĩgeetha mũhaandi na mũgethi makenanĩre hamwe. (aiōnios )
വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു. (aiōnios )
37 Amu nĩ ũhoro wa ma ũrĩa uugaga atĩ, ‘Ũmwe ahaandaga, nake ũngĩ akagetha.’
വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 Niĩ ndaamũtũmire mũkagethe kĩrĩa mũtarutĩire wĩra. Angĩ nĩo marutĩte wĩra mũritũ, na inyuĩ mũkagetha uumithio wa wĩra wao.”
നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 Nao Asamaria aingĩ kuuma itũũra rĩu makĩmwĩtĩkia nĩ ũndũ wa ũira wa mũtumia ũcio, tondũ nĩameerire atĩrĩ, “Nĩanjĩĩrire maũndũ marĩa mothe ndaneeka.”
ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമൎയ്യരും അവനിൽ വിശ്വസിച്ചു.
40 Nĩ ũndũ ũcio, hĩndĩ ĩrĩa Asamaria mokire kũrĩ Jesũ, makĩmũringĩrĩria aikaranie nao, nake agĩikara mĩthenya ĩĩrĩ.
അങ്ങനെ ശമൎയ്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാൎക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാൎത്തു.
41 Na tondũ wa ciugo ciake, andũ angĩ aingĩ magĩĩtĩkia.
ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 Magĩkĩĩra mũtumia ũcio atĩrĩ, “Ithuĩ tũtiretĩkia no ũndũ wa ũrĩa ũratwĩrire; rĩu nĩtwĩiguĩrĩire ithuĩ ene na tũkamenya atĩ mũndũ ũyũ ti-itherũ nĩwe Mũhonokia wa kĩrĩndĩ.”
ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
43 Thuutha wa mĩthenya ĩyo ĩĩrĩ, akiumagara agĩthiĩ Galili.
രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.
44 (Amu Jesũ we mwene nĩoigĩte atĩ mũnabii ndatĩĩagwo bũrũri-inĩ wake mwene.)
പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
45 Rĩrĩa aakinyire Galili, andũ a Galili makĩmũnyiita ũgeni. Nĩmonete ũrĩa wothe ekĩte Jerusalemu hĩndĩ ya Gĩathĩ gĩa Bathaka, nĩgũkorwo o nao maarĩ kuo.
അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
46 O rĩngĩ agĩceera Kana ya Galili, kũrĩa aagarũrĩte maaĩ magatuĩka ndibei. Na kũu Kaperinaumu nĩ kwarĩ na mũndũ ũmwe mũnene warĩ na mũriũ mũrũaru.
അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫൎന്നഹൂമിൽ ഉണ്ടായിരുന്നു.
47 Rĩrĩa mũndũ ũcio aaiguire atĩ Jesũ nĩoimĩte Judea agooka Galili, agĩthiĩ kũrĩ we, akĩmũthaitha athiĩ akahonie mũriũ, ũrĩa warĩ hakuhĩ gũkua.
യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്റെ അടുക്കൽ ചെന്നു, തന്റെ മകൻ മരിപ്പാറായിരിക്കകൊണ്ടു അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
48 Jesũ akĩmwĩra atĩrĩ, “Inyuĩ mũtangĩona ciama na morirũ, mũtingĩtĩkia.”
യേശു അവനോടു: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
49 Nake mũnene ũcio akĩmwĩra atĩrĩ, “Mũthuuri ũyũ, nĩtũikũrũke mwana wakwa atanakua.”
രാജഭൃത്യൻ അവനോടു: കൎത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.
50 Nake Jesũ akĩmũcookeria atĩrĩ, “Inũka. Mũrũguo nĩekũhona.” Mũndũ ũcio agĩĩtĩkia ũguo Jesũ aamwĩrire, na akĩinũka.
യേശു അവനോടു: പൊയ്ക്കൊൾക; നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞ വാക്കു വിശ്വസിച്ചു ആ മനുഷ്യൻ പോയി.
51 Naarĩ njĩra akĩinũka, ndungata ciake ikĩmũtũnga na ndũmĩrĩri atĩ mũrũwe arĩ o muoyo.
അവൻ പോകയിൽ അവന്റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.
52 Rĩrĩa aamooririe nĩ ta thaa ciigana mũriũ aambĩrĩirie kũigua wega, makĩmwĩra atĩrĩ, “Ira thaa mũgwanja nĩguo araahonire.”
അവന്നു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്നു അവർ അവനോടു: ഇന്നലെ ഏഴുമണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.
53 Nake ithe akĩmenya atĩ thaa icio nocio Jesũ aramwĩrĩte atĩrĩ, “Mũrũguo nĩekũhona.” Nĩ ũndũ ũcio we na nyũmba yake yothe magĩĩtĩkia.
ആകയാൽ നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയിൽ തന്നേ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
54 Gĩkĩ nĩkĩo kĩarĩ kĩama gĩa keerĩ kĩrĩa Jesũ aaringire kũu Galili, oimĩte Judea.
യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.