< Johana 2 >

1 Na rĩrĩ, mũthenya wa gatatũ nĩ kwagĩire na kihikanio kũu Kana ya Galili. Nyina wa Jesũ aarĩ kuo,
മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
2 nake Jesũ na arutwo ake o nao nĩmetĩtwo kĩhikanio-inĩ kĩu.
യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.
3 Rĩrĩa ndibei yathirire, nyina wa Jesũ akĩmwĩra atĩrĩ, “Matirĩ na ndibei ĩngĩ.”
വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.
4 Nake Jesũ akĩmũcookeria atĩrĩ, “Mũtumia ũyũ, ndĩ na ũhoro ũrĩkũ nawe? Ihinda rĩakwa rĩtirĩ rĩrakinya.”
യേശു അവളോടു: സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില് ല എന്നു പറഞ്ഞു.
5 Nake nyina akĩĩra ndungata atĩrĩ, “Ĩkai ũrĩa wothe ekũmwĩra.”
അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‌വിൻ എന്നു പറഞ്ഞു.
6 Hau hakuhĩ nao nĩ haarĩ na ndigithũ ithathatũ cia maaĩ ciathondeketwo na ihiga, mũthemba ũrĩa wahũthagĩrwo nĩ Ayahudi magongona-inĩ mao ma gwĩtheria, na o ĩmwe yaiyũragio nĩ ngeereni kuuma mĩrongo ĩĩrĩ nginya mĩrongo ĩtatũ.
അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.
7 Nake Jesũ akĩĩra ndungata icio atĩrĩ, “Iyũriai ndigithũ maaĩ”; nacio ikĩiyũria riita.
യേശു അവരോടു: ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.
8 Agĩcooka agĩciĩra atĩrĩ, “Rĩu tahiai ĩmwe mũtwarĩre mũtabania wa iruga.” Nacio igĩĩka o ũguo,
ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
9 nake mũtabania wa iruga agĩcama maaĩ macio maagarũrĩtwo magatuĩka ndibei. Ndaamenyaga kũrĩa yoimĩte, o na gũtuĩka ndungata iria ciatahĩte maaĩ nĩciamenyaga. Hĩndĩ ĩyo agĩĩta mũhikania keheri-inĩ
അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
10 akĩmwĩra atĩrĩ, “Mũndũ aambaga kũruta ndibei ĩrĩa njega, na ageni maarĩkia kũnyua mũno, agacooka akaruta ĩrĩa ĩtarĩ njega; no wee ũkũigĩte ĩrĩa njega nginya rĩu.”
എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
11 Kĩu nĩkĩo kĩama kĩa mbere kĩrĩa Jesũ aaringire, na aakĩringĩire kũu Kana ya Galili. Akĩonania riiri wake, nao arutwo ake makĩmwĩtĩkia.
യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽവെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.
12 Thuutha ũcio agĩikũrũka Kaperinaumu, marĩ na nyina, na ariũ a nyina, o na arutwo ake. Magĩikara kuo matukũ manini.
അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല.
13 Rĩrĩa Bathaka ya Ayahudi yakuhĩrĩirie-rĩ, Jesũ akĩambata, agĩthiĩ Jerusalemu.
യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
14 Kũu hekarũ-inĩ nĩakorire andũ makĩendia ngʼombe, na ngʼondu, na ndutura, o na angĩ maikarĩte metha-inĩ magĩceenjia mbeeca.
ദൈവാലയത്തിൽ കാള, ആടു, പ്രാവു എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു
15 Nĩ ũndũ ũcio agĩthondeka mũcarica wa mĩkanda, na akĩmarutũrũra othe kuuma hekarũ-inĩ, hamwe na ngʼondu, na ngʼombe; akĩhurunja mbeeca cia arĩa maacenjagia mbeeca na akĩngʼaũrania metha ciao.
കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;
16 Nao arĩa meendagia ndutura akĩmeera atĩrĩ, “Eheriai ici gũkũ! Mwahota atĩa gũtua nyũmba ya Baba ndũnyũ!”
പ്രാവുകളെ വില്ക്കുന്നവരോടു: ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു എന്നു പറഞ്ഞു.
17 Nao arutwo ake makĩririkana nĩ kwandĩkĩtwo atĩrĩ, “Kĩyo kĩrĩa ndĩ nakĩo kĩa nyũmba yaku nĩkĩo gĩkaandĩa.”
അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.
18 Hĩndĩ ĩyo Ayahudi makĩmũũria atĩrĩ, “Nĩ kĩama kĩrĩkũ ũngĩtũringĩra gĩa gũtuonia ũhoti ũrĩa ũrĩ naguo wa gwĩka maũndũ macio mothe?”
എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.
19 Nake Jesũ akĩmacookeria atĩrĩ, “Thariai hekarũ ĩno, na nĩngũmĩaka rĩngĩ na mĩthenya ĩtatũ.”
യേശു അവരോടു: ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും എന്നു ഉത്തരം പറഞ്ഞു.
20 Nao Ayahudi magĩcookia atĩrĩ, “Hekarũ ĩno yakirwo na mĩaka mĩrongo ĩna na ĩtandatũ, nawe ũkũmĩaka na mĩthenya ĩtatũ?”
യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിന്നകം അതിനെ പണിയുമോ എന്നു ചോദിച്ചു.
21 No rĩrĩ, hekarũ ĩrĩa aaragia ũhoro wayo nĩ mwĩrĩ wake.
അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.
22 Na thuutha wake kũriũkio kuuma kũrĩ arĩa akuũ-rĩ, arutwo ake makĩririkana ũrĩa oigĩte. Nao magĩĩtĩkia Maandĩko, o na ciugo icio Jesũ aarĩtie.
അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.
23 Na rĩrĩ, hĩndĩ ĩrĩa aarĩ Jerusalemu hĩndĩ ya Gĩathĩ kĩa Bathaka, andũ aingĩ makĩona ciama iria aaringaga, nao magĩĩtĩkia rĩĩtwa rĩake.
പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.
24 No Jesũ ndaigana kũmeĩhokera, nĩgũkorwo nĩooĩ andũ othe.
യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.
25 Ndaabataragio nĩ ũira wa mũndũ, ũkoniĩ mũndũ ũrĩa ũngĩ, nĩgũkorwo nĩamenyaga kĩrĩa kĩrĩ thĩinĩ wa mũndũ.
മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.

< Johana 2 >