< Joeli 2 >

1 Huhai karumbeta kũu Zayuni, na muuge mbu kũu kĩrĩma-inĩ gĩakwa gĩtheru! Andũ arĩa othe matũũraga bũrũri ũyũ nĩmainaine, nĩgũkorwo mũthenya wa Jehova nĩũrooka. Mũthenya ũcio nĩ ta mũkinyu:
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിക്കുവിൻ; യഹോവയുടെ ദിവസം വരുന്നു! അത് എത്രയും അടുത്തിരിക്കുന്നു. സകല ദേശനിവാസികളും ഭയന്ന് വിറയ്ക്കട്ടെ.
2 nĩ mũthenya wa nduma na wa mairia, mũthenya wa matu na nduma ndumanu. Mbũtũ nene na ĩrĩ hinya ya ngigĩ nĩĩroka ta ruoro rũgĩtema irĩma-inĩ, na gũtirĩ kwagĩa ĩngĩ tayo kuuma tene, na gũtikagĩa ĩngĩ tayo matukũ marĩa magooka.
ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ പെരുപ്പവും ബലവും ഉള്ള ഒരു ജനത; അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല.
3 Mbere yacio nĩ mwaki wa kũniina, na thuutha wacio nĩ rũrĩrĩmbĩ rũracina bũrũri. Bũrũri ũrĩa ũrĩ mbere yacio ũhaana ta mũgũnda wa Edeni, no thuutha wacio ũgaatigwo ũhaana ta werũ mwanangĩku: gũtirĩ kĩndũ kĩngĩĩhonokia harĩ cio.
അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ തീജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായ മരുഭൂമി; അവരുടെ കയ്യിൽനിന്ന് യാതൊന്നും രക്ഷപെടുകയില്ല.
4 Mũhianĩre wacio nĩ ta wa mbarathi cia ita; ihanyũkaga ta thigari ihaicĩte mbarathi.
അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ വേഗതയുള്ള പടക്കുതിരകളെപ്പോലെ ഓടുന്നു.
5 Irĩ na mũrurumo ta wa ngaari cia ita; irũgaga tũcũmbĩrĩ twa irĩma ta mwaki ũracarĩka ũgĩcina itira cia ngano, ihaana ta mbũtũ ya ita ĩrĩ hinya ĩthagathagĩtwo nĩ ũndũ wa mbaara.
അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ.
6 Na rĩrĩa cionwo-rĩ, ndũrĩrĩ nĩinyiitagwo nĩ ruo rũnene; andũ othe magatukia ithiithi.
അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
7 Itharĩkagĩra ta njamba cia ita; ihaicaga thingo ta thigari. Ithiiaga ciothe na mĩhari, itekũhĩtia kũrĩa cierekeire.
അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ അവനവന്റെ വഴിയിൽ നടക്കുന്നു.
8 Itihatĩkanaga ĩmwe na ĩrĩa ĩngĩ; o ĩmwe ĩthiiaga yerekeire mbere. Itoonyaga kũrĩa kũgitĩre, gũtirĩ kĩndũ kĩngĩcigiria.
അവർ തമ്മിൽ തിക്കിതിരക്കാതെ അവനവന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
9 Iguthũkagĩra itũũra inene, igatengʼerera rũthingo-inĩ. Ikahaica, igatoonya nyũmba, igatoonyera ndirica ta aici.
അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
10 Thĩ ĩthingithaga mbere yacio, na igũrũ rĩkainaina, riũa na mweri ikagĩa nduma, na njata igatiga kwara.
൧൦അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
11 Jehova araruruma ta ngwa atongoretie ita; thigari ciake itingĩtarĩka, arĩa maathĩkagĩra watho wake marĩ hinya. Mũthenya wa Jehova nĩ mũnene, na nĩ wa gwĩtigĩrwo. Nũũ ũngĩkĩhota kũwĩtiiria?
൧൧യഹോവ തന്റെ സൈന്യത്തിന്റെ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അത് ആർക്ക് സഹിക്കുവാൻ കഴിയും?
12 Jehova aroiga atĩrĩ, “O na rĩu-rĩ, njokererai na ngoro cianyu ciothe, mwĩhingĩte kũrĩa irio, mũkĩrĩraga na mũgĩcakayaga.”
൧൨“എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടുംകൂടി എങ്കലേക്ക് തിരിയുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്.
13 Tembũrangai ngoro cianyu no ti nguo cianyu. Cookererai Jehova Ngai wanyu, nĩgũkorwo nĩ mũtugi na nĩ mũigua-tha, ndahiũhaga kũrakara, na aiyũrĩtwo nĩ wendo, na nĩericũkagwo, akaaga gwĩka andũ ũũru.
൧൩വസ്ത്രങ്ങളല്ല ഹൃദയങ്ങൾ തന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിയുവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ച് അനുതപിക്കും.
14 Nũũ ũngĩmenya? Hihi no agarũrũke na aigue tha, atige atũrathima: atũhe indo iria irutagwo magongona ma mũtu, na iria irutagwo magongona ma kũnyuuo, cia kũrutĩrwo Jehova Ngai wanyu.
൧൪നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് തനിക്ക് ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം?
15 Huhai karumbeta kũu Zayuni, anĩrĩrai gĩathĩ kĩamũre gĩa kwĩhinga kũrĩa irio, ĩtanai kĩũngano gĩtheru.
൧൫സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ; സഭായോഗം വിളിക്കുവിൻ!
16 Cookanĩrĩriai andũ, amũrai kĩũngano kĩu; rehei athuuri hamwe, na mũcookanĩrĩrie ciana, o na tũkenge tũrĩa tũronga. Mũhikania nĩoime kanyũmba gake, nake mũhiki nĩoime kĩrĩrĩ gĩake.
൧൬ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിക്കുവിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; കുഞ്ഞുങ്ങളെയും മുലകുടിക്കുന്ന പൈതങ്ങളെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
17 Athĩnjĩri-Ngai, arĩa matungataga mbere ya Jehova, nĩmarĩrĩre gatagatĩ ga gĩthaku kĩa Hekarũ na kĩgongona. Nĩmoige atĩrĩ, “Kĩhonokie andũ aku, Wee Jehova. Ndũkareke igai rĩaku rĩtuĩke kĩndũ gĩa kũnyũrũrio, kana tuunagwo thimo gatagatĩ-inĩ ka ndũrĩrĩ. Nĩ kĩĩ kĩngĩtũma ndũrĩrĩ ciũranagie atĩrĩ, ‘Kaĩ Ngai wao akĩrĩ ha?’”
൧൭യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യത്തിൽ കരഞ്ഞുകൊണ്ട്: “യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; ‘അവരുടെ ദൈവം എവിടെ?’ എന്ന് ജനതകളുടെ ഇടയിൽ പറയുന്നതെന്തിന്?” എന്നിങ്ങനെ പറയട്ടെ.
18 Ningĩ Jehova nĩakaigua ũiru nĩ ũndũ wa bũrũri wake, na aiguĩre andũ ake tha.
൧൮അങ്ങനെ യഹോവ തന്റെ ദേശത്തിന് വേണ്ടി തീക്ഷ്ണത കാണിച്ച് തന്റെ ജനത്തെ ആദരിച്ചു.
19 Jehova nĩakamacookeria atĩrĩ: “Nĩngũmũrehithĩria ngano, na ndibei ya mũhihano, na maguta, indo cia kũmũigana biũ; na ndigacooka kũreka mũtuĩke kĩndũ gĩa kũnyũrũrio nĩ ndũrĩrĩ rĩngĩ.
൧൯യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: “ഞാൻ നിങ്ങൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജനതകളുടെ ഇടയിൽ നിന്ദാവിഷയമാക്കുകയുമില്ല.
20 “Nĩngaingata mbũtũ ĩyo ya ita ya kuuma gathigathini ĩthiĩ kũraya na inyuĩ, ndĩmĩtindĩkĩrĩrie bũrũri mũũmũ na mũhĩnju, ũtangĩgĩa irio. Mbũtũ yao ĩrĩa ĩtoongoretie ndĩmĩitĩrĩre iria-inĩ rĩa mwena wa irathĩro, na ĩrĩa ĩrĩ thuutha ndĩmĩitĩrĩre iria-inĩ rĩa mwena wa ithũĩro. Nakĩo kĩheera gĩa ciimba ciayo kĩambate na igũrũ; mũnungo wayo naguo ũiguĩke.” Ti-itherũ nĩekĩte maũndũ manene.
൨൦വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് ദൂരത്താക്കി വരണ്ടതും ശൂന്യവുമായ ഒരു ദേശത്തേക്ക് നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കുകകൊണ്ട് അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം പരക്കുകയും ചെയ്യും”.
21 Wee bũrũri, tiga gwĩtigĩra; kena na ũcanjamũke. Ti-itherũ Jehova nĩekĩte maũndũ manene.
൨൧ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്കുക; യഹോവ വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.
22 Inyuĩ nyamũ cia gĩthaka, tigai gwĩtigĩra, nĩgũkorwo ũrĩithio wa werũ-inĩ nĩũramera nyeki. Mĩtĩ nĩĩraciara maciaro mayo, nayo mĩkũyũ na mĩthabibũ ĩgaciara mũno.
൨൨വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചപിടിക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും സമൃദ്ധിയായി ഫലം നല്കുന്നു.
23 Inyuĩ andũ a Zayuni, canjamũkai, mũkenere Jehova Ngai wanyu, nĩgũkorwo nĩamũheete mbura ya mbere nĩ ũndũ wa ũthingu wake. Nĩamuurĩirie mbura nyingĩ ya mbere na ya thuutha, o ta mbere.
൨൩സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുവിൻ! അവന്റെ നീതിനിമിത്തം നിങ്ങൾക്ക് മുൻമഴ തരുന്നു; അവൻ മുമ്പത്തെപ്പോലെ നിങ്ങൾക്ക് മുൻമഴയും പിൻമഴയും പെയ്യിച്ചുതരുന്നു.
24 Nacio ihuhĩro cia ngano nĩikaiyũra ngano; mĩtũngi nayo nĩĩkaiyũrĩrĩra ndibei ya mũhihano na maguta.
൨൪അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും.
25 “Nĩngamũrĩha mĩaka ĩrĩa yothe irio cianyu ciarĩirwo nĩ ngigĩ: ngigĩ iria nene, na itono cia ngigĩ, na ngigĩ iria ingĩ, na mĩrumbĩ ya ngigĩ; icio nĩ mbũtũ ciakwa nene cia ita iria ndaatũmĩte thĩinĩ wanyu.
൨൫ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു പകരം ഞാൻ നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും.
26 Nĩmũkagĩa na irio nyingĩ cia kũrĩa, o nginya mũhũũne, na inyuĩ nĩmũkagoocaga rĩĩtwa rĩa Jehova Ngai wanyu, ũrĩa ũmwĩkĩire maũndũ ma magegania; andũ akwa matigacooka gũconorithio rĩngĩ.
൨൬നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
27 Hĩndĩ ĩyo nĩmũkamenya atĩ niĩ ndĩ thĩinĩ wa Isiraeli, na atĩ niĩ nĩ niĩ Jehova Ngai wanyu, na atĩ gũtirĩ ũngĩ; andũ akwa matigacooka gũconorithio rĩngĩ.
൨൭ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നെ; മറ്റൊരു ദൈവവുമില്ല എന്ന് നിങ്ങൾ അറിയും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല.
28 “Na thuutha wa maũndũ macio-rĩ, nĩngaitĩrĩria andũ othe Roho wakwa. Ariũ anyu na airĩtu anyu nĩmakarathaga mohoro, nao athuuri anyu nĩmakarootaga irooto, nao aanake anyu monage cioneki.
൨൮അതിന് ശേഷം, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും.
29 O na ningĩ ndungata ciakwa cia arũme, na cia andũ-a-nja, nĩngaciitĩrĩria Roho wakwa matukũ-inĩ macio.
൨൯ആ നാളുകളിൽ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ എന്റെ ആത്മാവിനെ പകരും.
30 Nĩngonania morirũ kũu igũrũ, o na gũkũ thĩ, namo nĩ ma thakame, na ma mwaki, o na ma ndogo ĩkwambata na igũrũ.
൩൦ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും: രക്തവും തീയും പുകത്തൂണുകളും തന്നേ.
31 Riũa nĩrĩkagarũrwo rĩtuĩke nduma, naguo mweri ũtuĩke ta thakame, mbere ya mũthenya ũcio mũnene na wa kũmakania wa Jehova ũtanakinya.
൩൧യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം വരുംമുമ്പ് സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
32 Na nĩgũgakinya atĩrĩ, atĩ mũndũ o wothe ũgaakaĩra rĩĩtwa rĩa Jehova nĩakahonoka; nĩgũkorwo kĩrĩma-inĩ gĩa Zayuni na Jerusalemu nĩgũgakorwo na ũhonokio, o ta ũrĩa Jehova oigĩte, atĩ gatagatĩ-inĩ ka matigari nĩgũgakorwo na arĩa Jehova eĩtĩire.
൩൨എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിക്കുവാനുള്ളവരും ഉണ്ടാകും.

< Joeli 2 >