< Ayubu 37 >

1 “Ndaigua ũguo ngoro yakwa ĩgatumatuuma, na ĩkambarara ĩkoima handũ hayo.
ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
2 Thikĩrĩria! Thikĩrĩria mũraramo wa mũgambo wake, mũrurumo ũrĩa uumaga kanua gake.
അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗൎജ്ജനവും ശ്രദ്ധിച്ചുകേൾപ്പിൻ.
3 Arekagĩrĩria rũheni rwake rungu rwa igũrũ guothe na akarũtũma nginya ituri cia thĩ.
അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു.
4 Thuutha waruo gũũkaga mũgambo wa mũraramo wake; arurumaga na mũgambo wake mũkaru. Hĩndĩ ĩrĩa mũgambo wake waiguuo-rĩ, ndarigagĩrĩria heni.
അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടിമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല.
5 Mũgambo wa Mũrungu ũrurumaga na njĩra ya magegania; ekaga maũndũ manene tũtangĩhota kũmenya.
ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാൎയ്യങ്ങളെ ചെയ്യുന്നു.
6 Eeraga tharunji atĩrĩ, ‘Gwa thĩ,’ nayo mbura ya rũthuthuũ akamĩĩra atĩrĩ, ‘Tuĩka mbura nene.’
അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.
7 Nĩatigithagia mũndũ o wothe wĩra wake nĩgeetha andũ othe ombĩte mamenye wĩra wake.
താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു.
8 Nyamũ nacio nĩciĩhithaga; ciikaraga imamo-inĩ ciacio.
കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു.
9 Kĩhuhũkanio kiumaga gĩikaro gĩakĩo, heho nayo ĩkoima rũhuho-inĩ rũkĩhurutana.
ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.
10 Mĩhũmũ ya Mũrungu nĩĩthondekaga mbarabu, namo maaĩ harĩa maaramĩire makanyiitana.
ദൈവത്തിന്റെ ശ്വാസംകൊണ്ടു നീൎക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു.
11 Nĩaiyũragia matu na ũigũ; ahurunjaga rũheni rũkamatũrĩkia.
അവൻ കാൎമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.
12 Mathiiaga magĩthiũrũrũkaga o kũrĩa angĩmeerekeria thĩ yothe, mageeke o ũrĩa wothe angĩmaatha.
അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു.
13 Arehaga matu macio nĩguo aherithie andũ, kana aihũgie thĩ yake na onanie wendani wake.
ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവൻ അതു വരുത്തുന്നു.
14 “Ayubu, thikĩrĩria ũhoro ũyũ; tithĩria hau wĩcũũranie ũhoro wa magegania ma Mũrungu.
ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക.
15 Wee nĩũũĩ ũrĩa Ngai aathaga matu, na ũrĩa atũmaga rũheni rwake rũhenũke?
ദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?
16 Wee nĩũũĩ ũrĩa matu macio macuurĩtio wega, magegania macio ma ũrĩa ũrĩ ũmenyo mũkinyanĩru?
മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂൎണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ?
17 Wee ũringĩkaga nĩ ũrugarĩ wa nguo ciaku rĩrĩa bũrũri ũkirĩte ki hĩndĩ ya rũhuho rwa gũthini-rĩ,
തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ?
18 no ũhote kũruta wĩra nake ũhoro-inĩ wa gũtambũrũkia matu mairũ, o macio momĩte o ta gĩcicio gĩa gĩcango?
ലോഹദൎപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടൎത്തു വെക്കാമോ?
19 “Ta twĩre ũrĩa twagĩrĩirwo nĩ kũmwĩra; tũtingĩhota gwĩciirĩra nĩ ũndũ wa nduma iitũ.
അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല.
20 Nĩagĩrĩire kwĩrwo atĩ nĩngwenda kwaria? Nĩ kũrĩ mũndũ o na ũ ũngiuga amerio?
എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ?
21 Rĩu-rĩ, gũtirĩ mũndũ ũngĩhota kũrora riũa, rĩcangararĩte kũu igũrũ thuutha wakuo kũhaatwo nĩ rũhuho gũgathera.
ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു.
22 Okaga kuuma mwena wa gathigathini arĩ na riiri ukengeete ta wa thahabu; Ngai okaga arĩ na ũkaru wa gwĩtigĩrwo.
വടക്കുനിന്നു സ്വൎണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ടു.
23 Ũcio Mwene-Hinya-Wothe-rĩ, tũtingĩhota kũmũkinyĩra, nĩatũũgĩrĩtio nĩ ũndũ wa ũhoti wake; tondũ wa ũrĩa arĩ wa kĩhooto na ũthingu mũnene-rĩ, ndahinyanagĩrĩria.
സൎവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂൎണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.
24 Nĩ ũndũ ũcio andũ nĩmamũtĩĩte, tondũ githĩ ndarũmbũyagia arĩa meyonaga ta marĩ oogĩ na ngoro ciao?”
അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല.

< Ayubu 37 >