< Ayubu 3 >

1 Thuutha wa matukũ macio, Ayubu agĩtumũra kanua, akĩruma mũthenya ũrĩa aaciarirwo.
അതിനുശേഷം ഇയ്യോബ് വായ് തുറന്ന് തന്‍റെ ജന്മദിവസത്തെ ശപിച്ചു.
2 Akiuga atĩrĩ:
ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
3 “Mũthenya ũrĩa niĩ ndaciarirwo ũroora, o na ũtukũ ũcio kwerirwo atĩrĩ, ‘Mũtumia nĩaciara mwana wa kahĩĩ!’
“ഞാൻ ജനിച്ച ദിവസവും’ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.
4 Mũthenya ũcio-rĩ, ũrotuĩka o nduma; Ngai arĩ igũrũ aroaga kũũrũmbũiya; mũthenya ũcio ũroaga gũthererwo nĩ ũtheri.
ആ ദിവസം ഇരുണ്ടുപോകട്ടെ; മുകളിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; പ്രകാശം അതിന്മേൽ ശോഭിക്കാതിരിക്കട്ടെ.
5 Mũthenya ũcio ũrokĩĩnyiitĩrwo nĩ nduma nene na kĩĩruru gĩa gĩkuũ; ũrohumbĩrwo nĩ itu; nduma ĩrotooria ũtheri waguo.
ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.
6 Ũtukũ ũcio-rĩ, ũronyiitwo nĩ nduma ndumanu; ũroaga gũtaranĩrio na mĩthenya ĩrĩa ĩngĩ ya mwaka, o na kana ũtarwo harĩ mweri o na ũrĩkũ.
ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അത് വർഷത്തിന്‍റെ ദിവസങ്ങളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരുകയും അരുത്.
7 Ũtukũ ũcio ũrothaata; o na gũtikanoigwo ngemi ũtukũ ũcio.
അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.
8 Arĩa marumaga mĩthenya maroruma mũthenya ũcio, o acio moĩ kwarahũra nyamũ ĩrĩa ĩĩtagwo Leviathani.
മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായവർ ആ ദിവസത്തെ ശപിക്കട്ടെ.
9 Njata ciaguo cia rũciinĩ irotuĩka nduma; ũroeterera ũtheri na wage kũwona, o na ũroaga kuona ruoro rũgĩtema,
അതിന്‍റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ; അത് വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്.
10 nĩ ũndũ ndũigana kũhinga mĩrango ya nda ya maitũ, na ndũigana kũgirĩrĩria maitho makwa kuona thĩĩna.
൧൦അത് എന്‍റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്‍റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.
11 “Ndaagire gũkua ngĩciarwo nĩkĩ? Ndaagire gũkua ngiuma nda nĩkĩ?
൧൧ഞാൻ ഗർഭപാത്രത്തിൽ വച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നെ പ്രാണൻ പോകാതിരുന്നതെന്ത്?
12 Ndaamũkĩrirwo maru-inĩ nĩkĩ? Ndaamũkĩrirwo nyondo-inĩ atĩ nĩguo nyongithio nĩkĩ?
൧൨മുഴങ്കാൽ എന്നെ സ്വീകരിച്ചത് എന്തിന്? എനിക്കു കുടിക്കുവാൻ മുല ഉണ്ടായിരുന്നതെന്തിന്?
13 Nĩgũkorwo rĩu ingĩkomete ndĩ na thayũ; rĩu ingĩrĩ toro hurũkĩte
൧൩ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.
14 hamwe na athamaki na aheani kĩrĩra a gũkũ thĩ arĩa meeyakĩire kũndũ kũrĩa kwanangĩku rĩngĩ,
൧൪തങ്ങൾക്ക് ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും
15 o hamwe na aathani arĩa maarĩ na thahabu, o arĩa maiyũrĩtie nyũmba ciao betha.
൧൫അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ട് നിറച്ചുവച്ച പ്രഭുക്കന്മാരോടും കൂടെ തന്നെ.
16 Ningĩ-rĩ, nĩ kĩĩ kĩagiririe thikwo tĩĩri-inĩ ta kĩhuno o na kana ta gakenge karĩa gatoonire ũtheri wa riũa?
൧൬അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ട പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു.
17 Kũu andũ arĩa aaganu nĩmatigĩte kũnyamarĩka, na kũu arĩa anogu nĩmahurũkĩte.
൧൭അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു.
18 Kũu-rĩ, mĩgwate o nayo nĩĩkenagĩra kwaraha kwayo; nĩĩtigĩte kũigua kĩgũthũko kĩa nyabaara ya ngombo.
൧൮അവിടെ തടവുകാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്‍റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു.
19 Andũ arĩa anini na arĩa anene othe marĩ kuo, nayo ngombo nĩĩrekereirio kuuma kũrĩ mũmĩathi.
൧൯ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസനു യജമാനന്‍റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.
20 “Nĩ kĩĩ gĩtũmaga andũ arĩa marĩ na mĩnyamaro maheo ũtheri, naguo muoyo ũkaheo arĩa marĩ na ruo rwa ngoro,
൨൦അരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിന്?
21 o acio meriragĩria gĩkuũ na gĩtingĩũka, o arĩa magĩcaragia gũkĩra kĩndũ kĩa goro kĩrĩa kĩhithe,
൨൧അവർ മരണത്തിനായി കാത്തിരിക്കുന്നു, അത് വരുന്നില്ലതാനും; നിധിക്കായി കുഴിക്കുന്നതിലുമധികം അവർ അതിനായി കുഴിക്കുന്നു.
22 acio maiyũragwo nĩ gĩkeno magakena maakinya mbĩrĩra?
൨൨അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.
23 Nĩ kĩĩ gĩtũmaga muoyo ũheo mũndũ ũũrĩte njĩra, o ũcio mũhingĩrĩrie nĩ Ngai?
൨൩വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?
24 Nĩ ũndũ handũ ha ndĩe irio, no kuumwo nyumagwo nĩ ngoro; nakuo gũcaaya gwakwa gũitĩkaga ta maaĩ.
൨൪ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീർപ്പു വരുന്നു; എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
25 Ũndũ ũrĩa ndeetigagĩra nĩũngorete; ũndũ ũrĩa wamakagia mũno nĩguo ũnginyĩrĩire.
൨൫ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.
26 Ndionaga thayũ, o na kana ngahoorera; ndionaga ũhurũko, no mĩnyamaro.”
൨൬ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.”

< Ayubu 3 >