< Ayubu 29 >
1 Ningĩ Ayubu nĩathiire na mbere kwaria, akiuga atĩrĩ:
൧ഇയ്യോബ് പിന്നെയും പറഞ്ഞത്:
2 “Naarĩ korwo no haane ũrĩa ndaatariĩ mĩeri ĩrĩa ya tene, matukũ-inĩ marĩa Ngai aamenyagĩrĩra,
൨“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
3 rĩrĩa tawa wake wamũrĩkaga igũrũ rĩa mũtwe wakwa, na ũndũ wa ũtheri wake ngatuĩkanagĩria nduma-inĩ!
൩അന്ന് അവിടുത്തെ ദീപം എന്റെ തലയ്ക്കുമീതെ പ്രകാശിച്ചു; അവിടുത്തെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4 Korwo ndariĩ ũrĩa ndatariĩ matukũ-inĩ marĩa ndagaacĩire biũ, hĩndĩ ĩrĩa kuumĩrania ngoro na Ngai kwarathimaga nyũmba yakwa,
൪എന്റെ കൂടാരത്തിന് ദൈവത്തിന്റെ സഖ്യത ഉണ്ടായിരുന്നു; സർവ്വശക്തൻ എന്നോടുകൂടി വസിക്കുകയും
5 rĩrĩa Mwene-Hinya-Wothe aarĩ hamwe na niĩ, nacio ciana ciakwa ikandigiicĩria,
൫എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കുകയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു.
6 rĩrĩa gacĩra gakwa kaihũgĩtio nĩ kĩrimũ kĩa iria, naruo rwaro rwa ihiga rũgaatherũkagĩra tũrũũĩ twa maguta ma mũtamaiyũ!
൬അന്ന് ഞാൻ എന്റെ കാലുകൾ വെണ്ണകൊണ്ട് കഴുകി; പാറ എനിയ്ക്ക് തൈലനദികളെ ഒഴുക്കിത്തന്നു.
7 “Rĩrĩa ndaathiiaga kĩhingo-inĩ kĩa itũũra inene, na ngaikarĩra gĩtĩ gĩakwa hau kĩaraho-inĩ-rĩ,
൭ഞാൻ പുറപ്പെട്ട് പട്ടണത്തിലേക്കുള്ള പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്റെ ഇരിപ്പിടം വയ്ക്കുമ്പോൾ
8 aanake maanyonaga makeehera, nao athuuri makarũgama,
൮യൗവ്വനക്കാർ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9 andũ arĩa anene maatigaga kwaria, makahumbĩra tũnua twao na moko;
൯പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ട് വായ് പൊത്തും.
10 mĩgambo ya andũ arĩa marĩ igweta ĩgakirio, nacio nĩmĩ ciao ikanyiitana na karakara.
൧൦ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.
11 Ũrĩa wothe wanjiguaga ngĩaria aaragia wega igũrũ rĩakwa, nao arĩa maanyonaga makangaathĩrĩria,
൧൧എന്റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിയ്ക്ക് സാക്ഷ്യം നല്കും.
12 nĩ ũndũ nĩndahatũraga arĩa athĩĩni maakaya mateithio, o na arĩa mataarĩ na maithe maagĩte mũndũ wa kũmateithia.
൧൨നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 Mũndũ agĩkua nĩandaathimaga; nĩndatũmaga ngoro ya mũtumia wa ndigwa ĩine.
൧൩നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷംകൊണ്ട് ആലപിക്കുമാറാക്കി.
14 Ndehumbaga ũthingu ta nguo; ciira wa kĩhooto nĩguo warĩ nguo yakwa ya igũrũ, o na kĩremba gĩakwa.
൧൪ഞാൻ നീതിയെ ധരിച്ചു; അത് എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 Nĩ niĩ ndaarĩ maitho ma arĩa atumumu, na magũrũ ma arĩa ithua.
൧൫ഞാൻ കുരുടന് കണ്ണും മുടന്തന് കാലും ആയിരുന്നു.
16 Ndaarĩ ithe wa arĩa abatari; nĩndaciiragĩrĩra o na mũndũ itooĩ.
൧൬ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17 Ningĩ nĩndoinangaga magego ma arĩa aaganu, na ngahuria arĩa maarĩ magego-inĩ mao.
൧൭നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
18 “Ndeciiragia atĩrĩ, ‘Niĩ ngaakuĩra gwakwa nyũmba, matukũ makwa marĩ maingĩ ta mũthanga.
൧൮എന്റെ കൂട്ടിൽവച്ച് ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19 Mĩri yakwa ĩgataamba ĩkinye maaĩ-inĩ, narĩo ireera rĩkoragwo honge-inĩ ciakwa ũtukũ wothe.
൧൯എന്റെ വേര് വെള്ളം വരെ പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞ് രാപാർക്കുന്നു.
20 Riiri wakwa ũgũtũũra werũhagio thĩinĩ wakwa, naguo ũta wakwa ũtũũre ũrĩ mwerũ guoko-inĩ gwakwa.’
൨൦എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ല് എന്റെ കയ്യിൽ പുതിയതായിരിക്കും എന്ന് ഞാൻ പറഞ്ഞു.
21 “Andũ maathikagĩrĩria marĩ na kĩĩrĩgĩrĩro, meetagĩrĩra kĩrĩra gĩakwa makirĩte.
൨൧മനുഷ്യർ കാത്തിരുന്ന് എന്റെ വാക്ക് കേൾക്കും; എന്റെ ആലോചന കേൾക്കുവാൻ മിണ്ടാതെയിരിക്കും.
22 Ndaarĩkia kwaria-rĩ, matiacookaga kwaria; ciugo ciakwa ciatoonyaga matũ mao kahora ihooreire.
൨൨ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെ മേൽ മഴപോലെ ഇറ്റിറ്റ് വീഴും.
23 Maanjetagĩrĩra ta andũ metereire mbura, na makanyua ciugo ciakwa o ta mbura ĩrĩa ya kũrigĩrĩria.
൨൩മഴയ്ക്ക് എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവർ വായ്പിളർക്കും.
24 Ndaamathekathekagia moorĩtwo nĩ hinya makaaga gwĩtĩkia; ũtheri wa ũthiũ wakwa warĩ wa bata mũno kũrĩ o.
൨൪അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല.
25 Nĩ niĩ ndamoonagia njĩra, ngaikaraga ta ndĩ mũnene wao; ndatũũraga ta mũthamaki arĩ gatagatĩ ga ita rĩake; ningĩ ndaatariĩ ta mũndũ ũrĩa ũhooragĩria arĩa maracakaya.
൨൫ഞാൻ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായി ഇരിക്കും; സൈന്യസമേതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും.