< Ayubu 29 >
1 Ningĩ Ayubu nĩathiire na mbere kwaria, akiuga atĩrĩ:
ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:
2 “Naarĩ korwo no haane ũrĩa ndaatariĩ mĩeri ĩrĩa ya tene, matukũ-inĩ marĩa Ngai aamenyagĩrĩra,
അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
3 rĩrĩa tawa wake wamũrĩkaga igũrũ rĩa mũtwe wakwa, na ũndũ wa ũtheri wake ngatuĩkanagĩria nduma-inĩ!
അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽകൂടി നടന്നു.
4 Korwo ndariĩ ũrĩa ndatariĩ matukũ-inĩ marĩa ndagaacĩire biũ, hĩndĩ ĩrĩa kuumĩrania ngoro na Ngai kwarathimaga nyũmba yakwa,
എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും
5 rĩrĩa Mwene-Hinya-Wothe aarĩ hamwe na niĩ, nacio ciana ciakwa ikandigiicĩria,
എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു.
6 rĩrĩa gacĩra gakwa kaihũgĩtio nĩ kĩrimũ kĩa iria, naruo rwaro rwa ihiga rũgaatherũkagĩra tũrũũĩ twa maguta ma mũtamaiyũ!
അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7 “Rĩrĩa ndaathiiaga kĩhingo-inĩ kĩa itũũra inene, na ngaikarĩra gĩtĩ gĩakwa hau kĩaraho-inĩ-rĩ,
ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്ക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ
8 aanake maanyonaga makeehera, nao athuuri makarũgama,
യൗവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും.
9 andũ arĩa anene maatigaga kwaria, makahumbĩra tũnua twao na moko;
പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ടു വായ്പൊത്തും.
10 mĩgambo ya andũ arĩa marĩ igweta ĩgakirio, nacio nĩmĩ ciao ikanyiitana na karakara.
ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
11 Ũrĩa wothe wanjiguaga ngĩaria aaragia wega igũrũ rĩakwa, nao arĩa maanyonaga makangaathĩrĩria,
എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും.
12 nĩ ũndũ nĩndahatũraga arĩa athĩĩni maakaya mateithio, o na arĩa mataarĩ na maithe maagĩte mũndũ wa kũmateithia.
നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു.
13 Mũndũ agĩkua nĩandaathimaga; nĩndatũmaga ngoro ya mũtumia wa ndigwa ĩine.
നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി.
14 Ndehumbaga ũthingu ta nguo; ciira wa kĩhooto nĩguo warĩ nguo yakwa ya igũrũ, o na kĩremba gĩakwa.
ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15 Nĩ niĩ ndaarĩ maitho ma arĩa atumumu, na magũrũ ma arĩa ithua.
ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
16 Ndaarĩ ithe wa arĩa abatari; nĩndaciiragĩrĩra o na mũndũ itooĩ.
ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17 Ningĩ nĩndoinangaga magego ma arĩa aaganu, na ngahuria arĩa maarĩ magego-inĩ mao.
നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
18 “Ndeciiragia atĩrĩ, ‘Niĩ ngaakuĩra gwakwa nyũmba, matukũ makwa marĩ maingĩ ta mũthanga.
എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.
19 Mĩri yakwa ĩgataamba ĩkinye maaĩ-inĩ, narĩo ireera rĩkoragwo honge-inĩ ciakwa ũtukũ wothe.
എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു.
20 Riiri wakwa ũgũtũũra werũhagio thĩinĩ wakwa, naguo ũta wakwa ũtũũre ũrĩ mwerũ guoko-inĩ gwakwa.’
എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു.
21 “Andũ maathikagĩrĩria marĩ na kĩĩrĩgĩrĩro, meetagĩrĩra kĩrĩra gĩakwa makirĩte.
മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും.
22 Ndaarĩkia kwaria-rĩ, matiacookaga kwaria; ciugo ciakwa ciatoonyaga matũ mao kahora ihooreire.
ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.
23 Maanjetagĩrĩra ta andũ metereire mbura, na makanyua ciugo ciakwa o ta mbura ĩrĩa ya kũrigĩrĩria.
മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും.
24 Ndaamathekathekagia moorĩtwo nĩ hinya makaaga gwĩtĩkia; ũtheri wa ũthiũ wakwa warĩ wa bata mũno kũrĩ o.
അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല.
25 Nĩ niĩ ndamoonagia njĩra, ngaikaraga ta ndĩ mũnene wao; ndatũũraga ta mũthamaki arĩ gatagatĩ ga ita rĩake; ningĩ ndaatariĩ ta mũndũ ũrĩa ũhooragĩria arĩa maracakaya.
ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും;