< Ayubu 24 >

1 “Nĩ kĩĩ kĩgiragia Mwene-Hinya-Wothe araarĩrie mahinda ma ciira? Nĩ kĩĩ gĩtũmaga arĩa mamũũĩ meterere mĩthenya ta ĩyo o tũhũ?
സൎവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?
2 Kũrĩ andũ meeheragia mahiga ma mũhaka, na makarĩithia ndũũru cia mahiũ iria maiyĩte.
ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവൎന്നു കൊണ്ടുപോയി മേയ്ക്കുന്നു.
3 Moyaga ndigiri ya mwana wa ngoriai, na magakuua ndegwa ya mũtumia wa ndigwa ĩtuĩke ya kũrũgamĩrĩra thiirĩ wao.
ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു.
4 Nĩ meeheragia andũ arĩa abatari njĩra-inĩ, na makahatĩrĩria athĩĩni othe a bũrũri magatũma mathiĩ makehithe.
ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
5 O ta njagĩ cia werũ, noguo andũ arĩa athĩĩni marokagĩra wĩra wa kũhaara kĩndũ gĩa kũrĩa; kũu bũrũri ũrĩa ũtagĩaga kĩndũ nĩkuo marutaga irio cia kũhe ciana ciao.
അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവൎക്കു ആഹാരം.
6 Monganagia ngaragatha mĩgũnda-inĩ, na makahaara matigari mĩgũnda ya mĩthabibũ ya arĩa aaganu.
അവർ വയലിൽ അന്യന്റെ പയർ പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.
7 Maraaraga njaga nĩ kwaga nguo; matirĩ kĩndũ gĩa kwĩhumbĩra rĩrĩa kwagĩa heho.
അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവൎക്കു പുതപ്പും ഇല്ല.
8 Maconjoragio nĩ mbura ya irĩma-inĩ, nao makenyiitĩrĩra mahiga nĩ ũndũ wa kwaga ha kwĩyũa.
അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു.
9 Mahuragia mwana wa ngoriai kuuma nyondo-inĩ; nako gakenge ka mũthĩĩni gatahagwo nĩ ũndũ wa thiirĩ.
ചിലർ മുലകുടിക്കുന്ന അനാഥകുട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു.
10 Mathiiaga njaga nĩ kwaga nguo; makuuaga itĩĩa cia ngano, no magatigwo marĩ o ahũtu.
അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.
11 Mahihagĩra ndamaiyũ mĩtaro-inĩ; nĩo makinyangaga ihihĩro cia ndibei o magĩkuaga nĩ nyoota.
അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.
12 Mũcaayo wa arĩa marakua nĩũraiguuo ũkiuma itũũra inene, nayo mĩoyo ya arĩa agurarie no gũkaya ĩrakaya ĩkĩenda ũteithio. No Ngai gũtirĩ mũndũ aratuĩra ciira nĩ ũndũ wa gwĩka ũũru.
പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല.
13 “Nĩ kũrĩ andũ arĩa mareganaga na ũtheri, na matiũĩ njĩra ciaguo, o na kana magaikara tũcĩra-inĩ twaguo.
ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല.
14 Hĩndĩ ĩrĩa gwatuka-rĩ, mũũragani ookagĩra akooraga athĩĩni na abatari; ningĩ ũtukũ agatuĩka ta mũici.
കുലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.
15 Riitho rĩa gĩtharia rĩetagĩrĩra kũgĩe mairia; kĩĩraga atĩrĩ, ‘Gũtirĩ riitho o na rĩmwe rĩngĩnyona,’ na gĩgaikara kĩĩhithĩte ũthiũ.
വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.
16 Rĩrĩa kũrĩ nduma-rĩ, nĩguo andũ matuaga nyũmba, no mũthenya magatinda mehingĩire; matiendaga ũndũ wa ũtheri.
ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാൎക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല.
17 Nĩgũkorwo andũ acio othe-rĩ, nduma ĩrĩa ndumanu nĩyo rũciinĩ rwao; magĩaga ũrata na imakania cia nduma.
പ്രഭാതം അവൎക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവൎക്കു പരിചയമുണ്ടല്ലോ.
18 “No rĩrĩ, o nĩ mũhũũyũ ũrĩa ũrerete igũrũ rĩa maaĩ; igai rĩao bũrũri-inĩ nĩ irume, na nĩ ũndũ ũcio gũtirĩ mũndũ ũthiiaga mĩgũnda-inĩ ya mĩthabibũ.
വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല.
19 O ta ũrĩa riũa na ũrugarĩ iniinaga maaĩ ma tharunji-rĩ, ũguo noguo mbĩrĩra ĩhuragia arĩa mehĩtie. (Sheol h7585)
ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു. (Sheol h7585)
20 Nayo nda ĩrĩa yamaciarire ĩkariganĩrwo nĩo, igunyũ nacio ikamarĩa; andũ arĩa aaganu maticookaga kũririkanwo, no moinangagwo ta mũtĩ.
ഗൎഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓൎക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകൎന്നു പോകും.
21 Marĩĩaga indo cia mũtumia thaata na ũrĩa ũtarĩ kaana, na matiiguagĩra mũtumia wa ndigwa tha.
പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല.
22 No Ngai, nĩ ũndũ wa ũhoti wake, nĩakururagia arĩa marĩ hinya; o na mangĩĩhaanda wega-rĩ, matirĩ na mwĩhoko atĩ nĩmagatũũra muoyo.
അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു.
23 We no ametĩkĩrie maikare mahurũkĩte makĩĩiguaga ta matarĩ na ũgwati, no maitho make nĩmacũthagĩrĩria njĩra ciao.
അവൻ അവൎക്കു നിൎഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു.
24 Nĩgũkorwo matũũgagĩrio o kahinda kanini, magacooka makeehera; maikũrũkagio na magakua o ta andũ arĩa angĩ othe; makeeheragio o ta igira cia ngano.
അവർ ഉയൎന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.
25 “Akorwo ũguo tiguo gũtariĩ-rĩ, nũũ ũngĩonania atĩ nĩndaheenania, na agĩtue ciugo ciakwa cia tũhũ?”
ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ?

< Ayubu 24 >