< Ayubu 22 >

1 Nake Elifazu ũrĩa Mũtemaani agĩcookia atĩrĩ:
അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:
2 “Mũndũ aahota kũguna Mũrungu? O na mũndũ mũũgĩ-rĩ, akĩhota kũmũguna?
“മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.
3 Nĩ gĩkeno kĩrĩkũ ũthingu waku ũngĩrehere Mwene-Hinya-Wothe? Nĩ uumithio ũrĩkũ angĩgĩa naguo angĩkorwo mĩthiĩre yaku ndĩrĩ ũcuuke?
നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?
4 “Arakũrũithia na agagũthitanga nĩ ũndũ wa wĩtigĩri Ngai waku?
നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?
5 Githĩ waganu waku ti mũnene? Mehia maku-rĩ, makĩrĩ mũthia?
നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.
6 Wetirie ũgitĩri kuuma kũrĩ ariũ a thoguo hatarĩ gĩtũmi; nĩwaũrire andũ nguo, ũkĩmatiga njaga.
നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7 Arĩa anogu ndwamaheire maaĩ, na nĩwaimire arĩa ahũtu irio,
ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.
8 o na gũtuĩka warĩ mũndũ ũrĩ hinya, ũrĩ na mĩgũnda: mũndũ ũheetwo gĩtĩĩo, na watũũraga kuo.
ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു.
9 Nĩwaingatire atumia a ndigwa matarĩ na kĩndũ, na ũkĩniina hinya wa arĩa matarĩ na maithe.
വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.
10 Nĩkĩo ũthiũrũrũkĩirio nĩ mĩtego, nĩkĩo thĩĩna wa narua ũkũmakagia,
൧൦അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11 nĩkĩo ũtumanĩirwo nĩ nduma, ũkaremwo nĩkuona, na nokĩo mũiyũro wa maaĩ ũkũhubanĩirie.
൧൧അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12 “Githĩ Ngai ndarĩ o kũu igũrũ o igũrũ? O na ta kĩone ũrĩa njata iria irĩ igũrũ mũno itũũgĩrĩte!
൧൨ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.
13 No rĩrĩ, wee ũroiga atĩrĩ, ‘Mũrungu nĩ atĩa angĩmenya? No atuanĩre ciira nduma-inĩ ta ĩno?
൧൩എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?
14 Matu matumanu nĩmamũhumbĩrĩte, nĩ ũndũ ũcio ndangĩtuona rĩrĩa egũceera kũu igũrũ gacũmbĩrĩ.’
൧൪നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.
15 Ũgũtũũra ũgeraga o njĩra ya tene ĩrĩa andũ aaganu managerera?
൧൫ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ?
16 Nĩmahuririo ihinda rĩao rĩtanakinya, mĩthingi yao ĩgĩthererio nĩ mũiyũro wa maaĩ.
൧൬കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17 Nao meerire Mũrungu atĩrĩ, ‘Tigana na ithuĩ! Mwene-Hinya-Wothe-rĩ, angĩtwĩka atĩa?’
൧൭അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.
18 No rĩrĩ, nĩwe waiyũririe nyũmba ciao na indo njega, nĩ ũndũ ũcio niĩ njikaraga haraaya na kĩrĩra kĩa andũ arĩa aaganu.
൧൮അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.
19 “Andũ arĩa athingu nĩmeyonagĩra mwanangĩko wa acio aaganu, magakena; arĩa matarĩ na ũũru mekĩte mamanyũrũragia makiugaga atĩrĩ:
൧൯നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20 ‘Ti-itherũ thũ ciitũ nĩnyanange, mwaki nĩũcinĩte ũtonga wao.’
൨൦‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.
21 “Athĩkĩra Ngai ũikare ũrĩ na thayũ nake, ũndũ ũyũ nĩguo ũgaakũrehere ũgaacĩru.
൨൧നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്ക് നന്മവരും.
22 Ĩtĩkĩra ũrutani wa kanua gake, na ũige ciugo ciake ngoro-inĩ yaku.
൨൨അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
23 Ũngĩcookerera ũcio Mwene-Hinya-Wothe, nĩegũkwamũkĩra; ũngĩeheria waganu kũraya na hema yaku,
൨൩സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
24 na ũte ngũmba ciaku cia thahabu rũkũngũ-inĩ, na thahabu yaku ya Ofiri ũmĩte na kũu ndwaro-inĩ cia mahiga kũu mũkuru-inĩ,
൨൪നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.
25 hĩndĩ ĩyo ũcio Mwene-Hinya-Wothe agaatuĩka thahabu yaku, na atuĩke betha ĩrĩa njega mũno harĩ we.
൨൫അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും.
26 Ti-itherũ, hĩndĩ ĩyo nĩũkona gĩkeno thĩinĩ wa ũcio Mwene-Hinya-Wothe, na nĩũgatiirĩra Ngai ũthiũ waku.
൨൬അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.
27 Nĩũkamũhooya, nake nĩagakũigua, nawe nĩũkahingia mĩĩhĩtwa yaku.
൨൭നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും.
28 Ũrĩa watua wĩkwo nĩguo ũrĩkagwo, naguo ũtheri nĩ ũkaara njĩra-inĩ ciaku.
൨൮നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29 Hĩndĩ ĩrĩa andũ angĩ manyiihio, nawe ũkoiga, ‘Nĩmatũũgĩrio!’ Hĩndĩ ĩyo nĩakahonokia arĩa makuĩte ngoro.
൨൯ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.
30 Nĩakahonokia o na ũrĩa ũrĩ na ũcuuke, ahonokio nĩ ũndũ wa ũtheru wa moko maku.”
൩൦നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

< Ayubu 22 >