< Jeremia 7 >

1 Ĩno nĩyo ndũmĩrĩri ĩrĩa yakinyĩrĩire Jeremia yumĩte kũrĩ Jehova, akĩĩrwo atĩrĩ:
യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:
2 “Thiĩ ũrũgame kĩhingo-inĩ kĩa nyũmba ya Jehova na ũrĩ hau wanĩrĩre ũhoro ũyũ, uuge atĩrĩ: “‘Thikĩrĩriai ndũmĩrĩri ya Jehova, inyuothe andũ a Juda, inyuĩ mũtoonyagĩra ihingo-inĩ ici nĩguo mũgathathaiye Jehova.
“നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: ‘യഹോവയെ നമസ്കരിക്കുവാൻ ഈ വാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ.’
3 Jehova Mwene-Hinya-Wothe, Ngai wa Isiraeli, ekuuga atĩrĩ: Garũrĩrai mĩthiĩre yanyu o na ciĩko cianyu, na niĩ nĩngareka mũtũũre kũndũ gũkũ.
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ; എന്നാൽ ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.
4 Tigai gũikaraga mwĩhokete ndeto cia maheeni, muge atĩrĩ, “Ĩno nĩ hekarũ ya Jehova, ti-itherũ nĩ hekarũ ya Jehova, nĩ hekarũ ya Jehova ki!”
‘യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം’ എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.
5 Nĩ ũndũ-rĩ, mũngĩagĩria mĩthiĩre yanyu na ciĩko cianyu biũ, na mũtuanagĩre ciira na kĩhooto mũndũ na ũrĩa ũngĩ-rĩ,
നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങൾ തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,
6 mũngĩaga kũhinyĩrĩria mũndũ wa kũngĩ, kana mwana wa ngoriai, kana mũtumia wa ndigwa-rĩ, na mwage gũitithia thakame ya mũndũ ũteehĩtie kũndũ gũkũ-rĩ, o na ningĩ mwage kwĩgerithia ngero nĩ ũndũ wa kũrũmĩrĩra ngai ingĩ-rĩ,
പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്ത് ചൊരിയാതെയും നിങ്ങൾക്ക് ദോഷത്തിനായി അന്യദേവന്മാരോടു ചേർന്ന് നടക്കാതെയും ഇരിക്കുന്നു എങ്കിൽ,
7 hĩndĩ ĩyo nĩngareka mũtũũre kũndũ gũkũ, o gũkũ bũrũri ũyũ ndaheire maithe manyu nginya tene na tene.
ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശമായ ഈ സ്ഥലത്ത് നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.
8 No rĩrĩ, mwĩhokete ndeto cia maheeni itarĩ kĩene.
നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.
9 “‘Anga mũrĩiyaga na mũkooragana, na mũgatharia, na mũkehĩta na maheeni, mũgĩcinagĩra Baali ũbumba, na mũkarũmĩrĩra ngai ingĩ iria mũtooĩ,
നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.
10 na ningĩ mũgacooka mũgooka mũkarũgama mbere yakwa thĩinĩ wa nyũmba ĩno ĩtanĩtio na Rĩĩtwa rĩakwa, mũkoiga atĩrĩ, “Tũrĩ agitĩre”; mũgitĩirwo nĩguo mwĩkage maũndũ macio mothe marĩ magigi?
൧൦പിന്നെ വന്ന് എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്റെ സന്നിധിയിൽ നിന്നുകൊണ്ട്: ‘ഞങ്ങൾ രക്ഷപെട്ടിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകളെല്ലാം ചെയ്യേണ്ടതിന് തന്നെയോ?
11 Nyũmba ĩno ĩtanĩtio na Rĩĩtwa rĩakwa mũmĩtuĩte ngurunga ya atunyani? No niĩ nĩndĩĩoneire maũndũ macio! Ũguo nĩguo Jehova ekuuga.
൧൧എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം ‘കള്ളന്മാരുടെ ഗുഹ’ എന്ന് നിങ്ങൾക്ക് തോന്നുന്നുവോ? എനിക്കും അങ്ങനെ തന്നെ തോന്നുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
12 “‘Rĩu ũkĩrai mũthiĩ Shilo, kũndũ kũrĩa ndambire gũtua gĩikaro kĩa Rĩĩtwa rĩakwa, nĩguo mwĩonere ũrĩa ndeekire kuo nĩ ũndũ wa waganu wa andũ akwa a Isiraeli.
൧൨“എന്നാൽ ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവിലെ എന്റെ വാസസ്ഥലത്തു നിങ്ങൾ ചെന്ന് എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോട് ചെയ്തതു നോക്കുവിൻ!
13 Jehova ekuuga atĩrĩ: Rĩrĩa inyuĩ mwekaga maũndũ macio mothe, niĩ nĩndamwaragĩria kaingĩ kaingĩ, no mũtiigana kũnjigua; ndamwĩtire no mũtiigana kũnjĩtĩka.
൧൩ആകയാൽ നിങ്ങൾ ഈ പ്രവൃത്തികൾ എല്ലാം ചെയ്യുകയും ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ കേൾക്കാതിരിക്കുകയും ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറയാതിരിക്കുകയും ചെയ്യുകകൊണ്ട്,
14 Nĩ ũndũ ũcio, ũrĩa ndeekire kũu Shilo noguo ngeeka nyũmba ĩno ĩĩtanĩtio na Rĩĩtwa rĩakwa, o hekarũ ĩno mwĩhokete, kũndũ gũkũ ndamũheire inyuĩ o na ngĩhe maithe manyu.
൧൪എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും, നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ഞാൻ നൽകിയിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും.
15 Nĩngamũingata mwehere mbere yakwa, o ta ũrĩa ndeekire ariũ a ithe wanyu othe, nĩo andũ a Efiraimu.’
൧൫എഫ്രയീംസന്തതിയായ നിങ്ങളുടെ സഹോദരന്മാരെയെല്ലാം ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളയും” എന്ന് യഹോവയുടെ അരുളപ്പാട്.
16 “Nĩ ũndũ ũcio, tiga kũhoera andũ aya, kana ũmathaithanĩrĩre, kana ũmaarĩrĩrie, o na kana ũhooe ndĩmekĩre ũndũ tondũ ndingĩgũthikĩrĩria.
൧൬അതുകൊണ്ട് നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്; അവർക്ക് വേണ്ടി യാചനയും പ്രാർത്ഥനയും കഴിക്കരുത്; എന്നോട് പക്ഷവാദം ചെയ്യുകയുമരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.
17 Kaĩ wee ũtarona ũrĩa mareka kũu matũũra-inĩ ma Juda, o na kũu njĩra-inĩ cia itũũra rĩa Jerusalemu?
൧൭യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലയോ?
18 Ciana iroina ngũ, namo maithe mao magaakia mwaki, nao atumia magakanda mũtu, makarugĩra ngai ĩrĩa ĩĩtagwo Mũthamaki-Mũndũ-wa-nja wa kũũrĩa Igũrũ tũmĩgate, na maitĩre ngai ingĩ maruta ma indo cia kũnyuuo nĩguo maathirĩkie ndaakare.
൧൮എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം, ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാർക്കു പാനീയബലി പകരേണ്ടതിനും മക്കൾ വിറകു പെറുക്കുകയും അപ്പന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
19 Jehova egũkĩũria atĩrĩ: Nĩ niĩ maraathirĩkia? Githĩ andũ aya ti o ene marethũkia meconorithie?
൧൯എന്നാൽ അവർ എന്നെയോ മുഷിപ്പിക്കുന്നത്? സ്വന്തലജ്ജയ്ക്കായിട്ട് അവർ അവരെത്തന്നെയല്ലയോ മുഷിപ്പിക്കുന്നത്” എന്ന് യഹോവയുടെ അരുളപ്പാട്.
20 “‘Nĩ ũndũ ũcio-rĩ, Mwathani Jehova ekuuga atĩrĩ: Marakara na mangʼũrĩ makwa nĩmagaitĩrĩrio kũndũ gũkũ, magaaitĩrĩrio mũndũ na nyamũ, na mĩtĩ ya gĩthaka o na maciaro ma thĩ, namo nĩmagaakana na matikahoreka.
൨൦അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്ത് മനുഷ്യന്റെമേലും മൃഗത്തിന്മേലും വയലിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അത് കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും”.
21 “‘Ũũ nĩguo Jehova Mwene-Hinya-Wothe, o we Ngai wa Isiraeli, ekuuga: Thiĩi na mbere na kuongerera maruta ma magongona manyu ma njino harĩ magongona manyu marĩa mangĩ, na mũrĩe nyama icio inyuĩ ene!
൨൧യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിൻ.
22 Nĩ ũndũ rĩrĩa ndaarutire maithe manyu kũu bũrũri wa Misiri na ngĩmaarĩria, ndiamaheire o mawatho makoniĩ maruta ma njino na magongona,
൨൨ഞാൻ നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചോ ഹനനയാഗങ്ങളെക്കുറിച്ചോ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിട്ടില്ല.
23 no nĩndamaheire rĩathani rĩrĩ: Atĩrĩ, njathĩkagĩrai, na niĩ nĩngũtuĩka Ngai wanyu na inyuĩ mũtuĩke andũ akwa. Thiiagai na mĩthiĩre ĩrĩa yothe ndĩrĩmwathaga, nĩguo muonage maũndũ mega.
൨൩എന്റെ വാക്കു കേട്ടനുസരിക്കുവിൻ; എന്നാൽ ഞാൻ നിങ്ങൾക്ക് ദൈവമായും നിങ്ങൾ എനിക്ക് ജനമായും ഇരിക്കും; നിങ്ങൾക്ക് ശുഭമായിരിക്കേണ്ടതിന് ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴികളിലും നടക്കുവിൻ” എന്നിങ്ങനെയുള്ള കാര്യമാകുന്നു ഞാൻ അവരോടു കല്പിച്ചത്.
24 No rĩrĩ, matiigana kũnjigua kana kũrũmbũiya ũhoro ũcio; handũ ha gwĩka ũguo-rĩ, maarũmĩrĩirie ũremi wa ngoro ciao njũru. Nao maacookire na thuutha, makĩaga gũthiĩ na mbere.
൨൪എന്നാൽ അവർ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവരുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പിറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.
25 Kuuma hĩndĩ ĩrĩa maithe manyu moimire bũrũri wa Misiri nginya rĩu, ndĩmũtũmagĩra ndungata ciakwa cia anabii, mũthenya o mũthenya, na hĩndĩ o hĩndĩ.
൨൫നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെയും ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു.
26 No rĩrĩ, o matiigana gũũthikĩrĩria kana kũrũmbũiya ũhoro ũcio. No nĩmoomirie ngoro ciao na makĩagana gũkĩra maithe mao.’
൨൬എന്നിട്ടും എന്നെ കേട്ടനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ അവർ ദുശ്ശാഠ്യം കാട്ടി അവരുടെ പൂര്‍വ്വ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.
27 “Wameera maũndũ macio mothe-rĩ, matigaagũthikĩrĩria; o na rĩrĩa ũkaameeta, matigaagwĩtĩka.
൨൭ഈ വചനങ്ങൾ എല്ലാം നീ അവരോടു പറയുമ്പോൾ അവർ നിനക്ക് ചെവി തരുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം പറയുകയില്ല;
28 Nĩ ũndũ ũcio, meere atĩrĩ, ‘Rũrũ nĩruo rũrĩrĩ rũrĩa rũregete gwathĩkĩra Jehova Ngai waruo, o na rũkarega gũtaarwo. Ũhoro-wa-ma nĩũthirĩte; nĩũmehereire ũkoima mĩromo-inĩ yao biũ.
൨൮എന്നാൽ നീ അവരോടു പറയേണ്ടത്: “ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്യാത്ത ജനതയാകുന്നു ഇത്; സത്യം നശിച്ച് അവരുടെ വായിൽനിന്നും നിർമ്മൂലമായിരിക്കുന്നു.
29 Enjwoi njuĩrĩ cianyu mũcite, mũcooke mũcakae mũrĩ kũu tũrĩma-igũrũ kũrĩa gũtigĩtwo gũtarĩ kĩndũ, nĩ ũndũ Jehova nĩaregete na agatiganĩria rũciaro rũrũ arakarĩire.
൨൯നിന്റെ തലമുടി കത്രിച്ച് എറിഞ്ഞുകളയുക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്കുക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
30 “‘Jehova ekuuga atĩrĩ, andũ aya a Juda nĩmekĩte maũndũ mooru maitho-inĩ makwa. Nĩmaigĩte mĩhianano ĩyo yao ĩrĩ magigi kũu thĩinĩ wa nyũmba ĩyo ĩĩtanĩtio na Rĩĩtwa rĩakwa, makamĩthaahia.
൩൦യെഹൂദാപുത്രന്മാർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു” എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ആലയത്തെ മലിനമാക്കുവാൻ തക്കവണ്ണം അവർ അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
31 Nĩmakĩte kũndũ gũtũũgĩru gwa Tofethi, kũu Gĩtuamba-inĩ kĩa Beni-Hinomu, nĩguo macinagĩre aanake na airĩtu ao na mwaki kuo, ũndũ niĩ itaathanire wĩkagwo, o na ũndũ ũtarĩ wagĩa meciiria-inĩ makwa.
൩൧അവരുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അത് ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.
32 Nĩ ũndũ ũcio Jehova ekuuga atĩrĩ, mwĩmenyererei, tondũ matukũ nĩmarooka, rĩrĩa andũ matagacooka gwĩta kũndũ gũkũ Tofethi kana Gĩtuamba kĩa Beni-Hinomu, no gũgeetagwo Gĩtuamba gĩa Kũũraganĩrwo. Nĩgũkorwo kũu Tofethi nĩkuo magaathikaga andũ arĩa akuũ nginya kwage handũ hangĩthikanwo.
൩൨അതുകൊണ്ട് ഇനി അതിന് തോഫെത്ത് എന്നും ബെൻ-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും” എന്ന് യഹോവയുടെ അരുളപ്പാട്. വേറെ സ്ഥലം ഇല്ലാത്തതുകൊണ്ട് അവർ തോഫെത്തിൽ ശവം അടക്കും.
33 Hĩndĩ ĩyo ciimba cia andũ acio nĩigatuĩka nyama cia kũrĩĩo nĩ nyoni cia rĩera-inĩ, o na nyamũ cia gĩthaka, na gũtigakorwo o na mũndũ ũmwe wa gũcirira.
൩൩എന്നാൽ ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളയുകയുമില്ല.
34 Ningĩ nĩnganiina mĩgambo ya gĩkeno na ya kũrũũhia, na mĩgambo ya gĩkeno kĩa mũhiki na mũhikania kũu matũũra-inĩ ma Juda, o na njĩra-inĩ cia Jerusalemu, nĩ ũndũ bũrũri ũcio nĩũgakira ihooru.
൩൪അന്ന് ഞാൻ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശം ശൂന്യമായിക്കിടക്കും”.

< Jeremia 7 >