< Jeremia 2 >

1 Ningĩ ndũmĩrĩri ya Jehova nĩyanginyĩrire, ngĩĩrwo atĩrĩ:
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 “Thiĩ ũkaanĩrĩre ũkĩiguagwo nĩ andũ a Jerusalemu, ũmeere atĩrĩ: “‘Nĩndirikanaga ũrĩa weheanĩte kũrĩ niĩ rĩrĩa warĩ mwĩthĩ, na ũrĩa wanyendete rĩrĩa ndakũhikirie na ũkĩnũmĩrĩra kũu werũ-inĩ, tũgĩtuĩkanĩria kũu bũrũri ũcio ũtaahandagwo irio.
“നീ ചെന്ന് യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു.
3 Isiraeli-rĩ, aatũũrĩte aamũrĩirwo Jehova, arĩ maciaro ma mbere ma magetha make; arĩa othe maamũtambuuraga maatuirwo ahĩtia, nao magĩkinyĩrĩrwo nĩ mwanangĩko,’” ũguo nĩguo Jehova ekuuga.
യിസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടുത്തെ വിളവിന്റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരെല്ലാം കുറ്റക്കാരായിത്തീരും; അവർക്ക് ദോഷം വന്നുഭവിക്കും” എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.
4 Thikĩrĩriai mũigue ndũmĩrĩri ya Jehova, inyuĩ andũ a nyũmba ya Jakubu, inyuĩ inyuothe andũ a mĩhĩrĩga yothe ya nyũmba ya Isiraeli.
യാക്കോബ് ഗൃഹവും യിസ്രായേൽ ഗൃഹത്തിലെ സകല കുടുംബങ്ങളും ആയവരേ, യഹോവയുടെ അരുളപ്പാട് കേട്ടുകൊള്ളുവിൻ.
5 Jehova ekuuga atĩrĩ: “Nĩ mahĩtia marĩkũ maithe manyu maanyonire namo, atĩ nĩkĩo maandirikire, makĩndaihĩrĩria ũguo? Maarũmĩrĩire mĩhianano ĩtarĩ kĩene, nao ene makĩaga kĩene.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർ എന്നെ വിട്ടകന്ന് മിഥ്യാമൂർത്തികളോടു ചേർന്ന് വ്യർത്ഥർ ആയിത്തീരുവാൻ തക്കവണ്ണം അവർ എന്ത് അന്യായമാണ് എന്നിൽ കണ്ടത്?
6 Matiigana kũũria atĩrĩ: ‘Jehova arĩ ha, ũrĩa watũrutire bũrũri wa Misiri, agĩtũgereria werũ-inĩ ũtaarĩ kĩndũ, tũkĩgerera bũrũri warĩ wa werũ na iharũrũka, bũrũri ũtoiraga mbura, na warĩ nduma ta ya gĩkuũ, bũrũri ũtaageragĩrwo na ũtaatũũragwo nĩ mũndũ?’
‘ഞങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ച്, പാഴ്നിലവും കുഴികളും ഉള്ള ദേശങ്ങൾ വരൾചയും കൂരിരുളും ഉള്ള ദേശങ്ങൾ മനുഷ്യസഞ്ചാരമോ ആൾപാർപ്പോ ഇല്ലാത്തതുമായ മരുഭൂമിയിൽക്കൂടി ഞങ്ങളെ നടത്തി കൊണ്ടുവന്ന യഹോവ എവിടെ’ എന്ന് അവർ ചോദിച്ചില്ല.
7 Nĩndamũrehire bũrũri mũnoru, nĩguo mũrĩĩage matunda maguo, na mwĩgune na indo ciakuo iria njega. No inyuĩ muokire, mũgĩthaahia bũrũri wakwa na mũgĩtũma igai rĩakwa rĩthũũrwo mũno.
ഞാൻ നിങ്ങളെ സമൃദ്ധിയുള്ള ഒരു ദേശത്ത് അതിന്റെ ഫലവും ഗുണവും അനുഭവിക്കുവാൻ കൂട്ടിക്കൊണ്ടുവന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങൾ എന്റെ ദേശത്തെ അശുദ്ധമാക്കി എന്റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.
8 Athĩnjĩri-Ngai matiigana kũũria atĩrĩ: ‘Jehova arĩ ha?’ Arĩa marũmbũyagia watho matiigana kũũmenya; atongoria ao nĩmanemeire. Anabii maarathaga mohoro makĩgwetaga Baali, marũmĩrĩire mĩhianano ĩtarĩ kĩene.
‘യഹോവ എവിടെ’ എന്ന് പുരോഹിതന്മാർ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാർ എന്നെ അറിഞ്ഞില്ല; ഇടയന്മാർ എന്നോട് അതിക്രമം ചെയ്തു: പ്രവാചകന്മാർ ബാല്‍ മുഖാന്തരം പ്രവചിച്ച്, പ്രയോജനമില്ലാത്തവയോടു ചേർന്നുനടന്നു.
9 “Nĩ ũndũ ũcio nĩngũmũciirithia o rĩngĩ,” ũguo nĩguo Jehova ekuuga. “Ningĩ nĩngaciirithia ciana cia ciana cianyu.
അതുകൊണ്ട് ഞാൻ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാൻ വ്യവഹരിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
10 Ringai mũthiĩ hũgũrũrũ-inĩ cia Kitimu mũkerorere, ningĩ mũtũmane gũthiio Kedari gũgatuĩrio wega, muone kana kũrĩ kuoneka ũndũ ta ũyũ:
൧൦“നിങ്ങൾ കിത്തീയരുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്കു ചെന്നു നോക്കുവിൻ; കേദാരിലേക്ക് ആളയച്ച് സൂക്ഷ്മമായി അന്വേഷിച്ച്, ‘ഇതുപോലെ സംഭവിച്ചിട്ടുണ്ടോ’ എന്നു നോക്കുവിൻ.
11 Atĩrĩrĩ, nĩ kũrĩ rũrĩrĩ rũrĩ rwatirika ngai ciaruo, rũkĩgarũrũkĩra ngai ingĩ? (O na harĩa ngai icio itarĩ ngai.) No rĩrĩ, andũ akwa nĩmakũũranĩtie Riiri wao na mĩhianano ĩtarĩ kĩene.
൧൧ഒരു ജാതി തന്റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്റെ ജനം തന്റെ മഹത്വമായവനെ പ്രയോജനമില്ലാത്തതിനു വേണ്ടി മാറ്റിക്കളഞ്ഞിരിക്കുന്നു.
12 Inyuĩ igũrũ-rĩ, makaai nĩ ũndũ wa ũhoro ũcio, inainai mũrĩ na kĩeha kĩnene,” ũguo nĩguo Jehova ekuuga.
൧൨ആകാശമേ, ഇതിങ്കൽ വിസ്മയിച്ച് ഭ്രമിച്ച് സ്തംഭിച്ചുപോകുക” എന്ന് യഹോവയുടെ അരുളപ്പാട്.
13 “Andũ akwa nĩmekĩte mehia meerĩ: Nĩmandirikĩte, o niĩ gĩthima kĩa maaĩ ma muoyo, na makeyenjera marima mangĩ ma maaĩ, namo nĩ marima mamethũkangu, matangĩiga maaĩ.
൧൩“എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.
14 Rĩu-rĩ, anga Isiraeli nĩ ndungata, o mũndũ ũciarĩirwo ũkombo-inĩ? Nĩ kĩĩ gĩtũmĩte atuĩke mũndũ wa gũtahwo?
൧൪യിസ്രായേൽ ഒരു ദാസനോ? വീട്ടിൽ പിറന്ന ഒരു അടിമയോ? അവൻ കവർച്ചയായി തീർന്നിരിക്കുന്നതെന്ത്?
15 Mĩrũũthi nĩĩraramĩte; nĩĩmũraramĩire. Nĩyanangĩte bũrũri wake; matũũra make macinĩtwo na mwaki, na magatigwo matarĩ mũndũ.
൧൫ബാലസിംഹങ്ങൾ അവന്റെനേരെ അലറി നാദം കേൾപ്പിച്ച് അവന്റെ ദേശത്തെ ശൂന്യമാക്കി; അവന്റെ പട്ടണങ്ങൾ വെന്തു നിവാസികൾ ഇല്ലാതെയായിരിക്കുന്നു.
16 O na andũ a Memufisi, na a Tahapanahesi nĩmagũtiihĩtie, magagwĩkĩra rũhara ruototia rwa mũtwe.
൧൬നോഫ്യരും തഹ്പനേസ്യരും നിന്റെ നെറുകയെ തകർത്തു കളഞ്ഞിരിക്കുന്നു.
17 Githĩ tiwe mwene wĩrehereire maũndũ maya nĩ ũndũ wa gũtirika Jehova Ngai waku, o rĩrĩa we aagũtongoragia na njĩra ĩrĩa wageraga?
൧൭നിന്റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോൾ അവനെ ഉപേക്ഷിക്കുകകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്?
18 Rĩu-rĩ, nĩ kĩĩ gĩgũtũma ũcooke bũrũri wa Misiri ũkanyue maaĩ ma Shihoru? Na ningĩ-rĩ, ũgũthiĩ Ashuri nĩkĩ, ũkanyue maaĩ ma Rũũĩ rwa Farati?
൧൮ഇപ്പോൾ, ഈജിപ്റ്റിലേക്കുള്ള യാത്ര എന്തിന്? നൈല്‍ നദിയിലെ വെള്ളം കുടിക്കുവാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? ആ നദിയിലെ വെള്ളം കുടിക്കുവാനോ?
19 Waganu waku nĩguo ũgaakũherithia, nakuo gũcooka na thuutha gwaku nĩgũgakũrũithia. Tondũ ũcio wĩciirie wega na ũmenye ũrĩa arĩ ũndũ mũũru mũno na ũrĩ ruo harĩwe, rĩrĩa ũtirikĩte Jehova Ngai waku, na rĩrĩa ũkwaga kwĩĩndigĩra,” ũguo nĩguo Mwathani, o we Jehova Mwene-Hinya-Wothe, ekuuga.
൧൯നിന്റെ ദുഷ്ടത തന്നെ നിനക്ക് ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്ക് ദണ്ഡനവുമാകും; അതുകൊണ്ട് നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്നെക്കുറിച്ചുള്ള ഭയം നിനക്ക് ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കയ്പും ആണെന്ന് അറിഞ്ഞുകൊള്ളുക” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
20 “Nĩwoinangire icooki rĩaku rĩa ngingo o tene, na ũgĩtuuanga mĩhĩndo yaku; woigire atĩrĩ, ‘Ndigũcooka gũgũtungata!’ Tondũ-rĩ, tũrĩma-inĩ tũrĩa tuothe tũraihu na igũrũ, na rungu rwa mũtĩ o wothe mũruru nĩkuo wakomaga ũkĩhũũra ũmaraya.
൨൦“പണ്ടുതന്നെ നീ നുകം തകർത്ത് നിന്റെ കയറു പൊട്ടിച്ചു: ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ എല്ലാം നീ വേശ്യയായി കിടന്നു.
21 Niĩ ndaakũhaandĩte ũrĩ ta mũthabibũ mũthuuranĩre wa mũthemba ũrĩa mwega. Wagĩcookire kũngarũrũka atĩa, ũgĩthũka, ũgĩtuĩka ta mũthabibũ wa gĩthaka?
൨൧ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ?
22 O na ũngĩĩthamba na igata, o na ũhũthĩre thabuni mũingĩ mũno-rĩ, kĩmeni kĩa wĩhia waku ndingĩtiga gũkĩona,” ũguo nĩguo Mwathani Jehova ekuuga.
൨൨ധാരാളം കാരവും സോപ്പും കൊണ്ട് കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
23 “Rĩu-rĩ, ũngĩhota atĩa kuuga atĩrĩ: ‘Niĩ ndiĩthaahĩtie; ndirũmĩrĩire kĩrĩra kĩa Mabaali’? Ta rora wone mĩtugo yaku kũu gĩtuamba-inĩ; wĩcũũranie wega maũndũ marĩa wĩkĩte. Wee ũhaana ta moori ya ngamĩĩra ĩgĩcangacanga kũndũ na kũndũ,
൨൩“ഞാൻ മലിനയായിട്ടില്ല; ഞാൻ ബാല്‍ വിഗ്രഹങ്ങളോടു ചെന്നു ചേർന്നിട്ടില്ല” എന്ന് നിനക്ക് എങ്ങനെ പറയാം? താഴ്വരയിലെ നിന്റെ നടപ്പ് വിചാരിക്കുക; നീ ചെയ്തത് ഓർക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരണ്ടോടുന്ന പെണ്ണൊട്ടകമല്ലയോ നീ?
24 ũkahaana ta njagĩ ĩrĩa ĩmenyerete gũikara werũ-inĩ, ĩrĩa ĩnuhanuhaga rĩrĩa ĩkwenda kũhaicwo; rĩrĩa ĩrĩ na mũrukĩ-rĩ, nũũ ũngĩhota kũmĩrigĩrĩria? Njamba iria ingĩmĩenda, itingĩĩnogia ikĩmĩcaria; mweri wayo wakinya, nĩikamĩona.
൨൪നീ മരുഭൂമിയിൽ പരിചയിച്ച, അതിമോഹം പൂണ്ട് കിഴയ്ക്കുന്ന ഒരു കാട്ടുകഴുത തന്നെ; അവളുടെ മദപ്പാടിൽ ആർക്ക് അവളെ നിയന്ത്രിക്കാനാകും? ആരും അവളെ അന്വേഷിച്ചു തളരുകയില്ല; ഇണ ചേരേണ്ട മാസത്തിൽ, അവർ അവളെ കണ്ടെത്തും;
25 Tiga kũhanyũka nginya ũthirĩrwo nĩ iraatũ magũrũ, naguo mũmero waku ũngʼare. No wee ũkiuga atĩrĩ, ‘Hatirĩ bata! nĩnyendete ngai cia kũngĩ, na no nginya ndĩciume thuutha.’
൨൫ചെരിപ്പ് ഊരിപ്പോകാത്തവണ്ണം നിന്റെ കാലും, വരണ്ടു പോകാത്തവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്ളുക;” നീയോ “അത് വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും” എന്നു പറഞ്ഞു.
26 “O ta ũrĩa mũici aconorithagio aanyiitwo, ũguo no taguo nyũmba ĩno ya Isiraeli ĩconorithĩtio: o ene, na athamaki ao, na anene ao, na athĩnjĩri-Ngai ao, na anabii ao.
൨൬കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ.
27 Meeraga mũtĩ atĩrĩ, ‘Wee nĩwe Baba,’ na makeera ihiga atĩrĩ, ‘Wee nĩwe wanjiarire.’ Nĩmahutatĩire, makaaga kũnyonia mothiũ mao; no rĩrĩa marĩ thĩĩna-inĩ manjĩĩraga atĩrĩ, ‘Ũka ũtũhonokie!’
൨൭അവർ വൃക്ഷത്തോട്: “നീ എന്റെ അപ്പൻ” എന്നും കല്ലിനോട്: “നീ എന്നെ പ്രസവിച്ചവൾ” എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എന്നിലേക്കു തിരിച്ചിരിക്കുന്നത്; എന്നാൽ കഷ്ടകാലത്ത് അവർ: “നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കണമേ” എന്ന് പറയും.
28 Ikĩrĩ kũ ngai icio mwethondekeire? Kĩrekei ciũke, aakorwo no imũhonokie rĩrĩa mũrĩ thĩĩna-inĩ! Nĩgũkorwo ngai ciaku cingĩhĩte o ta matũũra maku, wee Juda.
൨൮“നീ ഉണ്ടാക്കിയിട്ടുള്ള നിന്റെ ദേവന്മാർ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിക്കുവാൻ അവർക്ക് കഴിവുണ്ടെങ്കിൽ അവർ എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്ക് ദേവന്മാരും ഉണ്ടല്ലോ!
29 “Mũgũkĩndũithia nĩ ũndũ kĩ? Inyuothe nĩmũũnemeire,” ũguo nĩguo Jehova ekuuga.
൨൯നിങ്ങൾ എന്നോട് വാദിക്കുന്നത് എന്ത്? നിങ്ങൾ എല്ലാവരും എന്നോട് ദ്രോഹം ചെയ്തിരിക്കുന്നു” എന്ന് യഹോവയുടെ അരുളപ്പാട്.
30 “Nĩ wĩra wa tũhũ ndaarutire ngĩherithia andũ anyu; matiigana kũigua maakaanio magarũrũke. Rũhiũ rwaku rwa njora nĩrũniinĩte anabii anyu, o ta mũrũũthi ũrĩa mũrĩĩani.
൩൦“ഞാൻ നിങ്ങളുടെ മക്കളെ അടിച്ചതു വ്യർത്ഥം; അവർ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാൾ തന്നെ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.
31 “Atĩrĩrĩ, inyuĩ andũ a rũciaro rũrũ, mwĩcũraniei wega ũhoro wa ndũmĩrĩri ĩno ya Jehova: “Kaĩ nduĩkĩte ta werũ harĩ Isiraeli, kana ta bũrũri ũrĩ nduma nene? Nĩ kĩĩ gĩtũmaga andũ akwa moige atĩrĩ, ‘Ithuĩ tũrĩĩkaga ũrĩa tũkwenda; tũtigagũcookerera rĩngĩ’?
൩൧ഇന്നത്തെ തലമുറയേ, യഹോവയുടെ അരുളപ്പാട് കേൾക്കുവിൻ: “ഞാൻ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ‘ഞങ്ങൾ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്റെ അടുക്കൽ വരുകയില്ല’ എന്ന് എന്റെ ജനം പറയുന്നത് എന്ത്?
32 Rĩu-rĩ, mũirĩtu ahota kũriganĩrwo nĩ mathaga make ma kwĩgemia, kana mũhiki ariganĩrwo nĩ nguo ciake cia ũhiki? No rĩrĩ, andũ akwa nĩmariganĩirwo nĩ niĩ, matukũ maingĩ matangĩtarĩka.
൩൨ഒരു കന്യകയ്ക്ക് തന്റെ ആഭരണങ്ങളും ഒരു മണവാട്ടിക്ക് തന്റെ വിവാഹവസ്ത്രവും മറക്കുവാൻ കഴിയുമോ? എന്നാൽ എന്റെ ജനം എണ്ണമറ്റ ദിനങ്ങളായി എന്നെ മറന്നിരിക്കുന്നു.
33 Kaĩ nĩ ũrĩ ũũgĩ mũingĩ rĩrĩa ũgũcaria wendo-ĩ! Nĩ ũndũ ũcio o na atumia arĩa aaganu mũno no merute na mĩthiĩre yaku.
൩൩പ്രേമം അന്വേഷിക്കേണ്ടതിന് നീ നിന്റെ വഴി എത്ര ഭംഗിയാക്കുന്നു! അതുകൊണ്ട് നീ ദുർന്നടപ്പുകാരത്തികളെയും നിന്റെ വഴികൾ അഭ്യസിപ്പിച്ചിരിക്കുന്നു.
34 Nguo-inĩ ciaku-rĩ, andũ nĩmoonaga thakame ya athĩĩni arĩa matarĩ ũũru mekĩte, o na aakorwo ndwamanyiitire magĩtua nyũmba. No rĩrĩ, o na gũtariĩ ũguo
൩൪നിന്റെ ഉടുപ്പിന്റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവന ഭേദനത്തിലല്ല നീ അവരെ പിടിച്ചത്. ഇവയെക്കുറിച്ചെല്ലാം ഞാൻ ന്യായവാദം കഴിക്കും”.
35 wee uugaga atĩrĩ, ‘Niĩ ndirĩ ũndũ mũũru njĩkĩte; we ndandaakarĩire.’ No niĩ nĩngũgũtuĩra ciira, tondũ uugaga atĩrĩ, ‘Niĩ ndiĩhĩtie.’
൩൫നീയോ: “ഞാൻ കുറ്റമില്ലാത്തവൾ; അവിടുത്തെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം” എന്ന് പറയുന്നു; ‘ഞാൻ പാപം ചെയ്തിട്ടില്ല’ എന്ന് നീ പറയുന്നതുകൊണ്ട് ഞാൻ നിന്നോട് വ്യവഹരിക്കും.
36 Ũriũngariũngaga nĩkĩ, ũkĩgarũraga mĩthiĩre yaku? Nĩũgaconorithio nĩ bũrũri wa Misiri, o ta ũrĩa waconorithirio nĩ Ashuri.
൩൬നിന്റെ വഴി മാറ്റേണ്ടതിന് നീ ഇത്ര അലഞ്ഞുനടക്കുന്നതെന്ത്? അശ്ശൂരിനെക്കുറിച്ച് നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും ലജ്ജിച്ചുപോകും.
37 Ũgaacooka uume kũndũ kũu ũigĩrĩire moko mũtwe, nĩgũkorwo Jehova nĩaregete acio wĩhokete, o matigagũteithia.
൩൭അവിടെനിന്ന് നീ തലയിൽ കൈ വച്ചുകൊണ്ട് ഇറങ്ങിപ്പോരേണ്ടിവരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ട് നിനക്ക് ഒരു പ്രയോജനവും ലഭിക്കുകയില്ല”.

< Jeremia 2 >