< Isaia 63 >

1 Nũũ ũyũ ũroka oimĩte Edomu, akoima itũũra rĩa Bozara ehumbĩte nguo ndune ta thakame? Nũũ ũyũ wĩhumbĩte nguo irĩ na ũkengu, agĩkinyũkagia arĩ na hinya wa ũnene wake? “Nĩ niĩ, ngĩaragia ndeto cia ũthingu, na ndĩ na hinya wa kũhonokania.”
എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവൻ ആർ? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ ഞാൻ തന്നേ.
2 Nĩ kĩĩ gĩtũmĩte nguo ciaku itunĩhe, ta cia mũndũ ũraranga kĩhihĩro kĩa ndibei?
നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്തു? നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ഇരിക്കുന്നതെന്തു?
3 “Niĩ-rĩ, nĩnangĩte kĩhihĩro kĩa ndibei ndĩ nyiki; gũtirĩ mũndũ wa kuuma kũrĩ ndũrĩrĩ o na ũmwe twarĩ nake. Ndamakinyĩrĩirie ndĩ na marakara, na ngĩmarangĩrĩria thĩ ndĩ na mangʼũrĩ; nayo thakame yao ĩkĩminjũkĩra nguo ciakwa, nacio ciothe ikĩgĩa na marooro mayo.
ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.
4 Nĩgũkorwo mũthenya wa kũrĩhanĩria warĩ ngoro-inĩ yakwa, naguo mwaka wa gũkũũra andũ akwa nĩmũkinyu.
ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.
5 Niĩ nĩndacũthĩrĩirie, ngĩona atĩ hatiarĩ mũndũ wa kũndeithia, na ngĩgega tondũ gũtiarĩ na mũndũ wa kũndiirĩrĩra; nĩ ũndũ ũcio guoko gwakwa mwene nĩkuo kwahonokirie, namo mangʼũrĩ makwa mwene makĩndiirĩrĩra.
ഞാൻ നോക്കി എങ്കിലും സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു.
6 Nĩndakinyĩrĩirie ndũrĩrĩ ndĩ na marakara, ngĩtũma ituĩke ta irĩĩtwo nĩ njoohi nĩ ũndũ wa mangʼũrĩ makwa, nayo thakame yao ngĩmĩita thĩ.”
ഞാൻ എന്റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ തകർത്തു, അവരുടെ രക്തത്തെ ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.
7 Nĩngũheana ũhoro wa motugi ma Jehova, o na ciĩko ciake iria itũmaga agoocwo, kũringana na maũndũ mothe marĩa Jehova atwĩkĩire: ĩĩ, nĩngũheana ũhoro wa maũndũ maingĩ mega marĩa eekĩire nyũmba ya Isiraeli, kũringana na tha ciake, na motugi make maingĩ.
യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും.
8 Nĩ ũndũ oigire atĩrĩ, “Ti-itherũ acio nĩ andũ akwa, na nĩ ciana iria itakaheenia,” na nĩ ũndũ ũcio agĩtuĩka Mũhonokia wao.
അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവർക്കു രക്ഷിതാവായിത്തീർന്നു.
9 Mathĩĩna-inĩ mao mothe o nake nĩathĩĩnĩkire, nake mũraika wake akĩmahonokia. Akĩmakũũra nĩ ũrĩa aamendete na akamaiguĩra tha, akĩmooya na agĩtũũra amakuuĩte matukũ mothe ma tene.
അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.
10 No rĩrĩ, nĩmamũremeire na makĩiguithia Roho wake Mũtheru ũũru. Nĩ ũndũ ũcio akĩmagarũrũka, agĩtuĩka thũ yao, nake we mwene akĩrũa mbaara nao.
എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവർക്കു ശത്രുവായ്തീർന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.
11 Ningĩ andũ acio ake makĩririkana matukũ ma tene, o hĩndĩ ya Musa na andũ ake, makĩũria atĩrĩ: Ũrĩa wamaringirie iria, hamwe na mũrĩithi wa rũũru rwake-rĩ, akĩrĩ ha? Ĩ we ũrĩa wareehire Roho Mũtheru gatagatĩ kao-rĩ, akĩrĩ ha?
അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓർത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽ നിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?
12 Ũrĩa watũmire guoko gwake kwa hinya na kũrĩ riiri gũikare mwena wa ũrĩo wa Musa, akĩrĩ ha? O we ũrĩa wagayũkanirie maaĩ mbere yao, nĩguo egĩĩre na igweta nginya tene,
തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും
13 ũrĩa wamatongoreirie kũndũ kũu kũriku, akĩrĩ ha? O ta mbarathi igĩtwarĩrwo werũ-inĩ-rĩ, matiahĩngirwo;
അവർ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ?
14 o ta ũrĩa ngʼombe ithiiaga kwarahio gĩtuamba-inĩ, noguo o nao maaheirwo ũhurũko nĩ Roho wa Jehova, Ũguo nĩguo watongoririe andũ aku nĩgeetha wĩgĩĩre rĩĩtwa rĩ na riiri.
താഴ്‌വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി.
15 We ta cũthĩrĩria thĩ ũrĩ o kũu igũrũ, wĩrorere, wone ũrĩa gũtariĩ ũrĩ gĩtĩ-inĩ gĩaku kĩu gĩtũũgĩru kĩa ũnene, o kĩu gĩtheru na kĩrĩ riiri. Kaĩ maũndũ maku marĩa wĩkaga ma kĩyo o na ma hinya makĩrĩ ha? Ũhoro wa ũrĩa ũtũiguagĩra tha na ũrĩa ũtũcakayagĩra ngoro-inĩ yaku-rĩ, nĩũgirĩtie ũtũkinyĩre.
സ്വർഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു.
16 O na angĩkorwo Iburahĩmu ndatũũĩ, nake Isiraeli nĩatũkaanĩte-rĩ, Wee nĩwe Ithe witũ; Wee Jehova-rĩ, nĩwe Ithe witũ, narĩo rĩĩtwa rĩaku nĩ Mũkũũri witũ kuuma tene.
നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.
17 Atĩrĩrĩ, Wee Jehova, nĩ kĩĩ gĩtũmaga ũtũrekererie tuume njĩra-inĩ ciaku, na ũkoomia ngoro ciitũ nĩguo twage gũgũtĩĩa? Garũrũka nĩ ũndũ wa ndungata ciaku, o mĩhĩrĩga ĩyo ĩtuĩkĩte igai rĩaku.
യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ.
18 Andũ aku arĩa aamũre nĩmegwatĩire bũrũri ũyũ wamaheire ũgĩtuĩka wao o ihinda inini, no rĩu thũ ciitũ nĩcirangĩrĩirie handũ haku harĩa haamũre.
നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു.
19 Ithuĩ tũrĩ andũ aku kuuma tene; no rĩrĩ, o ndũrĩ wamathamakĩra, o na matirĩ metanio na rĩĩtwa rĩaku.
ഞങ്ങൾ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീർന്നിരിക്കുന്നു.

< Isaia 63 >