< Isaia 61 >

1 Atĩrĩrĩ, Roho wa Mwathani Jehova arĩ igũrũ rĩakwa, nĩ ũndũ Jehova nĩanjitĩrĩirie maguta, nĩguo hunjagĩrie andũ arĩa athĩĩni ũhoro-ũrĩa-mwega. Nĩandũmĩte ngahonie arĩa athuthĩku ngoro, na ngaanĩrĩre atĩ andũ arĩa mohetwo nĩmohorwo, nao arĩa mohetwo njeera ndĩmeere nĩmarekererio,
എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും
2 na hunjanagĩrie ũhoro wa mwaka ũrĩa Jehova akoonania ũtugi wake, na mũthenya ũrĩa Ngai witũ akerĩhĩria, ningĩ hooragĩrie arĩa othe marĩ na kĩeha,
യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയെല്ലാം ആശ്വസിപ്പിക്കുവാനും
3 na ndeithagie andũ arĩa marĩ na kĩeha kũu Zayuni: ndĩmahumbe tanji ya ũthaka handũ ha mũhu, na ndĩmaitĩrĩrie maguta ma gĩkeno handũ ha kĩeha, na ndĩmahumbe nguo ya ũgooci handũ ha ngoro ĩtarĩ mwĩhoko. Nĩgeetha meetagwo mĩtĩ ya ũthingu, mĩtĩ ĩrĩa ĩhaandĩtwo nĩ Jehova nĩguo monanagie riiri wake.
സീയോനിലെ ദുഃഖിതന്മാർക്കു ചാരത്തിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷാദമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുക്കുവാനും അവൻ എന്നെ അയച്ചിരിക്കുന്നു; അവൻ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവർക്ക് നീതിവൃക്ഷങ്ങൾ എന്നും യഹോവയുടെ നടുതല എന്നും പേരാകും.
4 Nao nĩmagaka kũndũ kũrĩa gũtũire kwanangĩtwo kuuma tene, na macookererie kũndũ kũrĩa kuonũhirwo tene; nĩ magaacookereria matũũra manene marĩa matũire marĩ manange njiarwa na njiarwa.
അവർ പുരാതനശൂന്യങ്ങളെ പണിയുകയും പൂർവ്വന്മാരുടെ നിർജ്ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിർജ്ജനമായിരുന്ന ശൂന്യനഗരങ്ങളെ കേട് പോക്കുകയും ചെയ്യും.
5 Nao ageni nĩmakarĩithagia ndũũru cianyu; nao andũ a kũngĩ marĩmage mĩgũnda yanyu, o na maceehage mĩthabibũ yanyu.
അന്യജാതിക്കാർ നിന്നു നിങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ മേയ്ക്കും; പരദേശക്കാർ നിങ്ങൾക്ക് ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.
6 No inyuĩ mũgeetagwo athĩnjĩri-Ngai a Jehova, nao andũ mamwĩtage atungatĩri a Ngai witũ. Mũkaarĩĩaga ũtonga wa ndũrĩrĩ, na mwĩtĩĩage na indo icio ciao nyingĩ.
നിങ്ങളോ യഹോവയുടെ പുരോഹിതന്മാർ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ എന്നും നിങ്ങൾക്ക് പേരാകും; നിങ്ങൾ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിനു അവകാശികൾ ആയിത്തീരും.
7 Nĩ ũndũ wa ũrĩa andũ akwa manaconorithio, makaarĩhĩrio maita meerĩ, na handũ ha thoni-rĩ, nĩmagakenera igai rĩao; na nĩ ũndũ ũcio makaagaya igai maita meerĩ bũrũri-inĩ wao, na magĩe na gĩkeno gĩtagathira nginya tene.
നാണത്തിനു പകരം നിങ്ങൾക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവർ അവരുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ അവരുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്ക് ഉണ്ടാകും.
8 “Nĩgũkorwo niĩ, Jehova, nĩnyendete ciira wa kĩhooto; nĩthũire ũtunyani na waganu. Nĩ ũndũ wa wĩhokeku wakwa-rĩ, nĩngamarĩha irĩhi rĩao, na ndĩĩkanĩre nao kĩrĩkanĩro gĩa gũtũũra nginya tene.
“യഹോവയായ ഞാൻ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവർച്ചയെയും അകൃത്യത്തെയും വെറുക്കുകയും ചെയ്യുന്നു; ഞാൻ വിശ്വസ്തതയോടെ അവർക്ക് പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും.
9 Njiaro ciao nĩikaagĩa igweta ndũrĩrĩ-inĩ, na ciana ciao imenywo nĩ andũ a ndũrĩrĩ. Arĩa othe makaamoona nĩmagetĩkĩra atĩ acio nĩo andũ arĩa Jehova arathimĩte.”
ജാതികളുടെ ഇടയിൽ അവരുടെ പിൻതലമുറയെയും വംശങ്ങളുടെ മദ്ധ്യത്തിൽ അവരുടെ സന്തതിയെയും അറിയും; അവരെ കാണുന്നവർ എല്ലാവരും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും”.
10 Niĩ nĩngenagĩra Jehova mũno; ngoro yakwa ĩcanjamũkaga nĩ ũndũ wa Ngai wakwa. Nĩgũkorwo nĩahumbĩte ũhonokio ta nguo, na akaahumba nguo ndaaya ya ũthingu, o ta ũrĩa mũhikania agemagia mũtwe wake na kĩremba taarĩ mũthĩnjĩri-Ngai, na ta ũrĩa mũhiki egemagia na mathaga make ma goro.
൧൦ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ സ്വയം അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.
11 Nĩgũkorwo o ta ũrĩa tĩĩri ũtũmaga mbegũ imere, na mũgũnda ũgatũma mbegũ ikũre-rĩ, ũguo noguo Mwathani Jehova agaatũma ũthingu na ũgooci ciumĩre cionekane nĩ ndũrĩrĩ ciothe.
൧൧ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകലജനതകളും കാൺകെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.

< Isaia 61 >