< Isaia 44 >

1 “No rĩrĩ, ta thikĩrĩria, wee Jakubu, ndungata yakwa, o we Isiraeli, ũrĩa niĩ thuurĩte.
“ഇപ്പോൾ, എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യിസ്രായേലേ, കേൾക്കുക.
2 Jehova, ũrĩa wakũũmbire na agĩgũthondeka ũrĩ nda ya maitũguo, o ũrĩa ũrĩgũteithagia, ekuuga atĩrĩ: Tiga gwĩtigĩra, wee Jakubu, ndungata yakwa, o nawe Jeshuruni, ũrĩa niĩ thuurĩte.
നിന്നെ ഉരുവാക്കിയവനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തിരഞ്ഞെടുത്ത യെശുരൂനേ, നീ ഭയപ്പെടണ്ടാ.
3 Nĩgũkorwo bũrũri ũrĩa mũngʼaru nĩngaũitĩrĩria maaĩ, nakuo kũndũ kũrĩa kũmũ nĩgũgathereraga tũrũũĩ; naruo rũciaro rwaku nĩngarũitĩrĩria Roho wakwa, nacio njiaro cianyu ndĩciitĩrĩrie kĩrathimo gĩakwa.
ദാഹിച്ചിരിക്കുന്നിടത്ത് ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും.
4 Nĩmakaingĩha o ta nyeki ya gĩtuamba ĩkunũkĩte, o na kana ta mĩtĩ ya mĩribina ĩrĩa ĩkũraga hũgũrũrũ-inĩ cia njũũĩ.
അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികിലുള്ള അലരികൾപോലെ മുളച്ചുവരും.
5 Mũndũ ũmwe nĩakoiga atĩrĩ, ‘Niĩ ndĩ wa Jehova’; nake ũrĩa ũngĩ akeĩtania na Jakubu; o nake ũngĩ eyandĩke guoko gwake atĩrĩ, ‘Ndĩ wa Jehova,’ na eetue rĩĩtwa rĩĩtanĩtio na Isiraeli.
‘ഞാൻ യഹോവയ്ക്കുള്ളവൻ’ എന്ന് ഒരുത്തൻ പറയും; മറ്റൊരുത്തൻ തനിക്കു യാക്കോബിന്റെ പേരെടുക്കും; വേറൊരുത്തൻ തന്റെ കൈമേൽ: ‘യഹോവയ്ക്കുള്ളവൻ’ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേർ എടുക്കും.
6 “Atĩrĩrĩ, Mũthamaki wa Isiraeli na Mũkũũri wao, o we Jehova-Mwene-Hinya-Wothe, ekuuga atĩrĩ: Nĩ niĩ wa mbere na nĩ niĩ wa kũrigĩrĩria, gũtirĩ Ngai ũngĩ tiga niĩ.
യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.
7 Nũũ ũkĩhaana ta niĩ? Nĩarekwo oimbũre ũhoro ũcio. Nĩaheane ũhoro ũcio na oimbũre arĩ mbere yakwa, ũrĩa gwatariĩ kuuma rĩrĩa ndoombire andũ akwa a tene, na onanie ũrĩa gũgaikara thuutha-inĩ; ĩĩ, nĩakĩrathe ũhoro wa maũndũ marĩa magooka.
ഞാൻ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാൻ എന്നപോലെ വിളിച്ചുപറയുകയും പ്രസ്താവിക്കുകയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കുകയും ചെയ്യുന്നവൻ ആര്? സംഭവിക്കുന്നതും സംഭവിക്കുവാനുള്ളതും അവർ പ്രസ്താവിക്കട്ടെ.
8 Tigai kũinaina, o na kana mwĩtigĩre. Githĩ ndioimbũrire maũndũ maya, na ngĩratha ũhoro ũyũ kuuma o tene? Inyuĩ nĩ inyuĩ aira akwa. Nĩ kũrĩ Ngai ũngĩ tiga niĩ? Aca, gũtirĩ rwaro rũngĩ rwa Ihiga, niĩ ndirĩ ũngĩ njũũĩ.”
നിങ്ങൾ ഭയപ്പെടണ്ടാ; പേടിക്കുകയും വേണ്ടാ; പണ്ടുതന്നെ ഞാൻ നിന്നോട് പ്രസ്താവിച്ചു കേൾപ്പിച്ചിട്ടില്ലയോ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു; പാറയെപ്പോലെ ശക്തനായ മറ്റൊരു ദൈവവും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല”.
9 Andũ arĩa othe mathondekaga mĩhianano ya kũhooywo nĩ a tũhũ, na indo iria meriragĩria mũno itirĩ bata. Andũ arĩa mangĩaria ithenya rĩao nĩ atumumu; gũtirĩ ũndũ mamenyaga, ũguo nĩguo ũmaconorithagia.
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.
10 Nũũ wacũhagia mũhianano wa kũhooywo, o na ageturĩra mũhianano wa gũtwekio ũrĩa ũtangĩmũguna?
൧൦ഒരു ദേവനെ നിർമ്മിക്കുകയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാർക്കുകയോ ചെയ്യുന്നവൻ ആര്?
11 We na arĩa macihooyaga nĩmagaconorithio; mabundi o nao no andũ matarĩ kĩene. Othe nĩmongane hamwe na matue itua; nao nĩmakanyiitwo nĩ guoya mũnene na maconorithio.
൧൧ഇതാ അവന്റെ കൂട്ടക്കാർ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവർ എല്ലാവരും ഒന്നിച്ചുകൂടി നില്‍ക്കട്ടെ; അവർ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.
12 Mũturi wa igera ooyaga kĩndũ kĩa wĩra, na agakĩrutĩra wĩra agagĩcina na makara; agathondeka ngai ya mũhianano na nyondo, akaũtura na hinya wa guoko gwake. Mũndũ ũcio ahũũtaga, akoorwo nĩ hinya; akaga kũnyua maaĩ, akaringĩka.
൧൨കൊല്ലൻ ഉളിയെ മൂർച്ചയാക്കി തീക്കനലിൽ വേലചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീർക്കുന്നു; അവൻ വിശന്നു ക്ഷീണിക്കുന്നു; വെള്ളം കുടിക്കാതെ തളർന്നുപോകുന്നു.
13 Mũtharamara aigaga rũrigi rwa kũrũngaria mũhari, agacooka agakurura na karamu; mũhianano ũcio egũthondeka akaũhũũra randa, ningĩ akaũthima gĩthiũrũrĩ, na agacooka kũwacũhia wega ũhaanane na mũhianĩre wa mũndũ, o ta mũndũ ũrĩ na riiri wake wothe, nĩgeetha ũtũũre ihooero-inĩ rĩaguo.
൧൩ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കുകയും ചെയ്യുന്നു; ഇങ്ങനെ അവൻ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീർത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു.
14 Mũndũ aatemire mĩtarakwa, na agĩĩthuurĩra mũkarakaba kana mũgandi. Akĩreka ũkũranĩre na mĩtĩ ĩrĩa ĩngĩ ya mũtitũ, kana akĩhaanda mũthengera, nayo mbura ĩkĩũkũria.
൧൪ഒരുവൻ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലവും എടുക്കുകയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കുകയും ഒരു അശോകം നട്ടുപിടിപ്പിക്കുകയും, മഴ അതിനെ വളർത്തുകയും ചെയ്യുന്നു.
15 Mũtĩ ũcio nĩ wa kuunwo ngũ; oyaga imwe agaakia mwaki, agoota, no iria ingĩ agaakia mwaki, akaruga mĩgate. Ningĩ gĩcunjĩ kĩmwe agethondekera ngai ya mũhianano, akamĩhooyaga. Ĩĩ ti-itherũ, athondekaga mũhianano mũicũhie akaũinamagĩrĩra.
൧൫പിന്നെ അത് മനുഷ്യന് തീ കത്തിക്കുവാൻ ഉപകരിക്കുന്നു; അവൻ അതിൽ കുറെ എടുത്തു തീ കായുകയും അത് കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കുകയും ഒരു വിഗ്രഹം തീർത്ത് അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
16 Nuthu ya ngũ agaakia mwaki nacio; akarugĩra irio ciake ho, na akahĩhĩria nyama ciake ho, akarĩa, akahũũna. Ningĩ agoota mwaki, akoiga atĩrĩ, “Hĩ! Nĩndaigua ũrugarĩ; nĩndona mwaki.”
൧൬അതിൽ ഒരംശംകൊണ്ട് അവൻ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവൻ ചുട്ടു തിന്നു തൃപ്തനാകുന്നു; അവൻ തീ കാഞ്ഞു; “നല്ല തീ, കുളിർ മാറി” എന്നു പറയുന്നു.
17 Ngũ iria ciatigara agathondeka ngai, mũhianano wake wa kũhooya; akaũinamĩrĩra na akaũturĩria maru. Akaũhooya, akoiga atĩrĩ, “Honokia; wee nĩwe ngai yakwa.”
൧൭അതിന്റെ ശേഷിപ്പുകൊണ്ട് അവൻ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കുകയും അതിനോട് പ്രാർത്ഥിച്ച്: “എന്നെ രക്ഷിക്കണമേ; നീ എന്റെ ദേവനല്ലയോ” എന്നു പറയുകയും ചെയ്യുന്നു.
18 Matirĩ ũndũ mooĩ, na matirĩ ũndũ mamenyaga; maitho mao nĩmahumbĩre, nĩ ũndũ ũcio matingĩona, na meciiria mao nĩmahingĩtwo makaaga kũmenya maũndũ.
൧൮അവർ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാത്തവിധം അവരുടെ കണ്ണുകളെയും ഗ്രഹിക്കാത്തവിധം അവരുടെ ഹൃദയങ്ങളെയും അവിടുന്ന് അടച്ചിരിക്കുന്നു.
19 Gũtirĩ mũndũ ũkiraga ageciiria, gũtirĩ mũndũ ũrĩ na ũũgĩ kana ũmenyo oige atĩrĩ, “Nuthu ya ngũ ndahũthĩrire na gwakia mwaki; o na ngĩrugĩra mĩgate makara-inĩ macio, na ngĩcooka ngĩhĩhia nyama na ngĩrĩa. Ti-itherũ no ngĩthondeke kĩndũ kĩrĩ magigi kuuma kũrĩ ngũ iria itigaire? Ti-itherũ no nyinamĩrĩre gĩcunjĩ kĩa mũtĩ?”
൧൯ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: “ഒരംശം ഞാൻ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടു തിന്നു; ശേഷിപ്പുകൊണ്ടു ഞാൻ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ!” എന്നിങ്ങനെ പറയുവാൻ തക്കവിധം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല.
20 Arĩĩaga mũhu, ahĩtithĩtio nĩ ngoro ĩrĩa ĩheenekete; ndangĩhota kwĩhonokia, kana oige atĩrĩ, “Githĩ kĩndũ gĩkĩ kĩrĩ guoko gwakwa kwa ũrĩo ti maheeni?”
൨൦അവൻ ചാരം തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവൻ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല; “എന്റെ വലംകൈയിൽ ഭോഷ്കില്ലയോ?” എന്നു ചോദിക്കുന്നതുമില്ല.
21 “Ririkana maũndũ maya, wee Jakubu, o wee Isiraeli, tondũ ũrĩ ndungata yakwa. Nĩ niĩ ndakũũmbire, wee ũrĩ ndungata yakwa; atĩrĩ, wee Isiraeli, ndikaariganĩrwo nĩwe.
൨൧“യാക്കോബേ, ഇത് ഓർത്തുകൊള്ളുക; യിസ്രായേലേ, നീ എന്റെ ദാസനല്ലയോ; ഞാൻ നിന്നെ നിർമ്മിച്ചു; നീ എന്റെ ദാസൻ തന്നെ; യിസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.
22 Nĩnjeheretie mahĩtia maku magathira biũ, o ta ũrĩa itu rĩa mbura rĩthiraga, mehia maku ngamaniina ta kĩbii kĩa rũciinĩ. Njookerera tondũ nĩngũkũũrĩte.”
൨൨ഞാൻ കാർമുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപോലെ നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്ക് തിരിഞ്ഞുകൊള്ളുക; ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു”.
23 Wee igũrũ ina nĩ gũkena, nĩgũkorwo nĩ Jehova wĩkĩte ũndũ ũcio; nawe thĩ ũrĩ rungu rwa igũrũ-rĩ, anĩrĩra. Na inyuĩ irĩma-rĩ, inai rwĩmbo, o na inyuĩ mĩtitũ na mĩtĩ yanyu yothe inai, nĩgũkorwo Jehova nĩakũũrĩte Jakubu, na akoonania riiri wake kũu Isiraeli.
൨൩ആകാശമേ, ഘോഷിച്ചുല്ലസിക്കുക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊള്ളുവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവയേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ സ്വയം മഹത്ത്വപ്പെടുത്തുന്നു.
24 “Jehova, Mũkũũri waku, ũrĩa wakũũmbĩire nda ya maitũguo, ekuuga atĩrĩ: “Niĩ nĩ niĩ Jehova ũrĩa wombire indo ciothe, ũrĩa watambũrũkirie igũrũ ndĩ nyiki, ũrĩa waaraganirie thĩ ndĩ nyiki,
൨൪നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നെ ആകാശത്തെ വിരിക്കുകയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര് എന്നോടുകൂടി ഉണ്ടായിരുന്നു?
25 nĩ niĩ ngiragĩrĩria ciama cia anabii a maheeni, nao aragũri ngamatua irimũ, ningĩ ngagarũra ũũgĩ wa arĩa oogĩ, ngaũtua ũrimũ mũtheri.
൨൫ഞാൻ ജല്പകന്മാരുടെ ശകുനങ്ങളെ വ്യർത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.
26 Nĩ niĩ njĩkagĩra ciugo cia ndungata ciakwa hinya, na ngahingia ũrathi wa atũmwo akwa, na ha ũhoro wa Jerusalemu ngoiga atĩrĩ, ‘Nĩrĩgatũũrwo,’ na ha ũhoro wa matũũra ma Juda ngoiga atĩrĩ, ‘Nĩmagaakwo,’ o na kũndũ gwakuo kũrĩa kwanangĩtwo ngoiga atĩrĩ, ‘Nĩngagũcookereria.’
൨൬ഞാൻ എന്റെ ദാസന്റെ വചനം നിവർത്തിച്ച് എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികൾ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങൾ പണിയപ്പെടും, ഞാൻ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
27 Nĩ niĩ njĩĩraga maaĩ ma kũrĩa kũriku atĩrĩ, ‘Hũai, na nĩngahũithia tũrũũĩ twanyu.’
൨൭ഞാൻ ആഴിയോട് ‘ഉണങ്ങിപ്പോവുക; നിന്റെ നദികളെ ഞാൻ വറ്റിച്ചുകളയും’ എന്നു കല്പിക്കുന്നു.
28 Nĩ niĩ njugaga ũhoro wa Mũthamaki Kurusu atĩrĩ, ‘Nĩwe mũrĩithi wa mbũri ciakwa, na nĩwe ũkaahingia ũrĩa wothe nyendaga wĩkwo; Nĩakoiga ũhoro wa Jerusalemu atĩrĩ, “Nĩrĩakwo,” na ha ũhoro wa hekarũ oige atĩrĩ, “Mĩthingi yayo nĩyakwo.”’”
൨൮കോരെശ് എന്റെ ഇടയൻ; അവൻ എന്റെ ഹിതമെല്ലാം നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു”.

< Isaia 44 >