< Isaia 12 >

1 Na rĩrĩ, mũthenya ũcio nĩũkoiga atĩrĩ, “Nĩngũkũgooca, Wee Jehova. O na gũtuĩka nĩwaandakarĩire-rĩ, nĩũnjehereirie marakara maku na ũkaahooreria.
ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: “യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു അവിടുത്തെ കോപം മാറി, അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു.
2 Ti-itherũ Mũrungu nĩwe ũhonokio wakwa; nĩwe ndĩrĩĩhokaga na ndigage gwĩtigĩra. Jehova, o we Jehova, nĩwe hinya wakwa na rwĩmbo rwakwa; nĩatuĩkĩte ũhonokio wakwa.”
ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കുകകൊണ്ടും അവൻ എന്റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും”.
3 Mũrĩtahaga maaĩ ithima-inĩ cia ũhonokio mũkenete.
അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
4 Mũthenya ũcio nĩmũkoiga atĩrĩ: “Cookeriai Jehova ngaatho, kaĩrai rĩĩtwa rĩake; menyithaniai ndũrĩrĩ-inĩ ũrĩa ekĩte, na mũhunjie muuge atĩ rĩĩtwa rĩake nĩ itũũgĩrie mũno.
ആ നാളിൽ നിങ്ങൾ പറയുന്നത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.
5 Inĩrai Jehova, nĩgũkorwo nĩekĩte maũndũ marĩ riiri; na mũtũme ũndũ ũcio ũmenywo nĩ thĩ yothe.
യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ; അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ.
6 Anĩrĩrai mũine mũrĩ na gĩkeno, inyuĩ andũ a Zayuni, nĩgũkorwo Ũrĩa Mũtheru wa Isiraeli, o ũcio ũrĩ gatagatĩ-inĩ kanyu, nĩ mũnene mũno.”
സീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധദൈവം നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ”.

< Isaia 12 >