< Hosea 5 >

1 “Iguai ũhoro ũyũ, inyuĩ athĩnjĩri-Ngai! Tegai matũ, inyuĩ andũ a Isiraeli! Thikĩrĩria, wee nyũmba ya ũthamaki! Nĩ inyuĩ mũgũtuĩrwo ciira ũyũ: Mũkoretwo mũrĩ mũtego kũu Mizipa, na mũrĩ wabu ya gũtegana yarĩtwo kũu Taboru.
പുരോഹിതന്മാരേ, കേൾക്കുവിൻ; യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്ളുവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പയ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കുകകൊണ്ട് നിങ്ങൾക്ക് ന്യായവിധി വരുന്നു.
2 Aregi a watho nĩmarikĩire ũragani-inĩ. Niĩ nĩngamaherithia othe.
മത്സരികൾ വഷളത്വത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാൻ അവർ എല്ലാവരെയും ശാസിക്കും.
3 Niĩ nĩnjũũĩ maũndũ mothe ma Efiraimu; Isiraeli ndahithĩtwo kuuma kũrĩ niĩ. Wee Efiraimu, rĩu nĩũhũrĩte ũmaraya; Isiraeli nake nĩathũkĩte.
ഞാൻ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോൾ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.
4 “Ciĩko ciao itingĩmetĩkĩria gũcookerera Ngai wao. Roho wa ũmaraya ũrĩ ngoro-inĩ ciao, nao makaaga kũmenya Jehova.
അവർ തങ്ങളുടെ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിവരുവാൻ അവരുടെ പ്രവൃത്തികൾ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവർ യഹോവയെ അറിയുന്നതുമില്ല.
5 Mwĩtĩĩo wa Isiraeli nĩũrutaga ũira wa kũmookĩrĩra; andũ a Isiraeli na Efiraimu mahĩngagwo nĩ mehia mao; Juda o nake akahĩngwo hamwe nao.
യിസ്രായേലിന്റെ മുഖം അവന്റെ അഹംഭാവം സാക്ഷീകരിക്കുന്നു; അതുകൊണ്ട് യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദയും അവരോടുകൂടി ഇടറിവീഴും.
6 Hĩndĩ ĩrĩa magaathiĩ na ndũũru ciao cia mbũri na cia ngʼombe kũrongooria Jehova-rĩ, matikamuona; we nĩamehereire.
അവർ ആടുമാടുകളോടുകൂടി യഹോവയെ അന്വേഷിക്കും; എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; അവൻ അവരെ വിട്ടുമാറിയിരിക്കുന്നു.
7 Nĩmagĩte kwĩhokeka harĩ Jehova; nao magaciara ciana itarĩ na ũngai. Na rĩrĩ, ciathĩ ciao cia Karũgamo ka Mweri nĩikaamameria, o hamwe na mĩgũnda yao.
അവർ ജാരസന്തതികൾക്കു ജൻമം നൽകിയിരിക്കുകയാൽ യഹോവയോട് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു അമാവാസി അവരെ അവരുടെ അവകാശത്തോടുകൂടി തിന്നുകളയും.
8 “Huhai karumbeta kũu Gibea, na mũhuhe coro kũu Rama. Muuge mbu ya gwĩtana mbaara kũu Bethi-Aveni; wee Benjamini, wĩhũũge.
ഗിബെയയിൽ ആട്ടിൻകൊമ്പും രാമയിൽ കാഹളവും ഊതുവിൻ; ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; ബെന്യാമീനേ, ഞങ്ങൾ നിന്റെ പിറകെ വരുന്നു.
9 Efiraimu nĩgũgakira ihooru mũthenya ũcio wa ituĩro. Gatagatĩ-inĩ ka mĩhĩrĩga ya Isiraeli-rĩ, niĩ ngwanĩrĩra ũrĩa kũrĩ.
ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാൻ യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.
10 Atongoria a Juda mahaana andũ arĩa meheragia mahiga ma mĩhaka. Nĩngamaitĩrĩria mangʼũrĩ makwa, taarĩ kĩguũ kĩa maaĩ.
൧൦യെഹൂദാപ്രഭുക്കന്മാർ അതിര് മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ട് ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും.
11 Efiraimu nĩmũhinyĩrĩrie, akarangĩrĩrio ituĩro-inĩ rĩa ciira, nĩ ũndũ wa kwenda kũrũmĩrĩra mĩhianano.
൧൧എഫ്രയീം മാനുഷകല്പന അനുസരിച്ചുനടക്കുവാൻ ഇഷ്ടപ്പെട്ടതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
12 Niĩ haana memenyi kũrĩ Efiraimu, na ngahaana ta ũbuthu kũrĩ andũ a Juda.
൧൨അതുകൊണ്ട് ഞാൻ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും.
13 “Rĩrĩa Efiraimu oonire ndwari yake, nake Juda akĩona ironda ciake-rĩ, hĩndĩ ĩyo Efiraimu agĩthiĩ kũrĩ Ashuri, na agĩtũmana kũrĩ mũthamaki ũcio mũnene nĩguo amũteithie. Nowe ndangĩhota gũkũhonia, o na kana ahonie ironda ciaku.
൧൩എഫ്രയീം തന്റെ വ്യാധിയും യെഹൂദാ തന്റെ മുറിവും കണ്ടപ്പോൾ എഫ്രയീം അശ്ശൂരിൽ യുദ്ധതല്പരനായ രാജാവിന്റെ അടുക്കൽ ആളയച്ച്; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവ് ഉണക്കുവാനും അവന് കഴിഞ്ഞില്ല.
14 Niĩ ngaatuĩka ta mũrũũthi kũrĩ Efiraimu, nduĩke ta mũrũũthi ũrĩ hinya kũrĩ Juda. Ngaamatambuuranga, njooke ndĩthiĩre; ngaamataha, na gũtirĩ mũndũ ũkaamahonokia.
൧൪ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും എന്റെ കയ്യിൽനിന്ന് വിടുവിക്കുകയുമില്ല.
15 Ningĩ niĩ nĩngacooka gwakwa, nginya rĩrĩa magetĩkĩra mahĩtia mao. Nao nĩmakarongooria ũthiũ wakwa; nao mona mathĩĩna nĩmakanongoria na kĩo.”
൧൫അവർ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥാനത്ത് ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.

< Hosea 5 >