< Hagai 2 >

1 Na rĩrĩ, mũthenya wa mĩrongo ĩĩrĩ na ũmwe, mweri wa mũgwanja, ndũmĩrĩri ya Jehova nĩyakinyĩire mũnabii Hagai, akĩĩrwo atĩrĩ,
ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
2 “Arĩria Zerubabeli mũrũ wa Shealitieli, mwathi wa bũrũri wa Juda, na Joshua mũrũ wa Jehozadaki, mũthĩnjĩri-Ngai ũrĩa mũnene, na andũ othe arĩa matigaire, ũmoorie atĩrĩ,
നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:
3 ‘Nũũ wanyu ũtigarĩte wonire nyũmba ĩno na riiri wayo wa mbere? Mũrona ĩhaana atĩa rĩu? Githĩ mũtiramĩona ĩhaana ta kĩndũ gĩa tũhũ?’
നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?
4 Jehova ekuuga atĩrĩ, ‘Gĩa na hinya, wee Zerubabeli, na ũgĩe na hinya, wee Joshua mũrũ wa Jehozadaki, mũthĩnjĩri-Ngai ũrĩa mũnene, gĩai na hinya inyuĩ andũ othe a bũrũri, na mũrute wĩra, nĩgũkorwo ndĩ hamwe na inyuĩ.’ Ũguo nĩguo Jehova Mwene-Hinya-Wothe ekuuga.
ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‌വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
5 ‘Ũguo nĩguo ndaarĩkanĩire na inyuĩ, rĩrĩa mwoimire bũrũri wa Misiri, na Roho wakwa egũtũũra thĩinĩ wanyu. Tigai gwĩtigĩra.’
നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
6 “Jehova Mwene-Hinya-Wothe ekuuga atĩrĩ; ‘Thuutha wa kahinda kanini nĩngathingithia igũrũ na thĩ rĩngĩ, na thingithie iria na thĩ nyũmũ.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
7 Nĩngathingithia ndũrĩrĩ ciothe, nake ũrĩa wĩriragĩrio nĩ ndũrĩrĩ ciothe nĩagooka, na niĩ nĩngaiyũria nyũmba ĩno riiri,’ ũguo nĩguo Jehova Mwene-Hinya-Wothe ekuuga.
ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
8 Jehova Mwene-Hinya-Wothe ekuuga atĩrĩ, ‘Betha nĩ yakwa, o na thahabu nĩ yakwa.
വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
9 Riiri wa nyũmba ĩno ũgaakorwo ũrĩ mũnene gũkĩra riiri wa nyũmba ĩrĩa ya mbere,’ ũguo nĩguo Jehova Mwene-Hinya-Wothe ekuuga. ‘Na handũ haha nĩngaheana thayũ,’ ũguo nĩguo Jehova Mwene-Hinya-Wothe ekuuga.”
ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
10 Mũthenya wa mĩrongo ĩĩrĩ na ĩna, mweri wa kenda, mwaka wa keerĩ wa gũthamaka kwa Dario, ndũmĩrĩri ya Jehova nĩyakinyĩire mũnabii Hagai akĩĩrwo atĩrĩ,
ദാര്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
11 “Jehova Mwene-Hinya-Wothe ekuuga atĩrĩ, ‘Ũriai athĩnjĩri-Ngai ũrĩa watho ugĩte:
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:
12 Mũndũ angĩkuua nyama nyamũre ruuno-inĩ rwa nguo yake, naruo ruuno rũhutie mũgate, kana thubu, kana ndibei, kana maguta, o na kana irio ingĩ-rĩ, irio icio ciatuĩka nyamũre?’” Nao athĩnjĩri-Ngai magĩcookia atĩrĩ, “Aca.”
ഒരുത്തൻ തന്റെ വസ്ത്രത്തിന്റെ കോന്തലെക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ടു അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിന്നു പുരോഹിതന്മാർ ഇല്ല എന്നുത്തരം പറഞ്ഞു.
13 Ningĩ Hagai akĩmooria atĩrĩ, “Mũndũ ũrĩ na thaahu nĩ ũndũ wa kũhutania na kĩimba, angĩhutia kĩndũ kĩmwe gĩa icio-rĩ, kĩndũ kĩu no kĩnyiitwo nĩ thaahu?” Nao athĩnjĩri-Ngai magĩcookia atĩrĩ, “Ĩĩ, no kĩnyiitwo nĩ thaahu.”
എന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തൻ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അതു അശുദ്ധമാകുമോ എന്നു ചോദിച്ചതിന്നു: അതു അശുദ്ധമാകും എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
14 Ningĩ Hagai akĩmeera atĩrĩ, “Jehova ekuuga atĩrĩ, ‘Ũguo noguo andũ aya na rũrĩrĩ rũrũ matariĩ maitho-inĩ makwa; ũrĩa wothe meekaga na kĩrĩa gĩothe marutaga kũu, kĩrĩ na thaahu.
അതിന്നു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജാതിയും എന്റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നേ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം അത്രേ.
15 “‘Na rĩrĩ, mwĩcũraniei wega ũhoro ũyũ kuuma ũmũthĩ, mũtaranie ũrĩa maũndũ maatariĩ mbere ya rĩrĩa gũtaarĩ ihiga rĩaigĩrĩirwo igũrũ wa rĩngĩ mwako-inĩ wa hekarũ ĩno ya Jehova.
ആകയാൽ നിങ്ങൾ ഇന്നുതൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊൾവിൻ.
16 Mũndũ o wothe angĩathiire hĩba-inĩ ya ngano ya ithimi mĩrongo ĩĩrĩ, aakoraga no ithimi ikũmi. Mũndũ o wothe angĩathiire itangi-inĩ rĩa ndibei erĩgĩrĩire gũtahia ithimi mĩrongo ĩtano, aakoraga o mĩrongo ĩĩrĩ.
ആ കാലത്തു ഒരുത്തൻ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോൾ പത്തു മാത്രമേ കാണുകയുള്ളു; ഒരുത്തൻ അമ്പതു പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപതു മാത്രമേ കാണുകയുള്ളു.
17 Ndathũkirie wĩra wothe wa moko manyu na mbaa, na mbuu na mbura ya mbembe, no inyuĩ mũtiigana kũnjookerera,’ ũguo nĩguo Jehova ekuuga.
വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകലപ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
18 Kuuma ũmũthĩ na gũthiĩ na mbere, kuuma mũthenya ũyũ wa mweri mĩrongo ĩĩrĩ na inya, mweri wa kenda, mwĩcũraniei wega ũhoro wa mũthenya ũrĩa mũthingi wa hekarũ ya Jehova wakirwo. Ta mwĩcũraniei wega:
നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവെക്കുവിൻ.
19 Nĩ hakĩrĩ o na mbeũ ĩtigarĩte ikũmbĩ-inĩ? Nginyagia rĩu, mĩthabibũ, na mĩkũyũ, na mĩkomamanga, o na mĩtamaiyũ ndĩrĩ ĩragĩa na maciaro. “‘Kuuma ũmũthĩ nĩndĩrĩmũrathimaga.’”
വിത്തു ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
20 Ningĩ ndũmĩrĩri ya Jehova nĩyakinyĩire Hagai hĩndĩ ya keerĩ, mweri mĩrongo ĩĩrĩ na inya wa mweri ũcio, akĩĩrwo atĩrĩ,
ഇരുപത്തുനാലാം തിയ്യതി യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:
21 “Arĩria Zerubabeli mwathi wa Juda, ũmwĩre atĩ nĩngathingithia igũrũ na thĩ.
നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടതു: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.
22 Nĩngangʼaũrania itĩ cia ũnene, na hehenje hinya wa mothamaki ma thĩ ngʼeni. Nĩngakurumania ngaari cia ita, na atwarithia a cio; na ndungumanie mbarathi hamwe na ahaici a cio, o mũndũ arũndwo na rũhiũ rwa njora rwa mũrũ wa nyina.
ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തു കയറി ഓടിക്കുന്നവരും ഓരോരുത്തൻ താന്താന്റെ സഹോദരന്റെ വാളിനാൽ വീഴും.
23 “Jehova Mwene-Hinya-Wothe ekuuga atĩrĩ, ‘Mũthenya ũcio-rĩ, nĩngakwamũkĩra, wee ndungata yakwa Zerubabeli mũrũ wa Shealitieli,’ ũguo nĩguo Jehova ekuuga. ‘Ningĩ nĩngagũtua ta gĩcũhĩ gĩakwa gĩa kĩara, gĩkurure rũũri rwakwa, nĩgũkorwo nĩngũthuurĩte,’ ũguo nĩguo Jehova Mwene-Hinya-Wothe ekuuga.”
അന്നാളിൽ - സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു - എന്റെ ദാസനായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

< Hagai 2 >