< Kĩambĩrĩria 47 >

1 Jusufu agĩthiĩ akĩĩra Firaũni atĩrĩ, “Baba na ariũ a baba hamwe na ndũũru ciao cia mbũri na cia ngʼombe na indo ciao ciothe nĩmokĩte kuuma bũrũri wa Kaanani, na rĩu marĩ Gosheni.”
അങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവൎക്കുള്ളതൊക്കെയും കനാൻദേശത്തുനിന്നു വന്നു; ഗോശെൻദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.
2 Ningĩ agĩthuura ariũ a ithe atano na akĩmatwara mbere ya Firaũni.
പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിൎത്തി.
3 Firaũni akĩmooria atĩrĩ, “Mũrutaga wĩra ũrĩkũ?” Nao magĩcookeria Firaũni atĩrĩ, “Ithuĩ ndungata ciaku tũrĩ arĩithi, o ta ũrĩa maithe maitũ maarĩ.”
അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു.
4 Ningĩ makĩmwĩra atĩrĩ, “Tũũkĩte gũikara gũkũ kwa ihinda, tondũ ngʼaragu ĩno nĩ nene kũu Kaanani, na ndũũru cia ndungata ciaku nĩ ciagĩte ũrĩithio. Nĩ ũndũ ũcio twagũthaitha wĩtĩkĩrie ndungata ciaku itũũre Gosheni.”
ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻദേശത്തു പാൎത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു.
5 Firaũni akĩĩra Jusufu atĩrĩ, “Thoguo na ariũ a thoguo mokĩte kũrĩ we,
ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.
6 na bũrũri wa Misiri ũrĩ mbere yaku; he thoguo na ariũ a thoguo mwena ũrĩa mwega mũno wa bũrũri ũyũ. Reke maikare Gosheni. Na rĩrĩ, angĩkorwo nĩũũĩ amwe ao marĩ na ũũgĩ wa mwanya-rĩ, matue arũgamĩrĩri a mahiũ makwa.”
മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാൎപ്പിക്ക; അവർ ഗോശെൻദേശത്തുതന്നേ പാൎത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു.
7 Ningĩ Jusufu akĩrehe ithe Jakubu mbere ya Firaũni. Na Jakubu aarĩkia kũrathima Firaũni-rĩ,
യോസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിൎത്തി,
8 Firaũni akĩmũũria atĩrĩ, “Ũrĩ na mĩaka ĩigana?”
യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോടു: എത്രവയസ്സായി എന്നു ചോദിച്ചു.
9 Nake Jakubu akĩĩra Firaũni atĩrĩ, “Mĩaka yakwa ya kũũrũũra nĩ igana rĩmwe na mĩrongo ĩtatũ. Mĩaka yakwa ĩkoretwo ĩrĩ mĩnini na ya mĩtangĩko, na ndĩigana mĩaka ya kũũrũũra kwa maithe makwa.”
യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
10 Jakubu agĩcooka akĩrathima Firaũni na akĩehera akiuma hau Firaũni aarĩ.
യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി.
11 Nĩ ũndũ ũcio Jusufu akĩhe ithe na ariũ a ithe ũtũũro kũu Misiri na akĩmahe mĩgũnda mwena ũrĩa mwega mũno wa bũrũri ũcio, rũgongo rwa Ramesese o ta ũrĩa Firaũni aathanĩte.
അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാൎപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവൎക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു.
12 Ningĩ Jusufu nĩaheaga ithe na ariũ a ithe na andũ a nyũmba ya ithe othe irio kũringana na mũigana wa ciana ciao.
യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.
13 Na rĩrĩ, gũtiarĩ irio mwena ũcio wothe, tondũ ngʼaragu yarĩ nene mũno; na Misiri na Kaanani cierĩ nĩ ciahinyĩrĩrĩkĩte nĩ ũndũ wa ngʼaragu ĩyo.
എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.
14 Jusufu akĩũngania mbeeca iria ciothe ingĩonekire bũrũri wa Misiri na wa Kaanani, irĩ irĩhi rĩa ngano ĩrĩa andũ maagũraga, nake agĩcitwara nyũmba-inĩ ya ũthamaki ya Firaũni.
ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു.
15 Na rĩrĩa mbeeca cia andũ a Misiri na cia andũ a Kaanani ciathirire-rĩ, andũ a Misiri othe magĩthiĩ kũrĩ Jusufu, makĩmwĩra atĩrĩ, “Tũhe irio. Tũngĩgĩkua ũtwĩroreire nĩkĩ? Mbeeca ciitũ nĩithirĩte biũ.”
മിസ്രയീംദേശത്തും കനാൻദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീൎന്നുപോയി എന്നു പറഞ്ഞു.
16 Nake Jusufu akĩmacookeria atĩrĩ, “Ndeherai mahiũ manyu, na nĩngũmwenderia irio nĩ ũndũ wa mo tondũ mbeeca nĩ thiru.”
അതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീൎന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു.
17 Nĩ ũndũ ũcio magĩtwarĩra Jusufu mahiũ mao, nake akĩmakũũranĩria irio na mbarathi ciao, na ngʼondu na mbũri ciao, na ngʼombe na ndigiri ciao. Nake Jusufu akĩmateithĩrĩria mwaka ũcio wothe na irio, magĩcikũũrania na mahiũ mao mothe.
അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവൎക്കു ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു.
18 Naguo mwaka ũcio wathira-rĩ, magĩũka kũrĩ we mwaka ũyũ ũngĩ, makĩmwĩra atĩrĩ, “Tũtingĩhota kũhitha mwathi witũ ũndũ, kuona atĩ mbeeca ciitũ nĩithirĩte, na mahiũ maitũ rĩu nĩ maku, na gũtirĩ kĩndũ gĩtigaire kĩa mwathi witũ tiga mĩĩrĩ iitũ na ithaka ciitũ.
ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേൎന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല.
19 Tũngĩgĩkua ũtwĩroreire nĩkĩ, ithuĩ na ithaka ciitũ hamwe? Tũgũranĩrie hamwe na ithaka ciitũ, ũtũhe irio, na ithuĩ na ithaka ciitũ tũtuĩke ngombo cia Firaũni. Tũhe mbeũ nĩgeetha tũtũũre muoyo, tũtigakue, na nĩguo bũrũri witũ ndũkanangĩke.”
ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം.
20 Nĩ ũndũ ũcio Jusufu akĩgũrĩra Firaũni bũrũri wothe wa Misiri. Nao andũ a Misiri makĩendia ithaka ciao, mũndũ o mũndũ, nĩ ũndũ ngʼaragu nĩyamahatĩrĩirie mũno. Naguo bũrũri wothe ũgĩtuĩka wa Firaũni.
അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി.
21 Nake Jusufu agĩgĩtua andũ ngombo kuuma mwena ũmwe wa Misiri nginya ũrĩa ũngĩ.
ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാൎപ്പിച്ചു.
22 No rĩrĩ, ndaigana kũgũra ithaka cia athĩnjĩri-ngai akuo, tondũ o maarĩ na igai maaheagwo nĩ Firaũni, na maarĩ na irio cia kũmaigana kuuma kũrĩ igai rĩu Firaũni aamaheaga. Kĩu nĩkĩo gĩatũmire mage kwendia ithaka ciao.
പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാൎക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവൎക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല.
23 Nake Jusufu akĩĩra andũ acio atĩrĩ, “Rĩu tondũ ũmũthĩ nĩndamũgũra hamwe na ithaka cianyu mũtuĩke a Firaũni-rĩ, mbeũ cianyu nĩcio ici; oyai mũkahaande mĩgũnda.
യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ.
24 No rĩrĩa mũkaagetha, mũkaahe Firaũni gĩcunjĩ gĩa gatano. Icunjĩ icio ingĩ inya harĩ ithano no mwĩigĩre irĩ mbeũ cia kũhaanda na irio cianyu ene na cia nyũmba cianyu, na cia ciana cianyu.”
വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവൎക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു.
25 Nao makiuga atĩrĩ, “Nĩwahonokia mĩoyo iitũ. Tũroogĩtĩkĩrĩka maitho-inĩ ma mwathi witũ; ithuĩ tũgũtũũra tũrĩ ngombo cia Firaũni.”
അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.
26 Nĩ ũndũ ũcio Jusufu akĩruta watho ũkoniĩ ithaka cia Misiri, na nĩũtũire nginya ũmũthĩ, atĩ gĩcunjĩ gĩa gatano kĩa magetha nĩ kĩa Firaũni. No ithaka cia athĩnjĩri-ngai akuo itaatuĩkire cia Firaũni.
അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേൎന്നിട്ടില്ല.
27 Nao andũ a Isiraeli magĩtũũra Misiri bũrũri-inĩ wa Gosheni. Makĩgĩa na indo kuo na magĩciarana, makĩingĩha mũno.
യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻദേശത്തു പാൎത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു.
28 Jakubu aikarire Misiri mĩaka ikũmi na mũgwanja, nayo mĩaka yake ĩrĩa aatũũrire muoyo yarĩ mĩaka igana rĩmwe na mĩrongo ĩna na mũgwanja.
യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.
29 Na rĩrĩa ihinda rĩa Isiraeli rĩa gũkua rĩakuhĩrĩirie-rĩ, agĩtũmanĩra mũriũ wake Jusufu, akĩmwĩra atĩrĩ, “Angĩkorwo nĩnjĩtĩkĩrĩkĩte maitho-inĩ maku-rĩ, iga guoko gwaku rungu rwa kĩero gĩakwa, na ũnjĩĩre atĩ nĩũkanjĩka maũndũ ma ũtugi na ma wĩhokeku. Ndũkanaathike gũkũ Misiri,
യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ,
30 no rĩrĩa ngaahurũka hamwe na maithe makwa, ũkanguua, ũndute Misiri, ũgaathike o harĩa mathikĩtwo.” Nake Jusufu akiuga atĩrĩ, “Nĩngeeka o ũguo woiga.”
ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു.
31 Nake Isiraeli akĩmwĩra atĩrĩ, “Wĩhĩte na mwĩhĩtwa.” Nake Jusufu akĩĩhĩta harĩ we na mwĩhĩtwa, nake Isiraeli akĩhooya enyiitĩrĩire mũthĩgi wake.
എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.

< Kĩambĩrĩria 47 >