< Kĩambĩrĩria 43 >

1 Na rĩrĩ, ngʼaragu ĩyo ĩkĩneneha mũno bũrũri-inĩ wa Kaanani.
എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീൎന്നു.
2 Nĩ ũndũ ũcio rĩrĩa maarĩire ngano yothe ĩrĩa maagũrĩte Misiri ĩgĩthira-rĩ, ithe wao akĩmeera atĩrĩ, “Cookai Misiri rĩngĩ mũgatũgũrĩre irio ingĩ nini.”
അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീൎന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു.
3 No Juda akĩmwĩra atĩrĩ, “Mũndũ ũcio aatwĩhĩtĩire agĩtwĩra atĩrĩ, ‘Mũtikoona ũthiũ wakwa rĩngĩ tiga mũrũ wa thoguo ũcio ũngĩ akorirwo arĩ hamwe na inyuĩ.’
അതിന്നു യെഹൂദാ അവനോടു പറഞ്ഞതു: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീൎച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
4 Akorwo nĩũgũtũtũma hamwe na mũrũ wa ithe witũ Benjamini, nĩtũgũikũrũka tũthiĩ tũkũgũrĩre irio.
നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
5 No akorwo ndũkũmũtũma na ithuĩ, tũtigũikũrũka, tondũ mũndũ ũcio aatwĩrire atĩrĩ, ‘Mũtikoona ũthiũ wakwa rĩngĩ tiga no mũrũ wa thoguo akorirwo arĩ hamwe na inyuĩ.’”
അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
6 Nake Isiraeli akĩmooria atĩrĩ, Mwandehereire thĩĩna ũyũ nĩkĩ, na ũndũ wa kwĩra mũndũ ũcio atĩ nĩ mũrĩ na mũrũ wa ithe wanyu ũngĩ?
നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു.
7 Makĩmũcookeria atĩrĩ, “Mũndũ ũcio aatũũragia ciũria itũkoniĩ ithuĩ ene o na cia nyũmba ciitũ abarĩrĩire mũno. Agĩtũũria atĩrĩ, ‘Ithe wanyu arĩ o muoyo? Nĩ mũrĩ na mũrũ wa thoguo ũngĩ?’ Ithuĩ no gũcookia twacookagia ciũria ciake. Tũngĩamenyire atĩa atĩ no oige, ‘Thiĩi mũrehe mũrũ wa thoguo gũkũ?’”
അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പൎയ്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
8 Ningĩ Juda akĩĩra Isiraeli ithe atĩrĩ, “Njĩtĩkĩria thiĩ na kamwana gaka, na nĩtũgũthiĩ o ro rĩmwe, nĩgeetha wee na ithuĩ na ciana ciitũ tũtũũre muoyo, na tũtigakue.
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.
9 Niĩ mwene nĩngũmũrũgamĩrĩra wega; na nĩ niĩ ũkooria ũhoro wake. Ingĩkaaga kũmũcookia kũrĩ wee, na ndĩmũrũgamie mbere yaku-rĩ, nĩ ngaacookererwo nĩ ihĩtia rĩu matukũ ma muoyo wakwa wothe.
ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിൎത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
10 Ũrĩa kũrĩ nĩ atĩ, korwo tũtinatindĩrĩra ũhoro ũyũ tũngĩthiĩte rĩa keerĩ na tũgacooka.”
ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു.
11 Nake Isiraeli, ithe wao akĩmeera atĩrĩ, “Kũngĩkorwo no nginya athiĩ-rĩ, ĩkai ũũ: Ĩkĩrai maciaro marĩa mega mũno ma bũrũri ũyũ mondo-inĩ cianyu, mũikũrũkĩrie mũndũ ũcio marĩ kĩheo, na mahuti manini marĩa manungi wega na kaũũkĩ kanini, na ũbani na ũũkĩ-wa-ngoma ũrĩa wĩtagwo manemane, na njothi na rothi.
അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‌വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
12 Na mũkuue betha maita meerĩ, tondũ no nginya mũcookie betha iria ciacooketio mĩromo-inĩ ya makũnia manyu. No gũkorwo ũndũ ũcio wekirwo na mahĩtia.
ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
13 Oyai mũrũ wa thoguo o nake, mũcooke kũrĩ mũndũ ũcio o narua.
നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
14 Nake Ngai Mwene-Hinya-Wothe arotũma mũiguĩrwo tha nĩ mũndũ ũcio, nĩgeetha etĩkĩre mũcooke na mũrũ wa thoguo wanyu ũcio ũngĩ o na Benjamini. Hakwa-rĩ, akorwo nĩ ngũkuĩrwo-rĩ, nĩ nguĩrwo.”
അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സൎവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.
15 Nĩ ũndũ ũcio andũ acio makĩoya iheo icio na betha maita meerĩ, na magĩthiĩ na Benjamini. Magĩikũrũka na ihenya Misiri na makĩĩneana kũrĩ Jusufu.
അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
16 Rĩrĩa Jusufu onire Benjamini arĩ hamwe nao-rĩ, akĩĩra mũnene wa nyũmba yake atĩrĩ, “Twara andũ aya gwakwa mũciĩ, ũthĩnje na ũthondeke irio cia mĩaraho; tondũ nĩ mekũrĩanĩra na niĩ mĩaraho.”
അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.
17 Nake mũndũ ũcio agĩĩka o ta ũrĩa Jusufu aamwĩrĩte, na akĩmatwara kwa Jusufu mũciĩ.
യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
18 Nao andũ acio nĩmamakire maatwarwo gwake mũciĩ. Magĩĩciiria atĩrĩ, “Twarehwo gũkũ nĩ ũndũ wa betha iria ciacookirio makũnia-inĩ maitũ hĩndĩ ya mbere. Arenda gũtũtharĩkĩra atũtoorie na atũtue ngombo ciake, na oe ndigiri ciitũ.”
തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
19 Tondũ ũcio makĩambata magĩthiĩ kũrĩ mũnene wa nyũmba ya Jusufu, makĩmwarĩria marĩ hau mũromo-inĩ wa nyũmba.
അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:
20 Makĩmwĩra atĩrĩ, “Twagũthaitha mwathi witũ, nĩ tuokire gũkũ hĩndĩ ya mbere kũgũra irio.
യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
21 No harĩa twarũgamire tũrarĩrĩre-rĩ, twatumũra makũnia maitũ o mũndũ agĩkora betha yake, o ũrĩa yoheetwo ĩrĩ mũromo-inĩ wa ikũnia. Nĩ ũndũ ũcio nĩ twacooka nacio.
ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
22 Na ningĩ nĩtuoka na betha ingĩ cia kũgũra irio. Tũtiũĩ nũũ wekĩrire betha ciitũ makũnia-inĩ maitũ.”
ആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
23 Nake akĩmeera atĩrĩ, “Gũtirĩ na thĩĩna, tigai gwĩtigĩra. Ngai wanyu, o we Ngai wa ithe wanyu, nĩwe wamũheire kĩgĩĩna makũnia-inĩ manyu; betha cianyu nĩndacĩamũkĩire.” Agĩcooka akĩmarehera Simeoni.
അതിന്നു അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
24 Ningĩ mũnene ũcio wa nyũmba ya Jusufu akĩmatwara mũciĩ kwa Jusufu, akĩmahe maaĩ ma gwĩthamba magũrũ, na akĩhe ndigiri ciao gĩa kũrĩa.
പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവൎക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
25 Nao makĩhaarĩria iheo ciao cia kũhe Jusufu ooka mĩaraho, tondũ nĩmaiguĩte atĩ nĩmekũrĩa irio kuo.
ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
26 Rĩrĩa Jusufu ookire mũciĩ-rĩ, makĩmũhe iheo iria maarehete kũu nyũmba-inĩ, na makĩinamĩrĩra, magĩturumithia mothiũ mao thĩ mbere yake.
യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
27 Nake akĩmahooya ũhoro, akĩmooria, “Mũkũrũ ũrĩa mwaheire ũhoro wake-rĩ, nĩ mũhoro? Arĩ o muoyo?”
അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൌഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
28 Makĩmũcookeria atĩrĩ, “Ndungata yaku ũcio ithe witũ arĩ o muoyo na ndarĩ na ũũru.” Nao makĩinamĩrĩra mamũhe gĩtĩĩo.
അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
29 Na aaroranga akĩona mũrũ wa nyina Benjamini, ũrĩa maaciaranĩirwo nake; akĩmooria atĩrĩ, “Ũyũ nĩwe mũrũ wa thoguo ũrĩa mũnini biũ, ũrĩa mwaheire ũhoro wake?” Agĩcooka akĩmwĩra atĩrĩ, “Mũrũ wakwa, Ngai arogũtuga.”
പിന്നെ അവൻ തല ഉയൎത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു.
30 Na rĩrĩ, aigua ta ekumwo nĩ ngoro nĩ kuona mũrũ wa nyina Benjamini-rĩ, Jusufu agĩkiuma na ihenya agĩthiĩ gũcaria handũ angĩrĩrĩra. Nake agĩthiĩ kanyũmba gake ga thĩinĩ akĩrĩrĩra kuo.
അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു.
31 Na aarĩkia gwĩthamba ũthiũ akiuma, akĩĩyũmĩrĩria, akiuga atĩrĩ, “Igai irio metha-inĩ.”
പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
32 Makĩigĩra Jusufu irio ciake arĩ wiki, na ariũ a ithe marĩ oiki, nao andũ a Misiri marĩ oiki, tondũ andũ a Misiri matingĩarĩanĩire na Ahibirania tondũ warĩ thaahu harĩo.
അവർ അവന്നു പ്രത്യേകവും അവൎക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യൎക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യൎക്കു വെറുപ്പു ആകുന്നു.
33 Andũ acio maaikarĩtio mbere yake kũringana na ũkũrũ wao, kuuma irigithathi nginya ũrĩa warĩ mũnini biũ; nao makĩrorana o mũndũ na mũndũ nĩ kũgega.
മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചൎയ്യപ്പെട്ടു.
34 Rĩrĩa maihũrĩirwo irio kuuma metha-inĩ ya Jusufu-rĩ, rwĩga rwa Benjamini rwarĩ maita matano gũkĩra rwa arĩa angĩ. Nao makĩrĩa na makĩnyuuanĩra nake mategwĩtigĩra.
അവൻ തന്റെ മുമ്പിൽനിന്നു അവൎക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ലാദിച്ചു.

< Kĩambĩrĩria 43 >