< Kĩambĩrĩria 42 >

1 Rĩrĩa Jakubu aamenyire atĩ Misiri nĩ kwarĩ na ngano, akĩĩra ariũ ake atĩrĩ, “Nĩ kĩĩ gĩtũmĩte mũikare o ro ũguo mũcũthanĩrĩirie?”
മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു?
2 Agĩthiĩ na mbere akĩmeera atĩrĩ, “Nĩnjiguĩte atĩ Misiri kũrĩ na ngano. Ikũrũkai kuo mũgatũgũrĩre irio, nĩgeetha tũtũũre muoyo tũtigakue.”
മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
3 Nao ariũ ikũmi a ithe na Jusufu magĩikũrũka, magĩthiĩ kũgũra ngano Misiri.
യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
4 No Jakubu ndaatũmire Benjamini mũrũ wa nyina na Jusufu athiĩ na arĩa angĩ, tondũ nĩetigagĩra ndakone mũtino.
എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
5 Nĩ ũndũ ũcio ariũ a Isiraeli magĩthiĩ marĩ hamwe na arĩa angĩ maathiĩte kũgũra ngano Misiri, tondũ bũrũri wa Kaanani o naguo warĩ na ngʼaragu.
അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
6 Na rĩrĩ, Jusufu nĩwe warĩ mwathi wa bũrũri wa Misiri na nĩwe wendagĩria andũ othe a bũrũri ngano. Nĩ ũndũ ũcio rĩrĩa ariũ a ithe maakinyire kuo-rĩ, makĩmũinamĩrĩra, magĩturumithia mothiũ mao thĩ.
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7 Na rĩrĩa Jusufu onire ariũ a ithe, o ro rĩmwe akĩmamenya, no agĩĩtua ndamooĩ na akĩmaarĩria arĩ na ũũru, akĩmooria atĩrĩ, “Mumĩte kũ?” Nao makĩmũcookeria atĩrĩ, “Tuumĩte bũrũri wa Kaanani tũgooka kũgũra irio.”
യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻദേശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.
8 O na gũtuĩka Jusufu nĩamenyire ariũ a ithe-rĩ, o matiigana kũmũmenya.
യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
9 Ningĩ akĩririkana irooto ciake iria aarootete imakoniĩ, akĩmeera atĩrĩ, “Inyuĩ mũrĩ athigaani! Mũũkĩte kũrora bũrũri witũ kũrĩa ũtarĩ mũgitĩre.”
യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓൎത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുൎബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു.
10 Nao makĩmũcookeria atĩrĩ, “Aca, mwathi witũ! Ndungata ciaku ciũkĩte o kũgũra irio tu.
അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;
11 Ithuĩ ithuothe tũrĩ ariũ a mũthuuri ũmwe. Ithuĩ ndungata ciaku tũrĩ andũ ehokeku, tũtirĩ athigaani.”
ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാൎത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.
12 Nake Jusufu akĩmeera atĩrĩ, “Aca! Mũũkĩte kũrora bũrũri witũ kũrĩa ũtarĩ mũgitĩre.”
അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുൎബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
13 No makĩmũcookeria atĩrĩ, “Ndungata ciaku ciarĩ andũ ikũmi na eerĩ, ariũ a mũthuuri ũmwe, ũrĩa ũtũũraga bũrũri wa Kaanani. Ũrĩa mũnini biũ nĩwe ũrĩ na baba rĩu, na ũmwe witũ ndarĩ ho.”
അതിന്നു അവർ: അടിയങ്ങൾ കനാൻദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
14 Jusufu akĩmeera atĩrĩ, “No ta ũrĩa ndamwĩra: Inyuĩ mũrĩ athigaani!
യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.
15 Na ũũ nĩguo mũkũmenyeka atĩ mũrĩ andũ a ma: Ti-itherũ, o ta ũrĩa Firaũni atũũraga muoyo-rĩ, mũtingiuma kũndũ gũkũ nginya ũrĩa mũnini wanyu oke.
ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.
16 Tũmai ũmwe wanyu athiĩ agĩĩre mũrũ wa thoguo ũcio ũngĩ; inyuĩ aya angĩ nĩ mũgũikio njeera nĩgeetha ciugo cianyu icio mwarĩtie irorwo kana nĩ ũhoro wa ma. Mũngĩkorwo ũguo muugĩte tiguo-rĩ, o ta ũrĩa Firaũni atũũraga muoyo, inyuĩ mũrĩ athigaani!”
നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.
17 Nake akĩmaikia othe njeera, magĩikara kuo mĩthenya ĩtatũ.
അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
18 Mũthenya wa ĩtatũ Jusufu akĩmeera atĩrĩ, “Tondũ ndĩ mwĩtigĩri Ngai-rĩ, ĩkai ũũ nĩguo mũtũũre muoyo:
മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‌വിൻ:
19 Angĩkorwo mũrĩ andũ ehokeku, ĩtĩkĩrai ũmwe wanyu aikare gũkũ njeera, na inyuĩ arĩa angĩ mũthiĩ mũtwarĩre andũ anyu ngano nĩ ũndũ wa ngʼaragu ĩrĩa marĩ nayo.
നിങ്ങൾ പരമാൎത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കാരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ.
20 No rĩrĩ, no nginya mũndehere mũrũ wa thoguo ũcio mũnini biũ, nĩgeetha ciugo cianyu ciĩtĩkĩrĩke kũna atĩ nĩ cia ma, na nĩguo mũtigakue.” Nao magĩĩka o ũguo.
എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു.
21 Nao makĩĩrana atĩrĩ, “Ti-itherũ tũraherithio nĩ ũndũ wa mũrũ wa ithe witũ. Nĩtuonire ũrĩa aarĩ na thĩĩna rĩrĩa atũthaithaga tũhonokie muoyo wake, no tũkĩrega kũmũigua; na no kĩo tũnyiitĩtwo nĩ thĩĩna ũyũ.”
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു.
22 Rubeni akĩmacookeria atĩrĩ, “Githĩ ndiamwĩrire mũtikehĩrie kamwana kau? No inyuĩ mũkĩrega gũũthikĩrĩria! Rĩu no nginya tũrĩhio thakame yake.”
അതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
23 No matiamenyaga atĩ Jusufu nĩaiguaga ũrĩa moigaga, tondũ we aatũmagĩra mũtabuti akĩmaarĩria.
യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല.
24 Jusufu akĩmahutatĩra akĩmeherera, akĩambĩrĩria kũrĩra; ningĩ agĩcooka agĩthiĩ akĩmaarĩria rĩngĩ. Akĩnyiitithia Simeoni akĩeherio harĩo na akĩohwo makĩonaga.
അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു.
25 Jusufu agĩathana makũnia mao maiyũrio ngano, na betha cia o mũndũ icookio ikũnia-inĩ rĩake, na maheo rĩĩgu wa rũgendo. Thuutha wa gwĩkĩrwo maũndũ macio,
അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവൎക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവൎക്കു ചെയ്തുകൊടുത്തു.
26 makĩigĩrĩra ndigiri ciao mĩrigo ĩyo ya ngano na makiumagara.
അവർ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.
27 Harĩa maarũgamire mararĩrĩre-rĩ, ũmwe wao agĩtumũra ikũnia rĩake ahe ndigiri yake irio, nake akĩona betha ciake hau mũromo-inĩ wa ikũnia rĩake.
വഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാക്കു അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,
28 Akĩĩra ariũ a ithe atĩrĩ, “Haiya, nĩnjookeirio betha ciakwa; ĩ ici haha ikũnia-inĩ rĩakwa.” Ngoro ciao ikĩnyiitwo nĩ ihooru na makĩrorana makĩinainaga, makĩũrania atĩrĩ, “Nĩ atĩa ũũ Ngai atwĩkĩte?”
തന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളൎന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
29 Na rĩrĩa maakinyire kũrĩ ithe wao Jakubu kũu bũrũri wa Kaanani-rĩ, makĩmwĩra maũndũ marĩa mothe monete. Makĩmwĩra atĩrĩ,
അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു:
30 “Mũndũ ũrĩa mwathi wa bũrũri ũcio aatwarĩirie na ũũru mũingĩ na agĩtũtua ta twathiĩte gũthigaana bũrũri ũcio.
ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
31 No ithuĩ tũkĩmwĩra atĩrĩ, ‘Ithuĩ tũrĩ andũ ehokeku; tũtirĩ athigaani.
ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാൎത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല.
32 Twarĩ andũ ikũmi na eerĩ, ariũ a mũthuuri ũmwe. Ũmwe ndarĩ ho, na ũrĩa mũnini biũ arĩ na ithe witũ kũu Kaanani.’
ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു.
33 “Ningĩ mũndũ ũcio mwathi wa bũrũri agĩtwĩra atĩrĩ, ‘Gĩkĩ nĩkĩo gĩgũtũma menye kana mũrĩ andũ ehokeku: Ndigĩrai mũrũ wa thoguo ũmwe gũkũ, muoe irio mũthiĩ mũcitwarĩre andũ a nyũmba cianyu acio marĩ na ngʼaragu.
അതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാൎത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.
34 No mũndehere mũrũ wa thoguo ũrĩa mũnini biũ na noguo ngaamenya atĩ mũtirĩ athigaani, mũrĩ andũ ehokeku. Hĩndĩ ĩyo nĩngamũcookeria mũrũ wa thoguo, na nĩmũgetĩkĩrio kuonjorithagia bũrũri-inĩ ũyũ.’”
നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാൎത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.
35 Na rĩrĩa moonoragia makũnia mao-rĩ, o mũndũ agĩkora kĩohe kĩa betha ciake ikũnia-inĩ rĩake! Nao na ithe wao mona ciohe icio cia mbeeca, makĩmaka.
പിന്നെ അവർ ചാക്കു ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
36 Ithe wao Jakubu akĩmeera atĩrĩ, “Mũrĩ kũũniinĩra ciana ciakwa. Jusufu ndarĩ ho, na Simeoni ndarĩ ho, na rĩu mũrenda kuoya Benjamini. Maũndũ maya mothe nĩ niĩ mokĩrĩire!”
അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നേ എന്നു പറഞ്ഞു.
37 Hĩndĩ ĩyo Rubeni akĩĩra ithe atĩrĩ, “Nĩũkooraga ariũ akwa eerĩ ingĩkaaga gũcookia Benjamini harĩwe. Reke akorwo ũmenyereri-inĩ wakwa, na nĩngamũcookia.”
അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
38 No Jakubu akiuga atĩrĩ, “Mũrũ wakwa ndegũikũrũka athiĩ na inyuĩ; mũrũ wa nyina nĩ mũkuũ na nowe wiki ũtigarĩte. Angĩnyiitwo nĩ mũtino mũna rũgendo-inĩ rũu mũrathiĩ-rĩ, mwatũma mbuĩ ici ciakwa ithiĩ mbĩrĩra-inĩ na kĩeha.” (Sheol h7585)
എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു. (Sheol h7585)

< Kĩambĩrĩria 42 >