< Kĩambĩrĩria 39 >
1 Na rĩrĩ, Jusufu nĩaikũrũkirio o nginya bũrũri wa Misiri. Nake Potifaru, Mũmisiri ũmwe wa anene a Firaũni, na mũrũgamĩrĩri wa arangĩri a Firaũni, akĩmũgũra kuuma kũrĩ Aishumaeli arĩa maamũtwarĩte kũu.
൧എന്നാൽ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ അവനെ വിലയ്ക്കു വാങ്ങി.
2 Nake Jehova aarĩ hamwe na Jusufu, nake akĩgaacĩra, na agĩtũũra nyũmba-inĩ ya Mũmisiri ũcio mwathi wake.
൨യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ വസിച്ചു.
3 Na rĩrĩa mwathi wake onire atĩ Jehova aarĩ hamwe nake, na atĩ Jehova nĩatũmĩte Jusufu agaacĩre maũndũ-inĩ mothe marĩa ekaga-rĩ,
൩യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്റെ പ്രവൃത്തികൾ യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.
4 Jusufu agĩĩtĩkĩrĩka maitho-inĩ make na agĩtuĩka wa kũmũtungatĩra. Potifaru akĩmũtua mũrori wa nyũmba yake na akĩmwĩhokera ũmenyereri wa kĩrĩa gĩothe aarĩ nakĩo.
൪അതുകൊണ്ട് പോത്തീഫറിനു യോസേഫിനോട് ഇഷ്ടം തോന്നി; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു.
5 Kuuma hĩndĩ ĩrĩa aamũtuire mũrori wa nyũmba yake na kĩrĩa gĩothe aarĩ nakĩo, Jehova akĩrathima nyũmba ya Mũmisiri ũcio nĩ ũndũ wa Jusufu. Kĩrathimo kĩa Jehova kĩarĩ igũrũ wa indo ciothe cia Potifaru, iria ciarĩ nyũmba o na iria ciarĩ mũgũnda.
൫അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം ഈജിപ്റ്റുകാരന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
6 Nĩ ũndũ ũcio agĩtigĩra Jusufu indo ciothe iria aarĩ nacio acimenyagĩrĩre; rĩrĩa rĩothe Jusufu aarĩ mũrũgamĩrĩri-rĩ, Potifaru ndarũmbũyanagia na kĩndũ o nakĩ tiga o irio iria aarĩĩaga. Na rĩrĩ, Jusufu aarĩ mũthaka na wa mwĩrĩ mwega,
൬അവൻ തനിക്കുള്ളതെല്ലാം യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
7 na thuutha wa ihinda, mũtumia wa mwathi wake akĩmwĩrirĩria, akĩmwĩra atĩrĩ, “Ũka ũkome na niĩ!”
൭യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: “എന്നോടുകൂടെ ശയിക്ക” എന്ന് അവൾ പറഞ്ഞു.
8 No Jusufu akĩrega. Akĩmwĩra atĩrĩ, “Niĩ ndĩ mũrori-rĩ, mwathi wakwa ndarũmbũyanagia na kĩndũ o nakĩ kĩa nyũmba, indo iria ciothe arĩ nacio nĩanjĩĩhokeire ndĩcimenyagĩrĩre.
൮അവൻ അതിന് വിസമ്മതിച്ചു യജമാനന്റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
9 Gũtirĩ mũndũ ũngĩ mũnene nyũmba ĩno ũngĩrĩte. Mwathi wakwa ndangirĩrĩirie kĩndũ o nakĩ, tiga wee wiki, tondũ ũrĩ mũtumia wake. Ndaakĩhota atĩa gwĩka ũndũ ta ũyũ wa waganu njĩhĩrie Ngai?”
൯ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു.
10 Na o na gũtuĩka nĩaringagĩrĩria Jusufu mũthenya o mũthenya akome nake-rĩ, Jusufu nĩaregire gũkoma nake o na kana gũkorwo hamwe nake.
൧൦അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല.
11 No mũthenya ũmwe Jusufu nĩaingĩrire nyũmba kũruta wĩra wake, na gũtiarĩ ndungata o na ĩmwe ya nyũmba yarĩ kũu thĩinĩ.
൧൧ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.
12 Mũtumia ũcio akĩnyiita nguo ya Jusufu, akĩmwĩra atĩrĩ, “Ũka ũkome na niĩ!” No Jusufu agĩtiga nguo yake guoko-inĩ kwa mũtumia ũcio, akiuma nyũmba akĩũra.
൧൨അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.
13 Na rĩrĩa mũtumia ũcio onire atĩ Jusufu nĩatiga nguo yake guoko-inĩ gwake na oora-rĩ,
൧൩അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,
14 agĩĩta ndungata cia nyũmba yake, agĩciĩra atĩrĩ, “Ta kĩonei Mũhibirania ũyũ aarehirwo kũrĩ ithuĩ nĩgeetha atũnyarare! Egũũkĩte haha nĩguo akome na niĩ, na niĩ ndakaya.
൧൪അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടി ശയിക്കുന്നതിനു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.
15 Na rĩrĩa aigua ngĩkaya ndeithio, aatiga nguo yake haha, oima nyũmba na oora.”
൧൫ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടു കളഞ്ഞിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു.
16 Nake agĩikara na nguo ĩyo nginya rĩrĩa mwathi wa Jusufu aainũkire.
൧൬യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു.
17 Nake mũtumia ũcio akĩmũhe rũgano rũu, akĩmwĩra atĩrĩ, “Ngombo ĩrĩa ya Mũhibirania, ĩrĩa watũreheire ĩgũũkĩte kũrĩ niĩ kũnyarara.
൧൭അവനോട് അവൾ അതുപോലെ തന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്റെ അടുക്കൽ വന്നു.
18 No rĩrĩa njugire mbu ndeithio, yatiga nguo ĩno harĩ niĩ, yoima nyũmba na yora.”
൧൮ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.
19 Rĩrĩa mwathi wa Jusufu aiguire rũgano rũu aaheirwo nĩ mũtumia wake, rĩrĩa aamwĩrire, “Ũguo nĩguo ngombo yaku ĩnjĩkire,” agĩcinwo nĩ marakara.
൧൯“അങ്ങയുടെ ദാസൻ ഇങ്ങനെ എന്നോട് ചെയ്തു” എന്നു തന്റെ ഭാര്യ പറഞ്ഞവാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു.
20 Nake mwathi wa Jusufu akĩnyiita Jusufu akĩmũikia njeera, kũndũ kũrĩa gwaikagio andũ arĩa oohe a mũthamaki. No hĩndĩ ĩyo Jusufu aarĩ kũu njeera-rĩ,
൨൦യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.
21 Jehova aarĩ hamwe nake; akĩmũtuga na agĩtũma etĩkĩrĩke maitho-inĩ ma mũnene wa njeera.
൨൧എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോട് ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി.
22 Nĩ ũndũ ũcio mũnene wa njeera agĩtua Jusufu mũrori wa arĩa othe moohetwo njeera, na agĩtuuo mũmenyereri wa maũndũ mothe marĩa meekagwo kũu.
൨൨കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ എല്ലാ പ്രവൃത്തികൾക്കും അവൻ വിചാരകനായിരുന്നു.
23 Mũnene ũcio wa njeera ndaarũmbũyagia ũndũ o na ũmwe wa marĩa maamenyagĩrĩrwo nĩ Jusufu, tondũ Jehova aarĩ hamwe na Jusufu na akĩmũhe ũgaacĩru maũndũ-inĩ mothe marĩa ekaga.
൨൩യഹോവ അവനോടുകൂടി ഇരുന്ന് അവൻ ചെയ്ത സകലതും സഫലമാക്കിയതിനാൽ അവന്റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.