< Kĩambĩrĩria 26 >

1 Na rĩrĩ, nĩ kwagĩire ngʼaragu ĩngĩ bũrũri-inĩ ũcio, tiga ĩrĩa ya mbere ya hĩndĩ ya Iburahĩmu, nake Isaaka agĩthiĩ Gerari kũrĩ Abimeleku mũthamaki wa Afilisti.
അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
2 Jehova akiumĩrĩra Isaaka, akĩmwĩra atĩrĩ, “Ndũgaikũrũke ũthiĩ Misiri; tũũra bũrũri o ũrĩa ndĩrĩkwĩra ũtũũre.
യഹോവ അവന് പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തതെന്തെന്നാൽ: “ഈജിപ്റ്റിലേക്കു പോകരുത്; ഞാൻ നിന്നോട് കല്പിക്കുന്ന ദേശത്തു വസിക്കുക.
3 Ikara bũrũri-inĩ ũyũ kwa ihinda, na nĩngũkorwo hamwe nawe na nĩngũkũrathima. Nĩgũkorwo nĩwe na njiaro ciaku ngũhe mabũrũri maya mothe na hingie mwĩhĩtwa ũrĩa ndehĩtire kũrĩ thoguo Iburahĩmu.
ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം മുഴുവൻ തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
4 Nĩngatũma njiaro ciaku cingĩhe ta njata cia matu-inĩ na nĩngamahe mabũrũri maya mothe, na nĩ ũndũ wa rũciaro rwaku, ndũrĩrĩ ciothe cia thĩ nĩikarathimwo,
അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട്
5 tondũ Iburahĩmu nĩanjathĩkĩire na akĩrũmia ũrĩa ndendaga, akĩrũmĩrĩra maathani makwa, na matuĩro makwa ma kũrũmĩrĩrwo, na mawatho makwa.”
ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും”.
6 Nĩ ũndũ ũcio Isaaka agĩikara o kũu Gerari.
അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.
7 Rĩrĩa andũ a kũu maamũririe ũhoro wa mũtumia wake-rĩ, we akiuga atĩrĩ, “Nĩ mwarĩ wa baba,” tondũ nĩetigĩrire kuuga, “Nĩ mũtumia wakwa.” Eeciiririe atĩrĩ, “Andũ a gũkũ mahota kũnjũraga nĩ ũndũ wa Rebeka, tondũ aarĩ mũthaka.”
ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോട് ചോദിച്ചു; “അവൾ എന്റെ സഹോദരി” എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളായതുകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തംതന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു.
8 Na thuutha wa Isaaka arĩkĩtie gũikara kũu kahinda karaihu-rĩ, Abimeleku mũthamaki wa Afilisti nĩacũthĩrĩirie nja na ndirica, nake akĩona Isaaka akĩhambata mũtumia wake Rebeka.
അവൻ അവിടെ ഏറെക്കാലം ജീവിച്ചശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ സല്ലപിക്കുന്നതു കണ്ടു.
9 Nĩ ũndũ ũcio Abimeleku agĩtũmanĩra Isaaka, akĩmũũria atĩrĩ, “Ti-itherũ ũyũ nĩ mũtumia waku! Nĩ kĩĩ gĩatũmire uuge atĩ, ‘Ũyũ nĩ mwarĩ wa baba’?” Isaaka akĩmũcookeria atĩrĩ, “Tondũ ndeciiririe ndahota kũũragwo nĩ ũndũ wake.”
അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്? എന്നു ചോദിച്ചതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിക്കുവാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു.
10 Ningĩ Abimeleku akĩmũũria atĩrĩ, “Nĩ atĩa ũguo ũtwĩkĩte? Ĩ mũndũ mũrũme ũmwe wa gũkũ angĩrakorirwo akomete na mũtumia waku, nawe ũgĩtũme tũnyiitwo nĩ ihĩtia?”
൧൦അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിക്കുവാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
11 Nĩ ũndũ ũcio Abimeleku akĩruta watho kũrĩ andũ othe, akiuga atĩrĩ, “Mũndũ o na ũrĩkũ ũngĩthĩĩnia mũndũ ũyũ kana mũtumia wake no kũũragwo akooragwo.”
൧൧പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്ന് സകലജനത്തോടും കല്പിച്ചു.
12 Nake Isaaka akĩhaanda irio bũrũri ũcio, na mwaka o ro ũcio akĩgetha maita igana, tondũ Jehova nĩamũrathimire.
൧൨യിസ്ഹാക്ക് ആ ദേശത്തു വിതച്ചു; ആ വർഷംതന്നെ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
13 Nake Isaaka agĩtonga, naguo ũtonga wake ũgĩthiĩ o ũkĩingĩhaga o nginya agĩtonga mũno.
൧൩അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
14 Aarĩ na ndũũru nyingĩ cia mbũri na cia ngʼombe, na ndungata nyingĩ, o nginya Afilisti makĩmũiguĩra ũiru.
൧൪അവന് ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ട് ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി.
15 Tondũ ũcio, ithima iria ciothe ndungata cia ithe cienjete hĩndĩ ya ithe Iburahĩmu-rĩ, Afilisti magĩcithika, magĩciyũria tĩĩri.
൧൫എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
16 Ningĩ Abimeleku akĩĩra Isaaka atĩrĩ, “Ũkĩra ũthiĩ, ũtweherere, tondũ nĩũgĩĩte na hinya mũno gũtũkĩra.”
൧൬അബീമേലെക്ക് യിസ്ഹാക്കിനോട്: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനായിരിക്കുന്നത് കൊണ്ട് ഞങ്ങളെ വിട്ടുപോവുക” എന്നു പറഞ്ഞു.
17 Nĩ ũndũ ũcio Isaaka agĩthaama, akĩehera kũu, agĩthiĩ kwamba hema Gĩtuamba-inĩ kĩa Gerari, na agĩtũũra kuo.
൧൭അങ്ങനെ യിസ്ഹാക്ക് അവിടെനിന്ന് പുറപ്പെട്ട് ഗെരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
18 Isaaka agĩthikũria ithima iria cienjetwo hĩndĩ ya ithe Iburahĩmu, o icio Afilisti maathikĩte thuutha wa Iburahĩmu gũkua, na agĩciĩta marĩĩtwa o marĩa ithe aacihete.
൧൮തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേരു തന്നെ ഇട്ടു.
19 Na rĩrĩ, ndungata cia Isaaka nĩcienjire kũu gĩtuamba-inĩ na igĩkora gĩthima kĩa maaĩ mega kuo.
൧൯യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു അവിടെ നീരുറവുള്ള ഒരു കിണറ് കണ്ടു.
20 No rĩrĩ, arĩithi a Gerari makĩnegenania na arĩithi a Isaaka, makĩmeera atĩrĩ, “Maaĩ maya nĩ maitũ!” Nake agĩĩta gĩthima kĩu Eseku, tondũ nĩmakararanirie nake.
൨൦അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത്” എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ ആ കിണറിന് ഏശെക് എന്നു പേർവിളിച്ചു.
21 Ningĩ ndungata icio ciake ikĩenja gĩthima kĩngĩ, no-o nakĩo makĩnegenanĩria, nake Isaaka agĩgĩĩta Sitina.
൨൧അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ വഴക്കിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേരുവിളിച്ചു.
22 Nake agĩthaama kũu, agĩthiĩ akĩenja gĩthima kĩngĩ, na matianegenanirie na mũndũ. Nake agĩgĩĩta Rehobothu, akiuga atĩrĩ, “Rĩu Jehova nĩatũheete ũikaro mũiganu, na nĩtũgũtheeremera bũrũri-inĩ ũyũ.”
൨൨അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിന് രെഹോബോത്ത് എന്നു പേരിട്ടു.
23 Agĩcooka akiuma kũu, agĩthiĩ Birishiba.
൨൩അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.
24 Ũtukũ ũcio aakinyire kũu, Jehova akĩmuumĩrĩra, akĩmwĩra atĩrĩ, “Nĩ niĩ Ngai wa thoguo Iburahĩmu. Ndũkanetigĩre, tondũ ndĩ hamwe nawe; nĩngũkũrathima na nyingĩhie njiaro ciaku nĩ ũndũ wa Iburahĩmu ndungata yakwa.”
൨൪അന്ന് രാത്രി യഹോവ അവന് പ്രത്യക്ഷനായി: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
25 Isaaka agĩaka kĩgongona kũu, na agĩkaĩra rĩĩtwa rĩa Jehova. Akĩamba hema yake o kũu, nacio ndungata ciake ikĩenja gĩthima o kuo.
൨൫അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
26 Hĩndĩ ĩyo Abimeleku agĩthiĩ kũrĩ Isaaka oimĩte Gerari, marĩ na Ahuzathu ũrĩa wamũtaaraga, na Fikolu mũnene wa ita ciake.
൨൬അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സൈന്യാധിപനായ പീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു.
27 Isaaka akĩmooria atĩrĩ, “Muoka kũrĩ niĩ nĩkĩ, kuona atĩ nĩmwathũũrire na mũkĩnyingata?”
൨൭യിസ്ഹാക്ക് അവരോട്: “നിങ്ങൾ എന്തിന് എന്റെ അടുക്കൽ വന്നു? നിങ്ങൾ എന്നെ ദ്വേഷിച്ച് നിങ്ങളുടെ ഇടയിൽനിന്ന് പറഞ്ഞയച്ചതല്ലേ” എന്നു പറഞ്ഞു.
28 Nao makĩmũcookeria atĩrĩ, “Nĩtuonete hatarĩ nganja atĩ Jehova arĩ hamwe nawe, na nĩ ũndũ ũcio tuoiga atĩrĩ, ‘Nĩ kwagĩrĩire tũgĩe na mwĩhĩtwa wa ũiguano gatagatĩ gaitũ’: ĩĩ, gatagatĩ gaitũ nawe. Reke tũgĩe na kĩrĩkanĩro nawe,
൨൮അതിന് അവർ: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ട് നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു ഉടമ്പടിയുണ്ടായിരിക്കേണം.
29 atĩ ndũgatwĩka ũũru, o ta ũrĩa o na ithuĩ tũtaagũthĩĩnirie, no hĩndĩ ciothe twagwĩkaga wega, na tũgĩkumagaria ũthiĩ na thayũ. Na rĩu nĩũrathimĩtwo nĩ Jehova.”
൨൯ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്ക് ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ” എന്നു പറഞ്ഞു.
30 Isaaka akĩmarugithĩria iruga, nao makĩrĩa na makĩnyua.
൩൦അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനംചെയ്തു.
31 Mũthenya ũyũ ũngĩ, rũciinĩ tene, andũ acio na Isaaka makĩĩhĩtanĩra mwĩhĩtwa mũndũ na ũrĩa ũngĩ. Isaaka agĩcooka akĩmoimagaria, magĩĩthiĩra, makĩmũtiga na thayũ.
൩൧അവർ അതിരാവിലെ എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
32 Mũthenya o ro ũcio maathiire, ndungata cia Isaaka igĩũka, ĩkĩmwĩra ũhoro wa gĩthima kĩrĩa cienjete, ikiuga atĩrĩ, “Nĩtwakinyĩra maaĩ!”
൩൨ആ ദിവസം തന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറിന്റെ വിവരം അവനെ അറിയിച്ചു:
33 Nake agĩĩta gĩthima kĩu Shiba, na nginya ũmũthĩ itũũra rĩu rĩtũũraga rĩĩtagwo Birishiba.
൩൩“ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. അവൻ അതിന് ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേരാകുന്നു.
34 Esaũ aakinyia mĩaka mĩrongo ĩna, akĩhikia Judithi mwarĩ wa Beeri ũrĩa Mũhiti, o na ningĩ akĩhikia Basemathu mwarĩ wa Eloni ũrĩa Mũhiti.
൩൪ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
35 Nao magĩtuĩka kĩhumo gĩa kĩeha kũrĩ Isaaka na Rebeka.
൩൫ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനഹേതുവായി തീർന്നു.

< Kĩambĩrĩria 26 >