< Kĩambĩrĩria 18 >

1 Mũthenya ũmwe Jehova nĩ oimĩrĩire Iburahĩmu rĩrĩa aikarĩte mũromo-inĩ wa hema yake hakuhĩ na mĩtĩ ĩrĩa mĩnene ya mĩgandi ya Mamure, ihinda rĩa mĩaraho.
അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.
2 Na rĩrĩ, Iburahĩmu aatiira maitho-rĩ, akĩona andũ atatũ marũgamĩte o hakuhĩ nake. Rĩrĩa aamoonire, akĩhiũha akiuma mũromo-inĩ wa hema yake, agĩthiĩ kũmatũnga, na agĩturumithia ũthiũ wake thĩ.
അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:
3 Akiuga atĩrĩ, “Mwathi wakwa, angĩkorwo nĩndetĩkĩrĩka maitho-inĩ maku, ndũkahĩtũke ndungata yaku.
യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.
4 Reke tũũĩ tũnini tũrehwo, na inyuĩ inyuothe mwĩthambe magũrũ na mũhurũke kĩĩruru-inĩ kĩa mũtĩ ũyũ.
അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ.
5 Na niĩ thiĩ ndĩmũrehere kĩndũ gĩa kũrĩa, nĩgeetha mũcookwo nĩ hinya, kuona atĩ nĩmwagĩũka kwa ndungata yanyu, nĩguo mũcooke mwĩthiĩre.” Makĩmũcookeria atĩrĩ, “Nĩ wega mũno, ĩka o ũguo woiga.”
ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു.
6 Nĩ ũndũ ũcio Iburahĩmu akĩhiũha agĩthiĩ hema-inĩ kũrĩ Sara, akĩmwĩra atĩrĩ, “Oya ibaba ithatũ cia mũtu ũrĩa mũhinyu wega, ũũkande na ũruge mĩgate naihenya.”
നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.
7 Ningĩ Iburahĩmu agĩtengʼera rũũru-inĩ, agĩthuura njaũ njega na njororo, akĩmĩnengera ndungata, nayo ĩkĩmĩthĩnja naihenya.
അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു.
8 Ningĩ Iburahĩmu akĩmarehera iria imata na iria rĩa mwĩtha, na nyama cia njaũ ĩyo yathĩnjĩtwo, agĩciiga hau mbere yao. Nake akĩrũgama hakuhĩ nao mũtĩ-inĩ rĩrĩa maarĩĩaga.
പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.
9 Maarĩkia kũrĩa makĩmũũria atĩrĩ, “Sara mũtumia waku-rĩ, arĩ kũ?” Iburahĩmu akĩmacookeria atĩrĩ, “Arĩ kũũrĩa hema thĩinĩ.”
അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു.
10 Nake Jehova akiuga atĩrĩ, “Ti-itherũ nĩngooka kũrĩ we rĩngĩ hĩndĩ o ta ĩno mwaka ũyũ ũroka, na Sara mũtumia waku nĩagaciara kaana ga kahĩĩ.” Nake Sara nĩathikagĩrĩria arĩ hau mũromo-inĩ wa hema ĩrĩa yarĩ thuutha wa Iburahĩmu.
ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു.
11 Na rĩrĩ, Iburahĩmu na Sara maarĩ akũrũ na magatindĩka mĩaka yao ma, nake Sara akahĩtũkia mĩaka ya gũciara.
എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു.
12 Nĩ ũndũ ũcio, Sara agĩĩthekera, akĩĩyũria atĩrĩ, “Thuutha wa gũkũra ũũ-rĩ, na mwathi wakwa nĩ mũkũrũ-rĩ, no ngĩgĩe na gĩkeno kĩu?”
ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
13 Nake Jehova akĩũria Iburahĩmu atĩrĩ, “Nĩ kĩĩ gĩatũma Sara atheke na eyũrie, ‘Ti-itherũ no ngĩe na mwana ndĩ mũkũrũ ũguo?’
യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു?
14 Kaĩ kũrĩ ũndũ ũngĩrema Jehova? Mwaka ũyũ ũroka-rĩ, nĩngacooka ihinda rĩrĩa rĩamũre, nake Sara nĩagaciara kaana ga kahĩĩ.”
യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
15 Sara agĩĩtigĩra mũno, nĩ ũndũ ũcio akĩheenania, akiuga atĩrĩ, “Niĩ ndinatheka.” Nowe Jehova akiuga atĩrĩ, “Nĩ ma nĩwatheka.”
സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു.
16 Rĩrĩa andũ acio mookĩrire mathiĩ-rĩ, makĩerekera na Sodomu, nake Iburahĩmu agĩtwarana nao amoimagarie.
ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി.
17 Hĩndĩ ĩyo Jehova akĩĩyũria atĩrĩ, “No hithe Iburahĩmu ũrĩa ndĩrenda gwĩka?
അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‌വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?
18 Ti-itherũ Iburahĩmu nĩagatuĩka rũrĩrĩ rũnene na rwa hinya, na ndũrĩrĩ ciothe cia thĩ nĩikarathimwo nĩ ũndũ wake.
അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.
19 Nĩgũkorwo nĩndĩmũthuurĩte nĩgeetha onagĩrĩrie ciana ciake, na nyũmba yake, na arĩa magooka thuutha wake, kũrũmagia mĩthiĩre ya Jehova na ũndũ wa gwĩkaga ũrĩa kwagĩrĩire, na kĩhooto, nĩgeetha Jehova akaahingĩria Iburahĩmu ũrĩa aamwĩrĩire.”
യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.
20 Ningĩ Jehova akiuga atĩrĩ, “Mũkayo wĩgiĩ Sodomu na Gomora nĩ mũnene mũno, naguo wĩhia wao nĩ mũũru mũno.
പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.
21 Nĩ ũndũ ũcio niĩ nĩngũikũrũka thiĩ nyone kana ũũru ũrĩa mekĩte nĩũigana ikaya rĩrĩa rĩnginyĩire. Na aakorwo tiguo-rĩ, nĩngũmenya ũrĩa ngwĩka.”
ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു.
22 Nĩ ũndũ ũcio andũ acio makiuma hau magĩthiĩ merekeire Sodomu, no Iburahĩmu agĩtigwo arũgamĩte mbere ya Jehova.
അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു.
23 Nake Iburahĩmu agĩkuhĩrĩria Jehova akĩmũũria atĩrĩ, “Andũ arĩa athingu ũkũmaniinanĩria hamwe na arĩa aaganu?
അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?
24 Ĩ kũngĩkorwo kũrĩ na andũ mĩrongo ĩtano athingu itũũra-inĩ rĩu inene? Ti-itherũ no ũrĩniine na ndũrĩhonokie nĩ ũndũ wa andũ acio mĩrongo ĩtano athingu marĩ kuo?
പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?
25 Ũroaga gwĩka ũndũ ta ũcio, wa kũũraganĩria arĩa athingu hamwe na arĩa aaganu, arĩa athingu na arĩa aaganu ũmataranĩrie ũndũ ũmwe. Ũroaga gwĩka ũndũ ta ũcio! Mũtuanĩri ciira wa thĩ yothe-rĩ, githĩ ndagĩrĩirwo nĩ gwĩka ũrĩa kwagĩrĩire?”
ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ; നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?
26 Nake Jehova akiuga atĩrĩ, “Ingĩkora andũ mĩrongo ĩtano athingu kũu itũũra rĩu inene rĩa Sodomu-rĩ, nĩngũhonokia kũndũ kũu guothe nĩ ũndũ wao.”
അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു.
27 Ningĩ Iburahĩmu akĩaria rĩngĩ, akiuga atĩrĩ: “Rĩu tondũ nĩngĩĩũmĩrĩirie nginya ndaaria na Mwathani, o na gũtuĩka ndĩ o rũkũngũ na mũhu-rĩ, atĩrĩ,
പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ.
28 ĩ hangĩaga andũ atano a acio mĩrongo ĩtano athingu? Nĩ ũngĩniina itũũra rĩu inene rĩothe nĩ ũndũ wa kwaga acio atano?” Jehova akĩmwĩra atĩrĩ, “Ingĩkora andũ mĩrongo ĩna na atano kuo, ndikũrĩniina.”
അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
29 O rĩngĩ Iburahĩmu akĩmwarĩria akĩmũũria atĩrĩ, “Ĩ ũngĩkora andũ mĩrongo ĩna tu kuo?” Nake akiuga atĩrĩ, “Nĩ ũndũ wa acio mĩrongo ĩna-rĩ, ndikũrĩniina.”
അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
30 Ningĩ Iburahĩmu akiuga atĩrĩ, “Mwathani aroaga kũrakara, no areke njarie. Ĩ ũngĩkora andũ mĩrongo ĩtatũ kuo?” Nake akĩmũcookeria atĩrĩ, “Ndikũrĩniina ingĩkora andũ mĩrongo ĩtatũ kuo.”
അതിന്നു അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
31 Iburahĩmu akiuga atĩrĩ, “Rĩu tondũ nĩngĩĩũmĩrĩirie nginya ndaaria na Mwathani-rĩ, ĩ kũngĩoneka o andũ mĩrongo ĩĩrĩ kuo?” Nake Jehova akiuga atĩrĩ, “Nĩ ũndũ wa acio mĩrongo ĩĩrĩ, ndikũrĩniina.”
ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
32 Ningĩ akiuga atĩrĩ, “Mwathani aroaga kũrakara no areke njarie rĩngĩ rĩmwe. Ĩ kũngĩoneka o andũ ikũmi kuo?” Nake Jehova agĩcookia, akiuga atĩrĩ, “Nĩ ũndũ wa acio ikũmi-rĩ, ndikũrĩniina.”
അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
33 Rĩrĩa Jehova aarĩkirie kwaria na Iburahĩmu, agĩĩthiĩra, nake Iburahĩmu agĩcooka mũciĩ.
യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

< Kĩambĩrĩria 18 >