< Ezekieli 6 >

1 Kiugo kĩa Jehova nĩkĩanginyĩrĩire, ngĩĩrwo atĩrĩ,
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 “Mũrũ wa mũndũ, ngʼethera irĩma cia Isiraeli; cirathĩre ũhoro wa gũciũkĩrĩra,
“മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖംതിരിച്ച് അവർക്ക് വിരോധമായി പ്രവചിച്ചു പറയേണ്ടത്:
3 ũciĩre atĩrĩ: ‘Inyuĩ irĩma cia Isiraeli, iguai kiugo kĩa Mwathani Jehova. Ũũ nĩguo Mwathani Jehova ekwĩra irĩma na tũrĩma, na mĩkuru na cianda: Niĩ ngirie kũmũũkĩrĩra na rũhiũ rwa njora, na nyanange kũndũ kwanyu kũrĩa gũtũũgĩru.
“യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾക്കുവിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിങ്ങളുടെനേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികൾ നശിപ്പിക്കും.
4 Igongona cianyu nĩikamomorwo, na igongona cianyu cia gũcinĩrwo ũbumba ihehenjwo; na nĩngooragĩra andũ anyu hau mbere ya mĩhianano ĩyo yanyu.
നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
5 Nĩngaragania ciimba cia andũ a Isiraeli hau mbere ya mĩhianano ĩyo yao, na nĩngahurunja mahĩndĩ manyu gũthiũrũrũkĩria igongona cianyu.
ഞാൻ യിസ്രായേൽ മക്കളുടെ ശവങ്ങൾ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
6 Kũndũ kũrĩa guothe mũtũũraga, matũũra macio nĩmakanangwo, na kũndũ kũrĩa gũtũũgĩru kũmomorwo, nĩguo igongona cianyu ithũkio na cianangwo, nayo mĩhianano yanyu ĩhehenjwo na yũnũhwo, o na igongona cianyu cia gũcinĩrwo ũbumba imomorwo, na kĩrĩa mũthondekete kĩniinwo.
നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞ് ശൂന്യമാകുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകുകയും നിങ്ങളുടെ സൂര്യസ്തംഭങ്ങൾ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകുകയും ചെയ്യുവാൻ തക്കവിധം നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
7 Andũ anyu nĩmakooragĩrwo gatagatĩ-inĩ kanyu, na inyuĩ nĩmũkamenya atĩ niĩ nĩ niĩ Jehova.
നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
8 “‘No rĩrĩ, nĩ kũrĩ amwe ngaatigia, nĩgũkorwo amwe anyu nĩmakahonoka kũũragwo na rũhiũ rwa njora rĩrĩa mũgaakorwo mũhurunjũkĩire mabũrũri-inĩ na ndũrĩrĩ-inĩ.
എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിനു തെറ്റിപ്പോയവർ ജനതകളുടെ ഇടയിൽ നിങ്ങൾക്ക് ഉണ്ടാകേണ്ടതിന് ഞാൻ ഒരു ശേഷിപ്പിനെ വച്ചേക്കും.
9 Ningĩ marĩ ndũrĩrĩ-inĩ kũu matwarĩtwo marĩ atahe-rĩ, arĩa makaahonoka nĩmakandirikana. Nĩmakaririkana ũrĩa njiguithĩtio ũũru nĩ ngoro ciao cia ũtharia, iria iihutatĩire, na maitho mao marĩa makoretwo makĩĩrirĩria mĩhianano yao. Nĩmakemena nĩ ũndũ wa waganu ũrĩa mekĩte, na nĩ ũndũ wa ciĩko ciao ciothe irĩ magigi.
എന്നെ വിട്ടകന്ന് പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജനതകളുടെ ഇടയിൽവച്ച് എന്നെ ഓർക്കും; അവരുടെ സകലമ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങളാലും അവർക്ക് അവരോടു തന്നെ വെറുപ്പുതോന്നും.
10 Nao nĩmakamenya atĩ niĩ nĩ niĩ Jehova; niĩ ndiamamakagia tũhũ ngiuga atĩ nĩngamarehere mũtino ũyũ.
൧൦ഞാൻ യഹോവ എന്ന് അവർ അറിയും; ഈ അനർത്ഥം അവർക്ക് വരുത്തുമെന്ന് വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നത്”.
11 “‘Mwathani Jehova ekuuga atĩrĩ: Hũũra hĩ, na ũhũũrithie makinya thĩ, uugĩrĩrie uuge atĩrĩ, “Wũi!” Tondũ wa waganu wothe na ciĩko irĩ magigi cia nyũmba ya Isiraeli, nĩgũkorwo nĩmakooragwo na rũhiũ rwa njora, na ngʼaragu, na mũthiro.
൧൧യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽ ഗൃഹത്തിന്റെ ദോഷകരമായ സകലമ്ലേച്ഛതകളും നിമിത്തം നീ കൈകൊണ്ടടിച്ച്, കാൽ കൊണ്ട് ചവിട്ടി, ‘അയ്യോ കഷ്ടം!’ എന്ന് പറയുക; അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും;
12 Mũndũ ũrĩa ũtũũraga kũraya akooragwo nĩ mũthiro, nake ũrĩa ũrĩ gũkuhĩ ooragwo na rũhiũ rwa njora, nake ũrĩa ũkaahonoka atigare, akooragwo nĩ ngʼaragu. Ũguo nĩguo ngeeruta mangʼũrĩ makwa nao.
൧൨ദൂരത്തുള്ളവൻ മഹാമാരിയാൽ മരിക്കും; സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപെട്ടവനും ക്ഷാമത്താൽ മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.
13 Nao nĩmakamenya atĩ niĩ nĩ niĩ Jehova, rĩrĩa andũ magaakorwo moragĩtwo marĩ gatagatĩ-inĩ ka mĩhianano ĩyo yao mathiũrũrũkĩirie igongona ciao, na handũ hothe hatũũgĩru, na tũcũmbĩrĩ tuothe twa irĩma, na rungu rwa mũtĩ o wothe waraganĩtie honge, na rungu rwa mũgandi o wothe mũruru, kũndũ guothe kũrĩa maarutagĩra mĩhianano yao mahuti manungi wega.
൧൩അവർ അവരുടെ സകലവിഗ്രഹങ്ങൾക്കും സൗരഭ്യവാസന അർപ്പിച്ച, ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിൻകീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോൾ, ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
14 Na niĩ nĩngamatambũrũkĩria guoko ndĩmookĩrĩre, na ndũme bũrũri wanangĩke ũtiganĩrio, kuuma werũ-inĩ ũcio nginya Dibila, kũndũ guothe kũrĩa matũũrĩte. Hĩndĩ ĩyo nĩmakamenya atĩ niĩ nĩ niĩ Jehova.’”
൧൪ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും”.

< Ezekieli 6 >