< Ezekieli 20 >

1 Mwaka-inĩ wa mũgwanja, mũthenya wa ikũmi wa mweri wa gatano, athuuri amwe a Isiraeli magĩũka gũtuĩria ũhoro harĩ Jehova, nao magĩikara thĩ hau mbere yakwa.
ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.
2 Hĩndĩ ĩyo kiugo kĩa Jehova gĩkĩnginyĩrĩra ngĩĩrwo atĩrĩ:
അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
3 “Mũrũ wa mũndũ, arĩria athuuri a Isiraeli, ũmeere atĩrĩ, ‘Mwathani Jehova ekũũria atĩrĩ: Anga mũũkĩte gũtuĩria ũhoro harĩ niĩ? Ti-itherũ o ta ũrĩa niĩ ndũũraga muoyo-rĩ, ndingĩreka mũtuĩrie ũhoro harĩ niĩ, ũguo nĩguo Mwathani Jehova ekuuga.’
മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
4 “Nĩũkũmatuĩra ciira? Nĩũkũmatuĩra ciira, wee mũrũ wa mũndũ? Nĩ ũndũ ũcio marũithie, ũmeere maũndũ marĩ magigi marĩa meekagwo nĩ maithe mao,
മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:
5 ũmeere atĩrĩ, ‘Mwathani Jehova ekuuga ũũ: Mũthenya ũrĩa ndethuurĩire Isiraeli-rĩ, nĩndehĩtire harĩ njiaro cia andũ a nyũmba ya Jakubu njoete guoko na igũrũ, na ngĩmeguũrĩria kũu bũrũri wa Misiri. Ngĩmeera njoete guoko na igũrũ atĩrĩ, “Niĩ nĩ niĩ Jehova Ngai wanyu.”
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയൎത്തി സത്യംചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവൎക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയൎത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
6 Mũthenya ũcio ndehĩtire ngĩmeera atĩ nĩngamaruta bũrũri wa Misiri, ndĩmatware bũrũri ũrĩa niĩ ndĩmacarĩirie, bũrũri ũrĩ bũthi wa iria na ũũkĩ, bũrũri mũthaka gũkĩra mabũrũri mothe.
ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവൎക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സൎവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയൎത്തി സത്യംചെയ്തു.
7 Na niĩ ngĩmeera atĩrĩ, “O ũmwe wanyu-rĩ, nĩatigane na mĩhiano ĩyo mĩũru mũikaraga mũcũthĩrĩirie, na mũtige gwĩthaahia na mĩhianano ĩyo ya bũrũri wa Misiri. Niĩ nĩ niĩ Jehova Ngai wanyu.”
അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
8 “‘No rĩrĩ, nĩmanemeire, makĩaga gũũthikĩrĩria; matiatiganire na mĩhiano ĩyo mĩũru ĩrĩa maikaraga macũthĩrĩirie, o na matiatiganire na mĩhianano ĩyo ya bũrũri wa Misiri. Nĩ ũndũ ũcio ngiuga nĩngũmaitĩrĩria mangʼũrĩ makwa, na ndĩĩrute marakara nao marĩ o kũu bũrũri wa Misiri.
അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപം അവരിൽ നിവൎത്തിക്കും എന്നും അരുളിച്ചെയ്തു.
9 No ngĩĩka ũndũ, nĩ ũndũ wa rĩĩtwa rĩakwa nĩguo rĩtigathaahio maitho-inĩ ma ndũrĩrĩ icio maatũũranagia nacio, o icio cionire ngĩĩonithania kũrĩ andũ a Isiraeli na ũndũ wa kũmaruta bũrũri wa Misiri.
എങ്കിലും അവരുടെ ചുറ്റും പാൎക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവൎത്തിച്ചു.
10 Nĩ ũndũ ũcio ndaamatongoririe ngĩmaruta bũrũri wa Misiri, ngĩmarehe werũ-inĩ.
അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു.
11 Nĩndamaheire kĩrĩra kĩa watho wakwa wa kũrũmĩrĩrwo na ngĩmamenyithia mawatho makwa, nĩgũkorwo mũndũ ũrĩa ũrĩmaathĩkagĩra nĩagatũũrio nĩmo.
ഞാൻ എന്റെ ചട്ടങ്ങളെ അവൎക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
12 Ngĩcooka ngĩmahe Thabatũ ciakwa irĩ kĩmenyithia gatagatĩ gakwa nao, nĩgeetha mamenyage atĩ niĩ Jehova nĩndamatuire atheru.
ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവൎക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവൎക്കു കൊടുത്തു.
13 “‘No rĩrĩ, andũ acio a Isiraeli nĩmanemeire kũu werũ-inĩ. Matiarũmĩrĩire kĩrĩra kĩa watho wakwa wa kũrũmĩrĩrwo, na nĩmaregire mawatho makwa, o na gũtuĩka mũndũ ũrĩa ũmathĩkagĩra nĩagatũũrio nĩmo, na magĩthaahia Thabatũ ciakwa biũ. Nĩ ũndũ ũcio niĩ na niĩ ngiuga atĩrĩ, nĩngũmaitĩrĩria mangʼũrĩ makwa, ndĩmaniinĩre kũu werũ-inĩ.
യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
14 No ngĩĩka ũndũ nĩ ũndũ wa rĩĩtwa rĩakwa, nĩguo rĩtigathaahio maitho-inĩ ma ndũrĩrĩ icio cieyoneire na maitho ngĩmaruta kuo.
എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവൎത്തിച്ചു.
15 Ningĩ nĩndehĩtire njoete guoko na igũrũ o kũu werũ-inĩ, ngiuga ndikamakinyia bũrũri ũrĩa ndaamaheete, bũrũri ũrĩ bũthi wa iria na ũũkĩ, na bũrũri ũrĩa mwega gũkĩra mabũrũri mothe;
അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേൎന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
16 Ndeekire ũguo tondũ nĩmaregire mawatho makwa, na matiarũmĩrĩire watho wakwa wa kũrũmĩrĩrwo, na nĩmathaahirie Thabatũ ciakwa. Nĩgũkorwo ngoro ciao nĩcieheanĩte kũrĩ mĩhianano ĩyo yao.
ഞാൻ അവൎക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സൎവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയൎത്തി സത്യം ചെയ്തു.
17 No rĩrĩ, nĩndamaiguĩrĩire tha, ngĩaga kũmaananga kana kũmaniinĩra kũu werũ-inĩ.
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
18 Nĩnderire ciana ciao irĩ kũu werũ-inĩ atĩrĩ, “Tigai kũrũmĩrĩra irĩra cia watho wa maithe manyu, kana mũrũmĩrĩre mawatho mao, kana mwĩthaahie na mĩhianano yao.
ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
19 Niĩ nĩ niĩ Jehova Ngai wanyu; rũmagĩrĩrai kĩrĩra kĩa watho wakwa wa kũrũmĩrĩrwo, na mũmenyagĩrĩre mawatho makwa.
ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ;
20 Ikaragiai Thabatũ ciakwa irĩ theru, nĩguo ituĩke kĩmenyithia gatagatĩ gakwa na inyuĩ. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova Ngai wanyu.”
എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
21 “‘No rĩrĩ, ciana icio nĩcianemeire: Itiarũmĩrĩire kĩrĩra kĩa watho wakwa wa kũrũmĩrĩrwo, o na kana ikĩmenyerera kũrũmia mawatho makwa, o na gwakorwo mũndũ ũrĩa ũmathĩkagĩra nĩagatũũrio nĩmo, nĩciathaahirie Thabatũ ciakwa. Nĩ ũndũ ũcio ngiuga nĩngũciitĩrĩria mangʼũrĩ makwa, na ndũme marakara makwa maciũkĩrĩre kũu werũ-inĩ.
എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപം അവരിൽ നിവൎത്തിക്കും എന്നു അരുളിച്ചെയ്തു.
22 No nĩndagirĩrĩirie guoko gwakwa, na ngĩĩka ũndũ, nĩ ũndũ wa rĩĩtwa rĩakwa nĩguo rĩtigathaahio maitho-inĩ ma ndũrĩrĩ icio cieyoneire ngĩmaruta kuo.
എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവൎത്തിക്കയും ചെയ്തു.
23 Ningĩ nĩndehĩtire harĩo njoete guoko na igũrũ kũu werũ-inĩ, ngiuga atĩ nĩngamahurunjĩra ndũrĩrĩ-inĩ, na ndĩmaharaganĩrie mabũrũri-inĩ,
അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
24 tondũ matiathĩkĩire mawatho makwa, no nĩ kũrega maaregire kĩrĩra kĩa watho wakwa wa kũrũmĩrĩrwo na magĩthaahia Thabatũ ciakwa, namo maitho mao makĩĩrirĩria mĩhianano ya maithe mao.
ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയൎത്തി അവരോടു സത്യം ചെയ്തു.
25 Ngĩcooka ngĩmarekereria irĩra-inĩ iria itaarĩ njega, na mawatho marĩa matangĩmatũũria;
ഞാൻ അവൎക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു.
26 nĩndarekire mathaahio nĩ ũndũ wa iheo ciao, irĩ igongona rĩa mwana o wothe wa irigithathi, nĩguo ndũme maiyũrwo nĩ guoya mũnene, na mamenye atĩ niĩ nĩ niĩ Jehova.’
ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
27 “Nĩ ũndũ ũcio, wee mũrũ wa mũndũ, arĩria andũ a Isiraeli, ũmeere atĩrĩ, ‘Mwathani Jehova ekuuga ũũ: Thĩinĩ wa ũndũ ũyũ o naguo, maithe manyu nĩmanumire na ũndũ wa kũndirika:
അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
28 Rĩrĩa ndaamareehire bũrũri ũrĩa ndeehĩtire atĩ nĩngamahe, rĩrĩa moonire kĩrĩma o gĩothe kĩraihu kana mũtĩ o wothe warĩ na mathangũ, hau nĩho maarutĩire magongona mao, makĩruta magongona marĩa maatũmire ndakare, na makĩruta ũbumba wao ũrĩa mũnungi wega, o na magĩitanga maruta mao ma kũnyuuo.
അവൎക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യംചെയ്ത ദേശത്തേക്കു ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ: ഉയൎന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അൎപ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
29 Hĩndĩ ĩyo ngĩmooria atĩrĩ: Gĩtũmi gĩa kũndũ kũu gũtũũgĩru mũthiiaga nĩ kĩĩ?’” (Nakuo gwĩtagwo Bama nginya ũmũthĩ.)
നിങ്ങൾ പോകുന്ന പൂജാഗിരി എന്തു എന്നു ഞാൻ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേർ പറഞ്ഞുവരുന്നു.
30 “Nĩ ũndũ ũcio ĩra andũ a nyũmba ya Isiraeli atĩrĩ: ‘Ũũ nĩguo Mwathani Jehova ekuuga: Anga nĩmũgwĩthaahia o ta ũrĩa maithe manyu meekire, na makĩĩrirĩria mĩhiano yao mĩũru?
അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ മൎയ്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേൎന്നു പരസംഗം ചെയ്‌വാനും പോകുന്നുവോ?
31 Rĩrĩa mũkũruta iheo cianyu, mũkaruta igongona rĩa kũhĩtũkithĩria ariũ anyu mwaki-inĩ-rĩ, mũthiiaga na mbere na gwĩthaahia na mĩhianano yanyu yothe o nginya ũmũthĩ. Niĩ no ndĩmwĩtĩkĩrie mũtuĩrie ũhoro harĩ niĩ, inyuĩ andũ a nyũmba ya Isiraeli? Mwathani Jehova ekuuga atĩrĩ: Ti-itherũ o ta ũrĩa niĩ ndũũraga muoyo, ndingĩmwĩtĩkĩria mũtuĩrie ũhoro harĩ niĩ.
നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങൾ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ? നിങ്ങൾ ചോദിച്ചാൽ, എന്നാണ ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
32 “‘Inyuĩ mugaga atĩrĩ, “Ithuĩ tũkwenda gũtuĩka ta andũ a ndũrĩrĩ, ta kĩrĩndĩ kĩa mabũrũri ma gũkũ thĩ, arĩa matungatagĩra mĩtĩ na mahiga.” No maũndũ marĩa mwĩciirĩtie gũtirĩ hĩndĩ makaahinga.
നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങൾ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
33 Mwathani Jehova ekuuga atĩrĩ: Ti-itherũ o ta ũrĩa niĩ ndũũraga muoyo, ngaamwathaga na guoko kũrĩ hinya, na guoko gũtambũrũkĩtio, na mangʼũrĩ maitanĩrĩirio.
എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
34 Nĩngamũruta ndũrĩrĩ-inĩ na guoko kũrĩ hinya, na guoko gũtambũrũkĩtio, o na mangʼũrĩ maitanĩrĩirio, ndĩmũcookererie kuuma mabũrũri-inĩ marĩa mwahurunjirwo.
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാൻ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും.
35 Nĩngamũrehe werũ-inĩ wa ndũrĩrĩ, na kũu nĩkuo ngaamũtuĩra ciira tũkĩonanaga ũthiũ kwa ũthiũ.
ഞാൻ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
36 O ta ũrĩa ndaatuĩrĩire maithe manyu ciira kũu werũ-inĩ wa bũrũri wa Misiri-rĩ, ũguo noguo ngaamũtuĩra ciira, ũguo nĩguo Mwathani Jehova ekuuga.
മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
37 Nĩngamũrũmbũiya ngĩmũhĩtũkĩria rungu rwa rũthanju rwakwa, na nĩngamũrehe ndĩmuohanie na kĩrĩkanĩro gĩakwa.
ഞാൻ നിങ്ങളെ കോലിൻകീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉൾപ്പെടുത്തും.
38 Nĩngamũtheria, ndĩmwehererie andũ arĩa aremi na arĩa manjũkagĩrĩra. O na gũtuĩka nĩngamaruta bũrũri ũrĩa matũũraga-rĩ, matigatoonya bũrũri wa Isiraeli. Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova.
എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവർ ചെന്നു പാൎക്കുന്ന രാജ്യത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്തു അവർ കടക്കയില്ല; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
39 “‘No inyuĩ andũ a nyũmba ya Isiraeli-rĩ, ũũ nĩguo Mwathani Jehova ekuuga: Thiĩi mũndũ o mũndũ mũgatungatĩre mĩhianano yanyu! Ti-itherũ thuutha ũcio, nĩmũgathikĩrĩria na mũtigacooka gũthaahia rĩĩtwa rĩakwa itheru na iheo cianyu na mĩhianano yanyu.
യിസ്രായേൽഗൃഹമേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചെന്നു ഓരോരുത്തൻ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊൾവിൻ; എന്നാൽ പിന്നെത്തേതിൽ നിങ്ങൾ എന്റെ വാക്കു കേൾക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
40 Ũũ nĩguo Mwathani Jehova ekuuga: Nĩgũkorwo kĩrĩma-inĩ gĩakwa gĩtheru, kĩrĩma kĩrĩa kĩraihu gĩa Isiraeli, kũu bũrũri ũcio nĩkuo andũ a nyũmba yothe ya Isiraeli makaandungatagĩra, na kũu nĩkuo ngaametĩkĩrĩra. Kũu nĩkuo ngaabatario nĩ maruta manyu na iheo cianyu iria njega, o hamwe na magongona manyu mothe marĩa maamũre.
എന്റെ വിശുദ്ധപൎവ്വതത്തിൽ, യിസ്രായേലിന്റെ ഉന്നത പൎവ്വതത്തിൽ തന്നേ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു; അവിടെ ഞാൻ അവരെ സ്വീകരിക്കും; അവിടെ ഞാൻ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
41 Nĩngamwĩtĩkĩra ta mũrĩ ũbumba ũrĩ na mũtararĩko mwega, rĩrĩa ngamũruta ndũrĩrĩ-inĩ, ndĩmũcookererie kuuma mabũrũri-inĩ marĩa mwahurunjirwo, na nĩngeyonania atĩ ndĩ mũtheru gatagatĩ kanyu maitho-inĩ ma ndũrĩrĩ.
ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
42 Hĩndĩ ĩyo nĩmũkamenya atĩ niĩ nĩ niĩ Jehova, rĩrĩa ngaamũcookia bũrũri wa Isiraeli, bũrũri ũrĩa ndehĩtire njoete guoko na igũrũ atĩ nĩngaũhe maithe manyu.
നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യംചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
43 Mũrĩ kũu nĩmũkaririkana mĩtugo yanyu na ciĩko ciothe iria mwĩthaahĩtie nacio, na inyuĩ nĩmũkeemena nĩ ũndũ wa ũũru ũrĩa wothe mwaneeka.
അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഓൎക്കും; നിങ്ങൾ ചെയ്ത സകലദോഷവുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നേ വെറുപ്പുതോന്നും.
44 Nĩmũkamenya atĩ niĩ nĩ niĩ Jehova, rĩrĩa ngaamwĩka maũndũ macio nĩ ũndũ wa rĩĩtwa rĩakwa, no ti kũringana na mĩthiĩre yanyu mĩũru, na mĩtugo yanyu mĩũru, na maũndũ manyu mooru marĩa mwĩkaga, inyuĩ andũ a nyũmba ya Isiraeli, ũguo nĩguo Mwathani Jehova ekuuga.’”
യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികൾക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികൾക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാൻ നിങ്ങളോടു പ്രവൎത്തിക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
45 Ningĩ kiugo kĩa Jehova gĩkĩnginyĩrĩra, ngĩĩrwo atĩrĩ,
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
46 “Mũrũ wa mũndũ, roria ũthiũ waku mwena wa gũthini; hunjia ũhoro wa gũũkĩrĩra mwena wa gũthini, na ũrathe ũhoro wa gũũkĩrĩra mũtitũ wa bũrũri ũcio wa mwena wa gũthini.
മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു:
47 Ĩra mũtitũ ũcio wa mwena wa gũthini atĩrĩ: ‘Igua kiugo kĩa Jehova. Ũũ nĩguo Mwathani Jehova ekuuga: Ndĩ hakuhĩ gwakia mwaki thĩinĩ waku, naguo nĩũkaniina mĩtĩ yaku yothe, ĩrĩa mĩigũ nginya ĩrĩa mĩũmũ. Rũrĩrĩmbĩ rũu rũtikahoreka, na ũthiũ o wothe kuuma mwena wa gũthini nginya mwena wa gathigathini nĩũgaacinwo nĩruo.
യഹോവയുടെ വചനം കേൾക്ക; യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിനക്കു തീ വെക്കും; അതു നിന്നിൽ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.
48 Mũndũ o wothe nĩakoona atĩ niĩ Jehova nĩ niĩ ndĩwakĩtie; ndũkahoreka.’”
യഹോവയായ ഞാൻ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
49 Hĩndĩ ĩyo ngiuga atĩrĩ, “Hĩ! Mwathani Jehova. Maraaria ũhoro wakwa, makoiga atĩrĩ, ‘Githĩ to kwaria araaria na ngerekano?’”
അപ്പോൾ ഞാൻ: അയ്യോ, യഹോവയായ കൎത്താവേ, ഇവൻ മറപൊരുൾ അല്ലോ പറയുന്നതു എന്നു അവർ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.

< Ezekieli 20 >