< Thaama 8 >

1 Ningĩ Jehova akĩĩra Musa atĩrĩ, “Thiĩ kũrĩ Firaũni ũmwĩre atĩrĩ, ‘Jehova oigĩte ũũ: Rekereria andũ akwa mathiĩ, nĩgeetha makandungatĩre.
മോശെയോട് കല്പിച്ചത്: “നീ ഫറവോന്റെ അടുക്കൽ ചെന്ന് പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
2 Ũngĩrega kũmarekereria mathiĩ, nĩngũhũũra bũrũri waku wothe na mũthiro wa ciũra.
നീ അവരെ വിട്ടയയ്ക്കുവാൻ സമ്മതിക്കുകയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ട് ബാധിക്കും.
3 Rũũĩ rwa Nili rũkũiyũra ciũra. Igũũka ciambate o nginya nyũmba yaku ya ũthamaki o na nyũmba yaku ya toro o nginya ũrĩrĩ waku igũrũ, itoonye nyũmba cia anene aku, o na irũgĩrĩre andũ aku o ene, ikorwo kuo o na mariiko-inĩ maku na mĩharatĩ-inĩ ya gũkandĩrwo mũtu.
നദിയിൽ തവള അത്യധികമായി പെരുകും; അത് കയറി നിന്റെ അരമനയിലും കിടപ്പുമുറിയിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.
4 Ciũra icio ikũrũgĩrĩre na irũgĩrĩre andũ aku o na anene aku.’”
തവള നിന്റെമേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും”.
5 Ningĩ Jehova akĩĩra Musa atĩrĩ, “Ĩra Harũni atĩrĩ, ‘Tambũrũkia guoko gwaku na rũthanju igũrũ rĩa tũrũũĩ, na mĩtaro, na tũmaria, ũtũme ciũra ciũke bũrũri-inĩ wa Misiri.’”
യഹോവ പിന്നെയും മോശെയോട്: “ഈജിപ്റ്റിൽ തവള കയറുവാൻ നദികളിൻമേലും പുഴകളിൻമേലും കുളങ്ങളിൻമേലും വടിയോടുകൂടി കൈ നീട്ടുക എന്ന് നീ അഹരോനോട് പറയണം” എന്ന് കല്പിച്ചു.
6 Nĩ ũndũ ũcio Harũni agĩtambũrũkia guoko gwake igũrũ rĩa maaĩ ma bũrũri wa Misiri, nacio ciũra ikiumĩra ikĩiyũra bũrũri.
അങ്ങനെ അഹരോൻ ഈജിപ്റ്റിലെ എല്ലാ വെള്ളത്തിൻമേലും കൈ നീട്ടി, തവള കയറി ഈജിപ്റ്റ് ദേശം മൂടി.
7 No aringi ciama a bũrũri wa Misiri magĩĩka maũndũ o ta macio na ũndũ wa maũgĩ mao ma ũgo, o nao magĩtũma ciũra ciũke bũrũri wa Misiri.
മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, ഈജിപ്റ്റിൽ തവള കയറുമാറാക്കി.
8 Firaũni agĩĩta Musa na Harũni, akĩmeera atĩrĩ, “Hooyai Jehova anjehererie na ehererie andũ akwa ciũra ici, na nĩngũrekereria andũ anyu mathiĩ makarutĩre Jehova magongona.”
അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: “തവള എന്നെയും എന്റെ ജനത്തെയും വിട്ട് നീങ്ങേണ്ടതിന് യഹോവയോട് പ്രാർത്ഥിക്കുവിൻ. എന്നാൽ യഹോവയ്ക്ക് യാഗം അർപ്പിക്കുവാൻ ഞാൻ ജനത്തെ വിട്ടയയ്ക്കാം” എന്ന് പറഞ്ഞു.
9 Musa akĩĩra Firaũni atĩrĩ, “Wee nĩwe ngũhe gĩtĩĩo gĩa gũtua ihinda rĩa gũkũhoera, wee na anene aku o na andũ aku nĩguo inyuĩ na nyũmba cianyu mwehererwo nĩ ciũra, itigare o iria irĩ thĩinĩ wa Rũũĩ rwa Nili.”
മോശെ ഫറവോനോട്: “തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ട് നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന് ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനുംവേണ്ടി എപ്പോൾ പ്രാർത്ഥിക്കണം എന്ന് എനിക്ക് സമയം നിശ്ചയിച്ചാലും” എന്ന് പറഞ്ഞു.
10 Firaũni akiuga atĩrĩ, “Mũkaahooera rũciũ.” Nake Musa akĩmũcookeria atĩrĩ, “Nĩgũtuĩke ũguo woiga, nĩgeetha ũmenye atĩ gũtirĩ mũndũ ũhaana ta Jehova Ngai witũ.
൧൦“നാളെ” എന്ന് അവൻ പറഞ്ഞു; “ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്ന് നീ അറിയേണ്ടതിന് നിന്റെ വാക്കുപോലെ ആകട്ടെ;
11 Ciũra nĩcigũkweherera na ciehere nyũmba ciaku, cieherere anene aku na andũ aku; itigare o iria irĩ rũũĩ-inĩ rwa Nili.”
൧൧തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും” എന്ന് അവൻ പറഞ്ഞു.
12 Na rĩrĩa Musa na Harũni mehereire Firaũni, Musa agĩkaĩra Jehova ũhoro wĩgiĩ ciũra iria aarehithĩirie Firaũni.
൧൨അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് ഇറങ്ങി. ഫറവോന്റെ മേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോട് പ്രാർത്ഥിച്ചു.
13 Nake Jehova agĩĩka o ũrĩa Musa aahooete. Ciũra iria ciarĩ nyũmba, na iria ciarĩ nja na iria ciarĩ mĩgũnda igĩkua.
൧൩മോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
14 Ikĩũnganio ikĩigwo irũndo, nacio ikĩnungia bũrũri.
൧൪അവർ അതിനെ കൂമ്പാരങ്ങളായി കൂട്ടി; ദേശം നാറുകയും ചെയ്തു.
15 No rĩrĩa Firaũni onire atĩ marĩkũhoorerwo nĩ thĩĩna-rĩ, akĩũmia ngoro na akĩrega kũigua Musa na Harũni, o ta ũrĩa Jehova oigĩte.
൧൫എന്നാൽ ആശ്വാസം വന്നു എന്ന് ഫറവോൻ കണ്ടപ്പോൾ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി; അവരെ ശ്രദ്ധിച്ചതുമില്ല.
16 Ningĩ Jehova akĩĩra Musa atĩrĩ, “Ĩra Harũni atĩrĩ, ‘Tambũrũkia rũthanju rwaku ũgũthe rũkũngũ rũrĩa rũrĩ thĩ,’ na bũrũri-inĩ wothe wa Misiri-rĩ, rũkũngũ rũu rũgũtuĩka rwagĩ.”
൧൬അപ്പോൾ യഹോവ മോശെയോട്: “നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്കുക” എന്ന് അഹരോനോട് പറയുക. “അത് ഈജിപ്റ്റിൽ എല്ലായിടത്തും പേൻ ആയിത്തീരും” എന്ന് കല്പിച്ചു.
17 Nao magĩĩka ũguo; na rĩrĩa Harũni aatambũrũkirie guoko anyiitĩte rũthanju-rĩ, agũtha rũkũngũ naguo, rwagĩ rũgĩtambĩrĩra andũ na nyamũ. Rũkũngũ ruothe bũrũri-inĩ wa Misiri rũgĩtuĩka rwagĩ.
൧൭അവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടി കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അത് മനുഷ്യരുടെമേലും മൃഗങ്ങളിൻമേലും പേൻ ആയിത്തീർന്നു; ഈജിപ്റ്റിൽ എല്ലായിടത്തും നിലത്തിലെ പൊടിയെല്ലാം പേൻ ആയിത്തീർന്നു.
18 No hĩndĩ ĩrĩa aringi a ciama a bũrũri wa Misiri maageririe kũrehe rwagĩ na maũgĩ mao ma ũgo-rĩ, nĩmaremirwo. Naruo rwagĩ rũgĩtambĩrĩra andũ na nyamũ.
൧൮മന്ത്രവാദികളും അവരുടെ മന്ത്രവാദത്താൽ പേൻ ഉണ്ടാക്കുവാൻ അതുപോലെ ചെയ്തു; അവർക്ക് കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉണ്ടായതുകൊണ്ട് മന്ത്രവാദികൾ ഫറവോനോട്:
19 Aringi acio a ciama makĩĩra Firaũni atĩrĩ, “Ũyũ nĩ hinya wa kĩara kĩa Ngai.” No Firaũni akĩũmia ngoro akĩrega kũigua, o ta ũrĩa Jehova oigĩte.
൧൯“ഇത് ദൈവത്തിന്റെ വിരൽ ആകുന്നു” എന്ന് പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
20 Ningĩ Jehova akĩĩra Musa atĩrĩ, “Ũkĩra rũciinĩ tene, uumĩrĩre Firaũni agĩthiĩ Rũũĩ rwa Nili, ũmwĩre atĩrĩ, ‘Jehova ekuuga ũũ: Rekereria andũ akwa mathiĩ nĩgeetha makandungatĩre.
൨൦പിന്നെ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പാകെ നില്ക്കുക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോട് പറയേണ്ടത് എന്തെന്നാൽ: ‘യഹോവ ഇപ്രകാരം കല്പിക്കുന്നു: എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
21 Ũngĩaga kũreka mathiĩ-rĩ, ngũkũrehera mĩrumbĩ ya ngi, ndehere anene aku na andũ aku, o na ndĩcirehe nyũmba-inĩ cianyu. Nyũmba cia andũ a Misiri ikũiyũra ngi, o na ningĩ ciyũre thĩ kũrĩa guothe marĩ.
൨൧നീ എന്റെ ജനത്തെ വിട്ടയയ്ക്കുകയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെമേലും നിന്റെ ജനത്തിൻമേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. ഈജിപ്റ്റുകാരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ട് നിറയും.
22 “‘No rĩrĩ, mũthenya ũcio ngeeka ũndũ ũrĩ ngũrani bũrũri-inĩ wa Gosheni, kũrĩa andũ akwa matũũraga; gũtikagĩa na mĩrumbĩ ya ngi kũu, nĩgeetha ũmenye atĩ niĩ, Jehova, ndĩ bũrũri-inĩ ũyũ.
൨൨ഭൂമിയിൽ ഞാൻ തന്നെ യഹോവ എന്ന് നീ അറിയേണ്ടതിന് എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്ന് ഞാൻ നായീച്ച വരാതെ വേർതിരിക്കും.
23 Nĩngekĩra ngũũrani gatagatĩ ka andũ akwa na aku. Rũciũ nĩrĩo kĩama gĩkĩ gĩgekĩka.’”
൨൩എന്റെ ജനത്തിനും നിന്റെ ജനത്തിനും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും”.
24 Na ũguo noguo Jehova eekire. Ngi mĩrumbĩ mĩnene ikĩiyũra nyũmba ya ũthamaki ya Firaũni na igĩtoonya nyũmba cia anene ake, naguo bũrũri wa Misiri wothe ũkĩanangwo nĩ ngi icio.
൨൪യഹോവ അങ്ങനെ തന്നെ ചെയ്തു. ധാരാളം നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും ഈജിപ്റ്റിൽ എല്ലായിടത്തും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
25 Ningĩ Firaũni agĩĩta Musa na Harũni, akĩmeera atĩrĩ, “Thiĩi mũkarutĩre Ngai wanyu iruta gũkũ bũrũri-inĩ.”
൨൫അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു. “നിങ്ങൾ പോയി നിങ്ങൾ പാർക്കുന്ന ദേശത്തുവച്ച് തന്നെ നിങ്ങളുടെ ദൈവത്തിന് യാഗം കഴിക്കുവിൻ” എന്ന് പറഞ്ഞു.
26 No Musa akĩmwĩra atĩrĩ, “Gũtingĩagĩrĩra gwĩka ũguo. Magongona marĩa tũkũrutĩra Jehova Ngai witũ nĩ mekuoneka marĩ magigi nĩ andũ a Misiri. Tũngĩkĩruta magongona marĩ magigi maitho-inĩ mao-rĩ, githĩ matigũtũhũũra na mahiga nyuguto?
൨൬അതിന് മോശെ: “അങ്ങനെ ചെയ്തുകൂടാ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; ഈജിപ്റ്റുകാർക്ക് വെറുപ്പായുള്ളത് അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലേ?
27 No nginya tũthiĩ rũgendo rwa mĩthenya ĩtatũ werũ-inĩ tũkarutĩre Jehova Ngai witũ magongona, o ta ũrĩa atwathĩte.”
൨൭ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോട് കല്പിച്ചതുപോലെ ഞങ്ങൾ മൂന്ന് ദിവസത്തെ യാത്രാദൂരം മരുഭൂമിയിൽ പോയി അവന് യാഗം കഴിക്കണം” എന്ന് പറഞ്ഞു.
28 Firaũni akiuga atĩrĩ, “Nĩngũmũrekereria mũthiĩ mũkarutĩre Jehova Ngai wanyu magongona werũ-inĩ, no mũtigathiĩ kũraya mũno. Na rĩu, hooerai.”
൨൮അപ്പോൾ ഫറവോൻ: “നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മരുഭൂമിയിൽവച്ച് യാഗം കഴിക്കേണ്ടതിന് നിങ്ങളെ വിട്ടയയ്ക്കാം; പക്ഷേ, വളരെ ദൂരെ പോകരുത്; എനിക്കുവേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.
29 Musa agĩcookia atĩrĩ, “Ndaarĩkia kuuma harĩwe, nĩngũhooya Jehova, na rũciũ ngi nĩikoima kũrĩ Firaũni na anene ake, na andũ ake. No ũkĩmenyerere atĩ Firaũni ndageke ũndũ wa kũheenania rĩngĩ, na ũndũ wa kwaga kũrekereria andũ mathiĩ makarutĩre Jehova magongona.”
൨൯അതിന് മോശെ: “ഞാൻ നിന്റെ അടുക്കൽനിന്ന് പോയിട്ട് യഹോവയോട് പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോകും. പക്ഷേ യഹോവയ്ക്ക് യാഗം കഴിക്കുവാൻ ജനത്തെ വിട്ടയയ്ക്കാതെ ഫറവോൻ ഇനി വഞ്ചിക്കരുത്” എന്ന് പറഞ്ഞു.
30 Musa agĩkiuma harĩ Firaũni, akĩhooya Jehova,
൩൦അങ്ങനെ മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
31 nake Jehova agĩĩka ũrĩa Musa aamũhoire; nacio ngi ikĩeherera Firaũni, na anene ake, na andũ ake, na gũtirĩ ngi yatigarire.
൩൧യഹോവ മോശെയുടെ പ്രാർത്ഥനപോലെ ചെയ്തു: നായീച്ച ഒന്നുപോലും ഇല്ലാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ട് മാറിപ്പോയി.
32 No rĩrĩ, o na ihinda rĩĩrĩ Firaũni akĩũmia ngoro yake akĩrega kũrekereria andũ mathiĩ.
൩൨എന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.

< Thaama 8 >