< Thaama 20 >
1 Nake Ngai akĩaria ciugo ici ciothe, akiuga atĩrĩ:
൧ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
2 “Nĩ niĩ Jehova Ngai waku, ũrĩa wakũrutire bũrũri wa Misiri, kuuma bũrũri wa ũkombo.
൨“അടിമവീടായ ഈജിപ്റ്റിൽ നിന്ന് നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
3 “Ndũkanagĩe na ngai ingĩ tiga niĩ.
൩ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുതു.
4 “Ndũkanethondekere mũhianano mũicũhie wa mũhianĩre wa kĩndũ o gĩothe kĩrĩ kũũrĩa igũrũ kana gũkũ thĩ, kana kĩrĩ maaĩ-inĩ marĩa marĩ mũhuro wa thĩ.
൪ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിൽ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്.
5 Ndũkanacinamĩrĩre kana ũcihooe, nĩgũkorwo niĩ, Jehova Ngai waku, ndĩ Ngai ũrĩ ũiru, herithagia ciana nĩ ũndũ wa mehia ma maithe mao nginya rũciaro rwa gatatũ na rwa kana rwa andũ arĩa maathũire,
൫അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അനീതി കാണിക്കുന്ന പിതാക്കന്മാരുടെ ശിക്ഷ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ നിലനിൽക്കുകയും
6 no ngonania wendo kũrĩ njiarwa ngiri na ngiri cia andũ arĩa manyendete na magaathĩkĩra maathani makwa.
൬എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്ക് ആയിരം തലമുറവരെ ദയ കാണിക്കുകയും ചെയ്യുന്നു.
7 “Ndũkanagwete rĩĩtwa rĩa Jehova Ngai waku na itherũ, nĩgũkorwo Jehova ndagatua atĩ mũndũ ndehĩtie ũrĩa ũgwetaga rĩĩtwa rĩake na itherũ.
൭നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കും.
8 “Ririkanaga mũthenya wa Thabatũ ũwamũrage.
൮ശബ്ബത്ത് നാളിനെ ശുദ്ധീകരിക്കുവാൻ ഓർക്കുക.
9 Rutaga wĩra waku wothe mĩthenya ĩtandatũ,
൯ആറ് ദിവസം അദ്ധ്വാനിച്ച് നിന്റെ വേല ഒക്കെയും ചെയ്യുക.
10 no mũthenya wa mũgwanja nĩ Thabatũ ya Jehova Ngai waku. Mũthenya ũcio ndũkanarute wĩra o na ũrĩkũ, wee mwene, kana mũrũ-guo, kana mwarĩ-guo, kana ndungata yaku ya mũndũ mũrũme, kana ya mũndũ-wa-nja, kana ũhiũ waku, kana mũgeni ũrĩ gwaku mũciĩ.
൧൦ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്ന് നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.
11 Nĩgũkorwo Jehova ombire igũrũ na thĩ, na iria rĩrĩa inene na indo ciothe iria irĩ kuo, na mĩthenya ĩtandatũ, no akĩhurũka mũthenya wa mũgwanja. Nĩ ũndũ ũcio Jehova akĩrathima mũthenya ũcio wa Thabatũ, akĩwaamũra.
൧൧ആറ് ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ട് യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
12 “Tĩĩa thoguo na nyũkwa, nĩgeetha ũtũũre matukũ maingĩ bũrũri ũrĩa Jehova Ngai waku egũkũhe.
൧൨നിന്റെ ദൈവമായ യഹോവ നിനക്ക് തരുന്ന ദേശത്ത് നിനക്ക് ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.
16 “Ndũkanaigĩrĩre mũndũ ũrĩa ũngĩ kĩgeenyo.
൧൬കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത്.
17 “Ndũkanacumĩkĩre nyũmba ya mũndũ ũrĩa ũngĩ. Ndũkanacumĩkĩre mũtumia wa mũndũ ũngĩ, kana ũcumĩkĩre ndungata yake ya mũndũ mũrũme kana ya mũndũ-wa-nja, kana ndegwa yake kana ndigiri yake, o na kana kĩndũ gĩothe gĩake.”
൧൭കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്”.
18 Rĩrĩa andũ maiguire marurumĩ, na makĩona rũheni, na makĩigua coro ũkĩgamba, na makĩona kĩrĩma gĩgĩtoga ndogo, makĩinaina nĩ guoya. Magĩikara o haraaya,
൧൮ജനം എല്ലാം ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും കേൾക്കുകയും പർവ്വതം പുകയുന്നത് കാണുകയും ചെയ്തു; അത് കണ്ടപ്പോൾ അവർ ഭയന്നു വിറച്ചുകൊണ്ട് ദൂരത്ത് നിന്നു.
19 na makĩĩra Musa atĩrĩ, “Twarĩrie arĩ we, na nĩtũgũkũigua, no tiga kũreka twarĩrio nĩ Ngai, tũtigakue.”
൧൯അവർ മോശെയോട്: “നീ ഞങ്ങളോടു സംസാരിക്കുക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നു പറഞ്ഞു.
20 Musa akĩĩra andũ acio atĩrĩ, “Tigai gwĩtigĩra. Ngai okĩte kũmũgeria, nĩgeetha mũtũũre mwĩtigĩrĩte Ngai, mwagage kwĩhia.”
൨൦മോശെ ജനത്തോട്: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങൾ പാപം ചെയ്യാതിരിക്കുവാൻ അവനിലുള്ള ഭയം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത്” എന്ന് പറഞ്ഞു.
21 Andũ acio magĩgĩikara o haraaya, nowe Musa agĩthengerera harĩa haarĩ nduma ndumanu, harĩa Ngai aarĩ.
൨൧അങ്ങനെ ജനം ദൂരത്ത് നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്റെ അടുത്തുചെന്നു.
22 Ningĩ Jehova akĩĩra Musa atĩrĩ, “Ĩra andũ a Isiraeli ũndũ ũyũ: ‘Nĩmweyonera inyuĩ ene atĩ ndaaria na inyuĩ ndĩ o igũrũ:
൨൨അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: ഞാൻ സ്വർഗ്ഗത്തിൽനിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങൾ കണ്ടുവല്ലോ.
23 Mũtikanathondeke ngai ingĩ cia kũhooyagwo hamwe na niĩ; mũtikanethondekere ngai cia betha kana ngai cia thahabu.
൨൩എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുത്.
24 “‘Njakĩrai kĩgongona gĩa tĩĩri, na mũrutĩre ngʼondu na mbũri na ngʼombe cianyu ho irĩ magongona manyu ma njino na ma ũiguano. Kũrĩa guothe ngaatũma rĩĩtwa rĩakwa rĩtĩĩagwo, nĩndĩũkaga kũrĩ inyuĩ na ngamũrathima.
൨൪എനിക്ക് മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽവന്ന് നിന്നെ അനുഗ്രഹിക്കും.
25 Mũngĩnjakĩra kĩgongona kĩa mahiga, mũtigagĩake na mahiga marĩa maacũhie, nĩgũkorwo mũngĩgaatũmĩra kĩndũ gĩa gwacũhia nĩmũgagĩthaahia.
൨൫കല്ലുകൊണ്ട് എനിക്ക് യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അത് പണിയരുത്; നിന്റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അത് അശുദ്ധമാക്കും.
26 Mũtikanahaice kĩgongona gĩakwa na ngathĩ, nĩguo njaga yanyu ndĩkanonekanĩre ho.’
൨൬എന്റെ യാഗപീഠത്തിൽ നിന്റെ നഗ്നത കാണാതിരിക്കുവാൻ നീ അതിന്റെ പടികളിലൂടെ കയറരുത്.