< Thaama 19 >

1 Mweri wa gatatũ thuutha wa andũ a Isiraeli kuuma bũrũri wa Misiri, mũthenya o ũcio-rĩ, magĩkinya Werũ wa Sinai.
യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അവർ സീനായിമരുഭൂമിയിൽ എത്തി.
2 Thuutha wa kuuma Refidimu, magĩtoonya werũ wa Sinai, nao andũ a Isiraeli makĩamba hema ciao kũu werũ-inĩ, magũrũ-inĩ ma kĩrĩma kĩu kĩa Sinai.
അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ വന്നു. അവിടെ പർവ്വതത്തിന് മുമ്പിൽ പാളയമിറങ്ങി.
3 Ningĩ Musa akĩambata kĩrĩma-inĩ harĩ Ngai, nake Jehova akĩmwĩta arĩ kĩrĩma-inĩ, akĩmwĩra atĩrĩ, “Ũũ nĩguo ũkwĩra nyũmba ya Jakubu, na wĩre andũ a Isiraeli:
മോശെ ദൈവസന്നിധിയിൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽനിന്ന് അവനോട് കല്പിച്ചത്: “നീ യാക്കോബ് ഗൃഹത്തോട് പറയുകയും യിസ്രായേൽ മക്കളോട് അറിയിക്കുകയും ചെയ്യേണ്ടത്:
4 ‘Inyuĩ ene nĩmweyoneire ũrĩa Ndeekire bũrũri wa Misiri, o na ũrĩa ndahaanire ta ndamũkuuire na mathagu ma nderi, ngĩmũrehe harĩ niĩ.
“ഞാൻ ഈജിപ്റ്റുകാരോട് ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്റെ അടുക്കൽ കൊണ്ടുവന്നതും നിങ്ങൾ കണ്ടുവല്ലോ.
5 Na rĩrĩ, mũngĩnjathĩkĩra biũ na mũmenyerere kĩrĩkanĩro gĩakwa-rĩ, gatagatĩ-inĩ ka ndũrĩrĩ ciothe, inyuĩ mũgaatuĩka andũ akwa a goro. O na gũtuĩka thĩ yothe nĩ yakwa-rĩ,
അതുകൊണ്ട് നിങ്ങൾ എന്റെ വാക്ക് കേട്ട് അനുസരിക്കുകയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്ക് സകല ജനതകളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; കാ‍രണം ഭൂമി ഒക്കെയും എനിക്കുള്ളതാണല്ലോ.
6 inyuĩ mũgaatuĩka ũthamaki wakwa wa athĩnjĩri-Ngai na rũrĩrĩ rwamũre.’ Ciugo icio nĩcio ũkwĩra andũ a Isiraeli.”
നിങ്ങൾ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽ മക്കളോട് പറയേണ്ട വചനങ്ങൾ ആകുന്നു”.
7 Nĩ ũndũ ũcio Musa agĩcooka, na agĩĩta athuuri arĩa matongoragia andũ, akĩmahe ũhoro wothe ũrĩa Jehova aamwathĩte ameere.
മോശെ വന്ന് ജനത്തിന്റെ മൂപ്പന്മാരെ വിളിച്ച്, യഹോവ തന്നോട് കല്പിച്ച ഈ വചനങ്ങളെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു.
8 Nao andũ acio magĩĩtĩkanĩria hamwe makiuga atĩrĩ, “Nĩtũgwĩka ũrĩa wothe Jehova oigĩte.” Nĩ ũndũ ũcio Musa agĩcookeria Jehova ũhoro ũrĩa moigire.
“യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും” എന്ന് ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്ക് യഹോവയെ അറിയിച്ചു.
9 Jehova akĩĩra Musa atĩrĩ, “Nĩngũũka kũrĩ inyuĩ ndĩ thĩinĩ wa itu itumanu, nĩgeetha andũ maanjigue ngĩaria nawe, nao nĩ megũtũũra makwĩhokete.” Musa agĩcooka akĩĩra Jehova ũrĩa andũ moigĩte.
യഹോവ മോശെയോട്: “ഞാൻ നിന്നോട് സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു” എന്ന് അരുളിച്ചെയ്തു, ജനത്തിന്റെ വാക്ക് മോശെ യഹോവയോട് അറിയിച്ചു.
10 Nake Jehova akĩĩra Musa atĩrĩ, “Thiĩ kũrĩ andũ ũmatherie ũmũthĩ na rũciũ. Meere mathambie nguo ciao,
൧൦യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ജനത്തിന്റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്കുക;
11 na makorwo mehaarĩirie mũthenya wa gatatũ, tondũ mũthenya ũcio Jehova nĩagaikũrũka igũrũ rĩa Kĩrĩma gĩa Sinai andũ othe makĩonaga.
൧൧അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാംദിവസം യഹോവ സകലജനവും കാൺകെ സീനായി പർവ്വതത്തിൽ ഇറങ്ങും.
12 Ĩkĩra mĩhaka ĩthiũrũrũkĩrie kĩrĩma, na ũmeere ũũ, ‘Mwĩmenyererei mũtikahaice kĩrĩma kana mũhutie magũrũ-inĩ ma kĩo. Ũrĩa wothe ũkaahutia kĩrĩma ti-itherũ nĩakooragwo.
൧൨ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അതിരിൽ തൊടാതെയും സൂക്ഷിക്കണം എന്നു പറഞ്ഞ് നീ അവർക്കായി ചുറ്റും അതിര് തിരിക്കണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കണം.
13 Ti-itherũ nĩakahũũrwo na mahiga nyuguto, kana arathwo na mĩguĩ; hatirĩ guoko gũkaamũhutia. Ndagetĩkĩrio atũũre muoyo, arĩ mũndũ kana nyamũ.’ No rĩrĩa coro wa rũhĩa rwa ndũrũme ũrĩgamba, no rĩo marĩhaica kĩrĩma igũrũ.”
൧൩ആരും അവനെ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന് അടുത്തുവരട്ടെ”.
14 Thuutha wa Musa gũikũrũka oimĩte kĩrĩma-inĩ agĩthiĩ kũrĩ andũ, akĩmatheria, nao magĩthambia nguo ciao.
൧൪മോശെ പർവ്വതത്തിൽനിന്ന് ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.
15 Ningĩ akĩmeera atĩrĩ, “Mwĩhaarĩriei nĩ ũndũ wa mũthenya wa gatatũ. Mũtigakome na andũ-a-nja.”
൧൫അവൻ ജനത്തോട്: “മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിക്കുവിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത്” എന്നു പറഞ്ഞു.
16 Rũciinĩ rwa mũthenya wa gatatũ, gũkĩgĩa ngwa o na heni, na itu itumanu rĩgĩikara igũrũ rĩa kĩrĩma, gũkĩiguuo mũgambo mũnene wa coro. Andũ othe arĩa maarĩ kambĩ, makĩinaina.
൧൬മൂന്നാംദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം എല്ലാവരും നടുങ്ങി.
17 Hĩndĩ ĩyo Musa agĩtongoria andũ kuuma kambĩ magacemanie na Ngai, nao makĩrũgama magũrũ-inĩ ma kĩrĩma.
൧൭ദൈവത്തെ എതിരേല്ക്കുവാൻ മോശെ ജനത്തെ പാളയത്തിൽനിന്ന് പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തു നിന്നു.
18 Kĩrĩma gĩa Sinai kĩahumbĩrĩtwo nĩ ndogo, tondũ Jehova aikũrũkire igũrũ wakĩo arĩ mwaki-inĩ. Nayo ndogo ĩgĩtoogororoka kuuma igũrũ rĩa kĩrĩma ta ndogo ĩkuuma riiko-inĩ inene; nakĩo kĩrĩma gĩgĩthingitha na hinya,
൧൮യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അത് മുഴുവനും പുകകൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
19 naguo mũgambo wa coro ũgĩkĩrĩrĩria kũneneha. Nake Musa akĩaria, naguo mũgambo wa Ngai ũkĩmũcookeria.
൧൯കാഹളധ്വനി ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.
20 Jehova agĩikũrũka igũrũ rĩa Kĩrĩma gĩa Sinai na agĩĩta Musa ahaice kũu kĩrĩma igũrũ. Nĩ ũndũ ũcio Musa akĩhaica,
൨൦യഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്ക് വിളിച്ചു; മോശെ കയറിച്ചെന്നു.
21 nake Jehova akĩmwĩra atĩrĩ, “Ikũrũka na ũkaanie andũ matikehatĩrĩrie kwambata gũũka kuona Jehova, nĩguo aingĩ ao matigakue.
൨൧യഹോവ മോശെയോട് കല്പിച്ചത്: “യഹോവയെ കാണേണ്ടതിന് ജനം യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിക്കുവാൻ നീ ഇറങ്ങിച്ചെന്ന് അവർക്ക് മുന്നറിയിപ്പ് നൽകുക.
22 O na athĩnjĩri-Ngai arĩa me gũthengerera Jehova, no nginya metherie kana Jehova amahithũkĩre, amaniine.”
൨൨യഹോവയുടെ അടുത്ത് വരുന്ന പുരോഹിതന്മാരും യഹോവ അവർക്ക് ഹാനി വരുത്താതിരിക്കേണ്ടതിന് തങ്ങളെ ശുദ്ധീകരിക്കട്ടെ”.
23 Musa akĩĩra Jehova atĩrĩ, “Andũ matingĩhaica Kĩrĩma gĩa Sinai tondũ we mwene nĩwatũkaanirie, ũgĩtwĩra atĩrĩ, ‘Ĩkĩra mũhaka ũthiũrũrũkĩrie kĩrĩma, na ũkĩamũre gĩtuĩke gĩtheru.’”
൨൩മോശെ യഹോവയോട്: “ജനത്തിന് സീനായി പർവ്വതത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന് അതിര് തിരിച്ച് അതിനെ ശുദ്ധമാക്കുക എന്ന് ഞങ്ങളോട് കർശനമായി കല്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
24 Jehova akĩmũcookeria atĩrĩ, “Ikũrũka, mwambate na Harũni. No athĩnjĩri-Ngai na andũ matikehatĩrĩrie kwambata mathiĩ kũrĩ Jehova kana amahithũkĩre amaniine.”
൨൪യഹോവ അവനോട്: “ഇറങ്ങിപ്പോകുക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്ക് നാശം വരുത്താതിരിക്കേണ്ടതിന് അവന്റെ അടുക്കൽ കയറുവാൻ അതിര് കടക്കരുത്.
25 Nĩ ũndũ ũcio Musa agĩikũrũka kũrĩ andũ acio, akĩmahe ũhoro ũcio.
൨൫അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.

< Thaama 19 >