< Thaama 10 >

1 Ningĩ Jehova akĩĩra Musa atĩrĩ, “Thiĩ kũrĩ Firaũni, nĩgũkorwo nĩnyũmĩtie ngoro yake na ngoro cia anene ake nĩgeetha ninge ciama ici ciakwa gatagatĩ-inĩ kao;
യഹോവ പിന്നെയും മോശെയോട്: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങൾ ചെയ്യേണ്ടതിനും,
2 nĩguo mũkeeraga ciana cianyu na ciana ciacio ũrĩa ndokĩrĩire andũ a Misiri, na ũrĩa ndaringire ciama ciakwa gatagatĩ-inĩ kao, nĩguo mũmenye atĩ niĩ nĩ niĩ Jehova.”
ഞാൻ ഈജിപ്റ്റിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യത്തിൽ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്ന് നിങ്ങൾ അറിയേണ്ടതിനും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു” എന്ന് കല്പിച്ചു.
3 Nĩ ũndũ ũcio Musa na Harũni magĩthiĩ kũrĩ Firaũni makĩmwĩra atĩrĩ, “Jehova Ngai wa Ahibirania ekuuga ũũ: ‘Ũgũikara nginya rĩ ũregete kũnjĩnyiihĩria? Rekereria andũ akwa mathiĩ, nĩgeetha makandungatĩre.
അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അവനോട് പറഞ്ഞതെന്തെന്നാൽ: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ സന്നിധിയിൽ തന്നെത്താൻ താഴ്ത്തുവാൻ എത്രത്തോളം നിനക്ക് മനസ്സില്ലാതിരിക്കും? എന്നെ ആരാധിക്കുവാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
4 Warega kũmarekereria-rĩ, rũciũ nĩngarehithia ngigĩ bũrũri ũyũ wanyu.
എന്റെ ജനത്തെ വിട്ടയയ്ക്കുവാൻ നിനക്ക് മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്ത് വെട്ടുക്കിളിയെ വരുത്തും.
5 Ikaiyũra thĩ, imĩhumbĩre yage kuoneka. Nĩikarĩa kĩrĩa gĩothe gĩtigĩtio nĩ mbura ya mbembe, o na irĩe mĩtĩ yothe ĩrĩa ĩrakũra mĩgũnda-inĩ yanyu.
നിലം കാണുവാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്ത് വളരുന്നതുമായ എല്ലാ വൃക്ഷവും തിന്നുകളയുകയും ചെയ്യും.
6 Ikaiyũra nyũmba ciaku, na cia anene aku, na cia andũ othe a Misiri, ũndũ maithe manyu kana maguuka manyu matarĩ mona kuuma rĩrĩa mambĩrĩirie gũtũũra bũrũri ũyũ nginya rĩu.’” Nake Musa akĩgarũrũka akĩeherera Firaũni.
നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകല ഈജിപ്റ്റുകാരുടെയും വീടുകളും അവയെക്കൊണ്ട് നിറയും; നിന്റെ പിതാക്കന്മാരുടെയോ പിതാമഹന്മാരുടെയോ കാലം മുതൽ ഇന്നുവരെ അങ്ങനെയുള്ള കാര്യം കണ്ടിട്ടില്ല” പിന്നെ അവൻ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങിപ്പോയി.
7 Anene a Firaũni makĩmwĩra atĩrĩ, “Nĩ nginya rĩ mũndũ ũyũ egũtũũra arĩ mũtego harĩ ithuĩ? Rekereria andũ aya mathiĩ, nĩgeetha makahooe Jehova Ngai wao. Ndũramenya atĩ bũrũri wa Misiri nĩwanangĩtwo?”
അപ്പോൾ ഭൃത്യന്മാർ ഫറവോനോട്: “എത്ര നാൾ ഇവൻ നമുക്ക് ഉപദ്രവകാരിയായിരിക്കും? ആ മനുഷ്യരെ അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് വിട്ടയയ്ക്കണം; ഈജിപ്റ്റ് നശിച്ചു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ” എന്ന് പറഞ്ഞു.
8 Musa na Harũni magĩcookio kũrĩ Firaũni. Nake akĩmeera atĩrĩ, “Thiĩi mũkahooe Jehova Ngai wanyu; no rĩrĩ, nĩ arĩkũ megũthiĩ?”
അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: “നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുവിൻ.
9 Musa akĩmũcookeria atĩrĩ, “Tũgũthiĩ na andũ aitũ arĩa ethĩ o na arĩa akũrũ, tũthiĩ na aanake na airĩtu aitũ, na tũthiĩ na ũhiũ witũ wothe, tondũ tũrathiĩ gũkũngũĩra Jehova na iruga inene.”
എന്നാൽ നിങ്ങൾ ആരെല്ലമാണ് പോകുന്നത്?” എന്ന് ചോദിച്ചു അതിന് മോശെ “ഞങ്ങൾക്ക് യഹോവയുടെ ഉത്സവമുള്ളതുകൊണ്ട് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി ഞങ്ങൾ പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും” എന്ന് പറഞ്ഞു.
10 Firaũni akiuga atĩrĩ, “Hĩ! Kaĩ Jehova arogĩikara na inyuĩ ingĩmũrekereria mũthiĩ na atumia anyu na ciana cianyu-ĩ! Hatirĩ nganja mũrĩ na muoroto mũũru.
൧൦അവൻ അവരോട്: “ഞാൻ നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; നിങ്ങളുടെ മനസ്സിൽ ദോഷമാകുന്നു നിങ്ങളുടെ അന്തരം.
11 Aca! Thiĩi o arũme oiki, mũthiĩ mũhooe Jehova, nĩgũkorwo ũguo nĩguo mũkoretwo mũkĩenda.” Nao Musa na Harũni makĩingatwo, makĩehera mbere ya Firaũni.
൧൧അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതാണല്ലോ നിങ്ങൾ അപേക്ഷിച്ചത്” എന്ന് പറഞ്ഞ് അവരെ ഫറവോന്റെ സന്നിധിയിൽനിന്ന് ഓടിച്ചുകളഞ്ഞു.
12 Nake Jehova akĩĩra Musa atĩrĩ, “Tambũrũkia guoko gwaku igũrũ rĩa bũrũri wa Misiri nĩgeetha ngigĩ ciũke ciyũre bũrũri ũyũ wothe, nacio irĩe kĩndũ gĩothe kĩrakũra mĩgũnda-inĩ, kĩrĩa gĩothe gĩatigirio nĩ mbura ya mbembe.”
൧൨അപ്പോൾ യഹോവ മോശെയോട്: “നിലത്തിലെ സകലസസ്യങ്ങളും കല്മഴയിൽ ശേഷിച്ചത് ഒക്കെയും തിന്നുകളയേണ്ടതിന് വെട്ടുക്കിളി ഈജിപ്റ്റിൽ വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക” എന്ന് പറഞ്ഞു.
13 Nĩ ũndũ ũcio Musa agĩtambũrũkia rũthanju rwake igũrũ rĩa bũrũri wa Misiri, nake Jehova agĩtũma rũhuho ruumĩte irathĩro rũhurutane kũu bũrũri ũcio mũthenya wothe na ũtukũ wothe. Gũgĩkinya rũciinĩ rũhuho rũu nĩ rwarehete ngigĩ.
൧൩അങ്ങനെ മോശെ തന്റെ വടി ഈജിപ്റ്റിന്മേൽ നീട്ടി; യഹോവ അന്ന് പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.
14 Nacio ngigĩ icio ikĩhithũkĩra bũrũri wa Misiri wothe na igĩikara kũndũ guothe bũrũri-inĩ irĩ nyingĩ mũno. Mbere ĩyo gũtiagĩte mũthiro wa ngigĩ ta ũcio na gũtikagĩa ũngĩ ta ũcio.
൧൪വെട്ടുക്കിളി ഈജിപ്റ്റിന്റെ അതിർക്കകത്ത് മുഴുവനും വ്യാപിച്ചു; അത്രയും വെട്ടുക്കിളി ഇതുവരെ ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാവുകയുമില്ല.
15 Ikĩhumbĩra thĩ yothe o nginya ĩkĩira. Ikĩrĩa kĩrĩa gĩothe gĩatigarĩtio nĩ mbura ya mbembe, kĩrĩa gĩothe gĩakũraga mĩgũnda o na matunda marĩa maarĩ mĩtĩ-inĩ. Gũtirĩ kĩndũ kĩigũ gĩatigarire mũtĩ-inĩ kana mũmera bũrũri-inĩ wothe wa Misiri.
൧൫അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നുത്തീർത്തു; ഈജിപ്റ്റിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
16 Nake Firaũni agĩĩta Musa na Harũni narua, akĩmeera atĩrĩ, “Nĩnjĩhĩirie Jehova Ngai wanyu, o na inyuĩ nĩndĩmwĩhĩirie.
൧൬ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.
17 Rĩu ndekerai mehia makwa o rĩngĩ na mũhooe Jehova Ngai wanyu anjehererie mũthiro ũyũ mũũru.”
൧൭അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ച് ഈ മരണം എന്നെവിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കുവിൻ” എന്ന് പറഞ്ഞു.
18 Hĩndĩ ĩyo Musa akĩeherera Firaũni agĩthiĩ akĩhooya Jehova.
൧൮മോശെ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോട് പ്രാർത്ഥിച്ചു.
19 Nake Jehova akĩgarũra rũhuho, akĩrũtua rũhuho rũnene rwa kuuma ithũĩro, naruo rũkĩũmbũra ngigĩ icio, rũgĩcitwara Iria-inĩ Itune. Gũtirĩ gakigĩ o na kamwe gaatigarire bũrũri wa Misiri.
൧൯യഹോവ മഹാശക്തിയുള്ള ഒരു പടിഞ്ഞാറൻ കാറ്റ് അടിപ്പിച്ചു; അത് വെട്ടുക്കിളിയെ എടുത്ത് ചെങ്കടലിൽ ഇട്ടുകളഞ്ഞു. ഈജിപ്റ്റിൽ എങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
20 No Jehova akĩũmia ngoro ya Firaũni, nake akĩrega kũrekereria andũ a Isiraeli mathiĩ.
൨൦എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല.
21 Ningĩ Jehova akĩĩra Musa atĩrĩ, “Tambũrũkia guoko ũkũroretie igũrũ matu-inĩ nĩgeetha nduma ĩiyũre bũrũri wa Misiri, nduma ĩngĩhutĩka.”
൨൧അപ്പോൾ യഹോവ മോശെയോട്: “ഈജിപ്റ്റിനെ സ്പർശിക്കുന്ന വിധം ഇരുൾ ഉണ്ടാകേണ്ടതിന് നിന്റെ കൈ ആകാശത്തേക്ക് നീട്ടുക” എന്ന് കല്പിച്ചു.
22 Nĩ ũndũ ũcio Musa agĩtambũrũkia guoko akũroretie igũrũ matu-inĩ, nayo nduma nene ĩkĩiyũra bũrũri wa Misiri mĩthenya ĩtatũ.
൨൨മോശെ തന്റെ കൈ ആകാശത്തേക്ക് നീട്ടി, ഈജിപ്റ്റിൽ എല്ലാം മൂന്ന് ദിവസത്തേക്ക് കൂരിരുട്ടുണ്ടായി.
23 Gũtirĩ mũndũ ũngĩahotire kuona ũrĩa ũngĩ kana oime gwake handũ ha mĩthenya ĩtatũ. No andũ a Isiraeli, othe kũrĩa maikaraga kwarĩ na ũtheri.
൨൩മൂന്ന് ദിവസത്തേക്ക് ആരും അന്യോന്യം കണ്ടില്ല; ആരും തന്റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽ മക്കൾക്ക് എല്ലാവർക്കും അവരുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
24 Ningĩ Firaũni agĩĩta Musa, akĩmwĩra atĩrĩ, “Thiĩi mũkahooe Jehova. O na atumia anyu na ciana no mathiĩ na inyuĩ; no rĩrĩ, mũtige ndũũru cianyu cia mbũri na cia ngʼombe.”
൨൪അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. “നിങ്ങൾ പോയി യഹോവയെ ആരാധിക്കുവിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇവിടെ നില്‍ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടി പോരട്ടെ” എന്ന് പറഞ്ഞു.
25 No Musa akĩmwĩra atĩrĩ, “No nginya ũtwĩtĩkĩrie tũkarutĩre Jehova Ngai witũ magongona na maruta ma njino.
൨൫അതിന് മോശെ പറഞ്ഞത്: “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന് യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്ക് തരണം.
26 Ũhiũ witũ no nginya tũthiĩ naguo; gũtirĩ o na ihũngũ tũgũtiga na thuutha. No nginya tũhũthĩre imwe ciacio tũkĩhooya Jehova Ngai witũ, na tũtingĩmenya nĩ irĩkũ irĩbatarania mahooya-inĩ nginya tũkinye kũu.”
൨൬ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരണം; ഒരു കുളമ്പുപോലും ഇവിടെ ശേഷിക്കരുത്; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കണ്ടതിന് അവയിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടത്; ഏതിനെ അർപ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നില്ല.
27 No Jehova akĩũmia ngoro ya Firaũni, nake akĩrega kũmarekereria mathiĩ.
൨൭എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയയ്ക്കുവാൻ അവന് മനസ്സായില്ല.
28 Firaũni akĩĩra Musa atĩrĩ, “Uma, ũnjeherere! Wĩmenyerere ndũkanooke mbere yakwa rĩngĩ! Mũthenya ũrĩa ũkoona ũthiũ wakwa, no gũkua ũgaakua.”
൨൮ഫറവോൻ അവനോട്: “എന്റെ അടുക്കൽനിന്ന് പോകുക. ഇനി എന്റെ മുഖം കാണാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും” എന്ന് പറഞ്ഞതിന് മോശെ:
29 Musa akĩmũcookeria atĩrĩ, “O ta ũguo woiga, ndigooka mbere yaku rĩngĩ.”
൨൯“നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല” എന്ന് പറഞ്ഞു.

< Thaama 10 >