< Kohelethu 1 >

1 Ici nĩcio ciugo cia Mũrutani, mũrũ wa Daudi, ũrĩa warĩ mũthamaki kũu Jerusalemu:
യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ.
2 “Maũndũ mothe nĩ ma tũhũ! Ĩĩ nĩ ma tũhũ!” Ũguo nĩguo Mũrutani ekuuga. “Ti-itherũ nĩ ma tũhũ mũtheri! Maũndũ mothe nĩ ma tũhũ.”
ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.
3 Mũndũ-rĩ, nĩ uumithio ũrĩkũ onaga harĩ wĩra ũrĩa wothe arutaga gũkũ thĩ kwaraga riũa?
സൂര്യനുകീഴിൽ പ്രയത്നിക്കുന്ന മനുഷ്യന്റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം?
4 Rũciaro rũmwe rwathira-rĩ, nĩ rũngĩ rũũkaga, no rĩrĩ, thĩ ĩtũũraga o ho nginya tene na tene.
ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;
5 Riũa rĩrathaga na rĩgathũa, ningĩ rĩgacooka na ihenya kũrĩa rĩrathagĩra.
ഭൂമിയോ എന്നേക്കും നില്ക്കുന്നു; സൂര്യൻ ഉദിക്കുന്നു; സൂര്യൻ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്ക് തന്നെ വീണ്ടും ബദ്ധപ്പെട്ടു ചെല്ലുന്നു.
6 Rũhuho rũhurutanaga rwerekeire mwena wa gũthini, na rũgacooka rũkeerekera mwena wa gathigathini; rũthiiaga o rũgĩthiũrũrũkaga rũtegũtigithĩria, o rũgĩcookaga njĩra-inĩ yaruo.
കാറ്റ് തെക്കോട്ടു ചെന്ന് വടക്കോട്ടു തിരിയുന്നു. അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു.
7 Njũũĩ ciothe ciĩitagĩrĩra iria-inĩ, no rĩrĩ, iria rĩtirĩ hĩndĩ rĩiyũraga. O kũu njũũĩ ciumaga, nokuo icookaga.
സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.
8 Maũndũ mothe marehanagĩra mĩnoga ĩrĩa ĩtangĩgweteka. Riitho rĩtirĩ hĩndĩ rĩiganagia kuona, o na kana gũtũ gũkaigania kũigua.
സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവിക്ക് മതിവരുന്നില്ല.
9 Maũndũ marĩa maanakorwo kuo no mo macookaga gũkorwo kuo rĩngĩ, naguo ũndũ ũrĩa waneekwo noguo ũcookaga ũgeekwo rĩngĩ; gũtirĩ ũndũ ũtarĩ woneka gũkũ thĩ kwaraga riũa.
ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനുകീഴിൽ പുതിയതായി യാതൊന്നും ഇല്ല.
10 Hihi nĩ harĩ ũndũ mũndũ angiuga atĩrĩ: “Ta rora! Ũyũ nĩ ũndũ ũtarĩ wonekana”? Ũndũ ũcio warĩ kuo hĩndĩ ndaaya hĩtũku; warĩ kuo tũtarĩ twaciarwo.
൧൦‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്ത് തന്നെ അതുണ്ടായിരുന്നു.
11 Andũ arĩa maarĩ kuo tene matiririkanagwo, na o na arĩa matarĩ maraciarwo matikaaririkanwo nĩ arĩa magaaciarwo thuutha wao.
൧൧പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല.
12 Niĩ Mũrutani-rĩ, ndaarĩ mũthamaki wathamakagĩra Isiraeli kũu Jerusalemu.
൧൨സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന് രാജാവായിരുന്നു.
13 Nĩnderutĩire na kĩyo kwĩruta, na gũtuĩria na ũũgĩ maũndũ mothe marĩa mekagwo gũkũ thĩ. Kaĩ Ngai nĩakuuithĩtie andũ mũrigo mũritũ-ĩ!
൧൩ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്ക് കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ.
14 Nĩndĩĩoneire maũndũ marĩa mothe mekagwo gũkũ thĩ kwaraga riũa; maũndũ mothe no ma tũhũ, na ũguo no ta gũtengʼeria rũhuho.
൧൪സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു.
15 Kĩndũ kĩrĩa kĩogomu gĩtingĩrũngĩka; nakĩo kĩrĩa gĩtarĩ ho gĩtingĩtarwo.
൧൫വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികക്കുവാനും കഴിയുകയില്ല.
16 Na niĩ ngĩĩciiria, ngiuga na ngoro yakwa atĩrĩ, “Ndĩ mũkũrũ na ngagĩa na ũũgĩ mũingĩ gũkĩra andũ arĩa othe manaathana Jerusalemu mbere yakwa; nĩmenyete maũndũ maingĩ makoniĩ ũũgĩ na ũmenyo.”
൧൬ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു”.
17 Ningĩ nĩnderutire na ngoro yakwa kũmenya ũhoro wa ũũgĩ, o na kũmenya ũhoro wa ũgũrũki na wa ũrimũ, no ngĩmenya atĩ ũhoro ũcio, o naguo, no ta gũtengʼeria rũhuho.
൧൭ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്തവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
18 Nĩgũkorwo o ũrĩa ũũgĩ waingĩha, noguo ihooru rĩingĩhĩte; na ũrĩa ũmenyo waingĩha, noguo kĩeha kĩingĩhĩte.
൧൮ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.

< Kohelethu 1 >