< Gũcookerithia 33 >

1 Gĩkĩ nĩkĩo kĩrathimo kĩrĩa Musa mũndũ wa Ngai aarathimire andũ a Isiraeli atanakua.
ദൈവപുരുഷനായ മോശെ തന്റെ മരണത്തിന്നു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിതു:
2 Akiuga atĩrĩ: “Jehova nĩokire kuuma Sinai, na akĩmathererũkĩra kuuma Seiru; akĩmaarĩra kuuma kĩrĩma gĩa Parani. Ookire na ikundi cia arĩa atheru kuuma gũthini, akiuma iharũrũka-inĩ cia irĩma ciake.
അവൻ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവൎക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻ പൎവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപിലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു; അവൎക്കുവേണ്ടി അഗ്നിമയമായോരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
3 Ti-itherũ wee nĩwe wendete andũ; arĩa othe atheru marĩ guoko-inĩ gwaku. Othe mainamagĩrĩra magũrũ-inĩ maku, makaamũkĩra ũrutani kuuma harĩwe,
അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവൻ തിരുവചനങ്ങൾ പ്രാപിച്ചു.
4 watho ũrĩa twaheirwo nĩ Musa, nĩguo igai rĩa ũngano wa Jakubu.
യാക്കോബിന്റെ സഭെക്കു അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.
5 Nĩwe warĩ mũthamaki wa Jeshuruni, rĩrĩa atongoria a andũ moonganĩte, marĩ hamwe na mĩhĩrĩga ya Isiraeli.
ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോൾ അവൻ യെശൂരുന്നു രാജാവായിരുന്നു.
6 “Rubeni arotũũra na ndagakue, o na kana andũ ake manyiihe.”
രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ
7 Na ha ũhoro wa Juda akiuga atĩrĩ, “Wee Jehova, thikĩrĩria kĩrĩro kĩa Juda; mũrehe kũrĩ andũ ake. Nĩarũagĩrĩra maũndũ make na guoko gwake. Wee-rĩ, tuĩka wa kũmũteithia akĩrũa na thũ ciake.”
യെഹൂദെക്കുള്ള അനുഗ്രഹമായിട്ടു അവൻ പറഞ്ഞതു: യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ടു അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.
8 Ũndũ wĩgiĩ Lawi oigire atĩrĩ: “Thumimu yaku na Urimu yaku nĩ cia mũndũ ũrĩa ũkenagio nĩwe. Nĩwamũgeririe arĩ kũu Masa; ũkĩmũrũithia kũu maaĩ-inĩ ma Meriba.
ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.
9 Ũhoro wa ithe na nyina oigire atĩrĩ, ‘Ndirameciiria.’ Ndaigana kũmenya ariũ a ithe, kana akĩrũmbũiya ciana ciake mwene, no nĩamenyereire kiugo gĩaku, na akĩgitĩra kĩrĩkanĩro gĩaku.
അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോൎത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു.
10 Nĩarutaga Jakubu kĩrĩra kĩa watho waku, na akaruta Isiraeli watho waku. Nĩarutagĩra ũbumba mbere yaku, na akarutĩra magongona ma njino marĩ magima kĩgongona-inĩ gĩaku.
അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സൎവ്വാംഗഹോമവും അൎപ്പിക്കും.
11 Rathima ũmenyi wake wa wĩra, Wee Jehova, na ũkenagĩre wĩra wa moko make. Gũtha njohero cia arĩa mekũmũũkĩrĩra; ringa thũ ciake itigacooke kwarahũka rĩngĩ.”
യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരകളെ തകൎത്തുകളയേണമേ.
12 Ũndũ wĩgiĩ Benjamini oigire atĩrĩ: “Reke ũrĩa wendetwo nĩ Jehova ahurũke atarĩ na ũgwati harĩ we, nĩgũkorwo amũgitagĩra mũthenya wothe, nake ũrĩa Jehova endete ahurũkaga gatagatĩ-inĩ ga ciande ciake.”
ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു: അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിൎഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.
13 Ũndũ wĩgiĩ Jusufu oigire atĩrĩ: “Jehova arorathima bũrũri wake na ime rĩega rĩa kuuma igũrũ, na maaĩ ma kũrĩa kũriku marĩa marĩ na thĩ;
യോസേഫിനെക്കുറിച്ചു അവൻ പറഞ്ഞതു: ആകാശത്തിലെ വിശിഷ്ടവസ്തുവായ മഞ്ഞുകൊണ്ടും താഴെ കിടക്കുന്ന അഗാധജലംകൊണ്ടും
14 hamwe na indo iria njega mũno ireehagwo nĩ riũa, na kĩrĩa kĩega mũno kĩngiuma kũrĩ mweri;
സൂൎയ്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ടഫലംകൊണ്ടും
15 aũrathime na iheo iria thuuranĩre cia irĩma-inĩ cia tene, na maciaro ma tũrĩma twa tene na tene;
പുരാതനപൎവ്വതങ്ങളുടെ ശ്രേഷ്ഠസാധനങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16 hamwe na iheo iria njega mũno cia thĩ, na indo iria ciyũrĩte kuo, na ũtugi ũrĩa waikarĩte kĩhinga-inĩ kĩrĩa kĩahĩaga. Maũndũ maya mothe maroikara mũtwe-inĩ wa Jusufu, maroikara ũthiũ-inĩ wa mũriũ wa mũthamaki arĩ harĩ ariũ a ithe.
മുൾപ്പടൎപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17 Ũnene-inĩ wake ahaana ta ndegwa ya irigithathi; hĩa ciake igakĩhaana ta cia ndegwa ya gĩthaka-inĩ. Nĩagatheeca ndũrĩrĩ na cio, o na ndũrĩrĩ iria irĩ ituri cia thĩ. Ũguo nĩguo kũrĩ makũmi-inĩ ma ngiri ma Efiraimu; ũguo noguo kũrĩ harĩ ngiri na ngiri cia Manase.”
അവന്റെ കടിഞ്ഞൂൽകൂറ്റൻ അവന്റെ പ്രതാപം; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.
18 Ũndũ wĩgiĩ Zebuluni oigire atĩrĩ: “Kena, wee Zebuluni, ũkiumagara, nawe Isakaru ũkene ũrĩ hema-inĩ ciaku.
സെബൂലൂനെക്കുറിച്ചു അവൻ പറഞ്ഞതു: സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
19 Nĩmagatũmanĩra andũ moke irĩma-inĩ marutĩre magongona ma ũthingu kuo; nĩmakaarĩa indo nyingĩ cia iria-inĩ, na marĩe mĩthithũ ĩrĩa mĩhithe mũthanga-inĩ.”
അവർ ജാതികളെ പൎവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.
20 Ũndũ wĩgiĩ Gadi oigire atĩrĩ: “Kũrathimwo nĩ ũrĩa ũkwaramia mĩhaka ya Gadi! Gadi atũũraga kuo ta mũrũũthi, atambuuraga guoko kana mũtwe.
ഗാദിനെക്കുറിച്ചു അവൻ പറഞ്ഞതു: ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹിപോലെ അവൻ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.
21 Ethuurĩire bũrũri ũrĩa mwega mũno; akĩigĩrwo gĩcunjĩ kĩa mũtongoria. Rĩrĩa anene a andũ moonganire, nĩ eekire maũndũ ma kĩhooto kĩa Jehova, na matua makoniĩ Isiraeli.”
അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി സംഗ്രഹിച്ചു വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്റെ വിധികളും നടത്തി.
22 Ũndũ wĩgiĩ Dani oigire atĩrĩ: “Dani nĩ kĩana kĩa mũrũũthi, kĩguthũkĩte kiumĩte Bashani.”
ദാനെക്കുറിച്ചു അവൻ പറഞ്ഞതു: ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.
23 Ũndũ wĩgiĩ Nafitali oigire atĩrĩ: “Nafitali nĩaingĩhĩirwo nĩ ũtugi wa Jehova, na aiyũrĩtwo nĩ kĩrathimo gĩake; nĩakagaya mwena wa gũthini o nginya iria-inĩ.”
നഫ്താലിയെക്കുറിച്ചു അവൻ പറഞ്ഞതു: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.
24 Ũndũ wĩgiĩ Asheri oigire atĩrĩ: “Mũriũ ũrĩa mũrathime gũkĩra arĩa angĩ othe nĩ Asheri; ariũ a ithe maroomwendaga, na arothambagia nyarĩrĩ ciake na maguta.
ആശേരിനെക്കുറിച്ചു അവൻ പറഞ്ഞതു: ആശേർ പുത്രസമ്പത്തുകൊണ്ടു അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാൎക്കു ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25 Hingĩro cia ihingo ciaku igaakorwo irĩ cia kĩgera na cia gĩcango, naguo hinya waku ũkaaiganana na matukũ maku.
നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപൎയ്യന്തം നിൽക്കട്ടെ.
26 “Gũtirĩ ngai ũhaana ta Mũrungu wa Jeshuruni, o we ũgeragĩra igũrũ oke agũteithie, na agaikarĩra matu onanie ũnene wake.
യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവൻ ആകാശത്തൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27 Ngai ũrĩa ũtũũraga tene na tene nĩwe kĩĩhitho gĩaku, namo moko make matũũraga nginya tene na tene marĩ mũhuro waku. Nĩakarutũrũra thũ yaku yehere mbere yaku, akiugaga atĩrĩ, ‘Mĩniine!’
പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.
28 Nĩ ũndũ ũcio Isiraeli agaatũũra arĩ wiki atarĩ na ũgwati; gĩthima kĩa Jakubu nĩkĩgitĩre o kũu bũrũri wa ngano, na ndibei ya mũhihano, kũrĩa ime rĩa igũrũ rĩtataga.
ധാന്യവും വീഞ്ഞുമുള്ള ദേശത്തു യിസ്രായേൽ നിൎഭയമായും യാക്കോബിൻ ഉറവു തനിച്ചും വസിക്കുന്നു; ആകാശം അവന്നു മഞ്ഞു പൊഴിക്കുന്നു.
29 Kũrathimwo-rĩ, nĩwe Isiraeli! Nũũ ũkĩhaana ta we, rũrĩrĩ rũhonoketio nĩ Jehova? Nĩwe ngo yaku na mũgũteithia, na nowe rũhiũ rwaku rwa njora rũrĩ riiri. Thũ ciaku nĩikaaigua guoya irĩ mbere yaku, nawe nĩũkarangĩrĩria kũndũ gwacio kũrĩa gũtũũgĩru.”
യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.

< Gũcookerithia 33 >