< Gũcookerithia 24 >

1 Mũndũ angĩhikia mũtumia na age gũkenio nĩwe nĩ ũndũ wa kũmuona na ũndũ ũtagĩrĩire, nake mũndũ ũcio amwandĩkĩre marũa ma ndigano, amũnengere na amũingate oime gwake mũciĩ,
ഒരു പുരുഷൻ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കേണം.
2 na thuutha wa kuuma gwake mũciĩ, mũtumia ũcio atuĩke mũtumia wa mũndũ ũngĩ,
അവന്റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവൾ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം.
3 nake mũthuuriwe ũcio wa keerĩ age kũmwenda, na amwandĩkĩre marũa ma ndigano, amũnengere na amũingate oime gwake mũciĩ, kana mũthuuri ũcio wa keerĩ akue,
എന്നാൽ രണ്ടാമത്തെ ഭർത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്തു അവളെ വീട്ടിൽനിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭർത്താവു മരിച്ചുപോകയോ ചെയ്താൽ
4 mũthuuri wake ũrĩa warĩ wa mbere, ũrĩa wamũingatire, ndetĩkĩrĩtio kũmũhikia rĩngĩ thuutha wa gũkorwo arĩkĩtie gũthũkio. Ũcio ũngĩtuĩka ũndũ ũrĩ thaahu maitho-inĩ ma Jehova. Mũtikanarehe wĩhia bũrũri-inĩ ũcio Jehova Ngai wanyu aramũhe ũtuĩke igai rĩanyu.
അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭർത്താവിന്നു അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു.
5 Mũndũ angĩkorwo no hĩndĩ arahikanirie, ndakanatũmwo mbaara-inĩ kana aheo wĩra ũngĩ o wothe. Ihinda rĩa mwaka mũgima, nĩarekwo aikare mũciĩ ambe akenie mũtumia wake ũcio ahikĩtie.
ഒരു പുരുഷൻ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോൾ അവൻ യുദ്ധത്തിന്നു പോകരുതു; അവന്റെമേൽ യാതൊരു ഭാരവും വെക്കരുതു; അവൻ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താൻ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.
6 Ndũkanoe mahiga meerĩ ma gĩthĩi ma mũndũ ũrĩ na thiirĩ waku, o na kana ũthiĩ na ihiga rĩa igũrũ riiki atĩ nĩguo rĩrũgamĩrĩre thiirĩ ũcio, nĩ ũndũ gwĩka ũguo no ta kuoya muoyo wa mũndũ ũcio.
തിരികല്ലാകട്ടെ അതിന്റെ മേല്ക്കല്ലാകട്ടെ ആരും പണയം വാങ്ങരുതു; അതു ജീവനെ പണയം വാങ്ങുകയല്ലോ.
7 Mũndũ angĩnyiitwo aiyĩte mũrũ wa ithe Mũisiraeli akamũtua ta ngombo kana akamwendia, mũici ũcio no nginya ooragwo. No nginya mũniine ũũru wehere gatagatĩ-inĩ kanyu.
ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്ടിച്ചു അവനോടു കാഠിന്യം പ്രവർത്തിക്കയോ അവനെ വിലെക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവു മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.
8 Ha ũhoro wa mĩrimũ ya mangũ, mwĩmenyagĩrĩrei mũno gwĩka o ũrĩa athĩnjĩri-Ngai, o acio Alawii, makaamũruta. No nginya mũrũmĩrĩre wega ũrĩa ndĩmathĩte.
കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്കു ഉപദേശിച്ചുതരുന്നതുപോലെ ഒക്കെയും ചെയ്‌വാനും ജാഗ്രതയായിരിക്കേണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങൾ ചെയ്യേണം.
9 Ririkanai ũrĩa Jehova Ngai wanyu eekire Miriamu mũrĩ njĩra-inĩ mwarĩkia kuuma bũrũri wa Misiri.
നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽ വെച്ചു മിര്യാമിനോടു ചെയ്തതു ഓർത്തുകൊൾക.
10 Hĩndĩ ĩrĩa ũngĩkombithia mũndũ wa itũũra kĩndũ o gĩothe, ndũkanatoonye nyũmba yake, ũgĩĩre kĩrĩa eranĩire atĩ nĩakaruta kĩrũgamĩrĩre.
കൂട്ടുകാരന്നു എന്തെങ്കിലും വായിപ്പകൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീട്ടിന്നകത്തു കടക്കരുതു.
11 Ikara nja ũreke mũndũ ũcio ũkombithĩtie kĩndũ akũrehere kĩrĩa eranĩire hau nja.
നീ പുറത്തു നില്ക്കേണം; വായിപ്പവാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.
12 Mũndũ ũcio angĩkorwo arĩ mũthĩĩni, ndũkanaraarie kĩu eeranĩire.
അവൻ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്റെ പണയം കൈവശം വെച്ചുകൊണ്ടു ഉറങ്ങരുതു.
13 Mũcookerie kabuti gake riũa rĩtanathũa nĩgeetha ehumbe agĩkoma. Hĩndĩ ĩyo nĩagagũcookeria ngaatho, naguo ũndũ ũcio nĩũkonwo ũrĩ gĩĩko kĩa ũthingu maitho-inĩ ma Jehova Ngai waku.
അവൻ തന്റെ വസ്ത്രം പുതെച്ചു ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന്നു മടക്കിക്കൊടുക്കേണം; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.
14 Ndũkanahinyirĩrie mũndũ wa kũrĩhwo ũrĩa mũthĩĩni na mũbatari, arĩ mũrũ wa ithe wanyu Mũisiraeli kana mũndũ wa kũngĩ ũtũũraga itũũra rĩmwe rĩa matũũra manyu.
നിന്റെ സഹോദരന്മാരിലോ നിന്റെ ദേശത്തു നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുതു.
15 Mũrĩhe mũcaara wake wa o mũthenya riũa rĩtanathũa, nĩ ũndũ nĩ mũthĩĩni na mũcaara ũcio nĩguo ehokete. Kwaga ũguo, aahota gũkaĩra Jehova igũrũ rĩaku, nawe woneke wĩhĩtie harĩ Jehova.
അവന്റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുതു; അവൻ ദരിദ്രനും അതിന്നായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുതു.
16 Maithe ma ciana matikooragwo nĩ ũndũ wa mahĩtia ma ciana ciao, kana ciana ciũragwo nĩ ũndũ wa mahĩtia ma maithe; o mũndũ arĩkuaga nĩ ũndũ wa mehia make mwene.
മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം.
17 Ndũkanaagithie mũndũ wa kũngĩ kana mwana wa ngoriai kĩhooto ciira-inĩ, kana woe kabuti ka mũtumia wa ndigwa karũgamĩrĩre thiirĩ.
പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുതു; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുതു.
18 Ririkanaga warĩ ngombo bũrũri wa Misiri, na Jehova Ngai waku nĩagũkũũrire ũkiuma kuo. Nĩkĩo ndĩragwatha wĩkage ũguo.
നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോടു കല്പിക്കുന്നതു.
19 Rĩrĩa ũkũgetha mũgũnda waku, ũngĩriganĩrwo nĩ gĩtĩĩa, ndũgagĩcookere. Gĩtigĩre mũndũ wa kũngĩ, na mwana wa ngoriai, na mũtumia wa ndigwa, nĩgeetha Jehova Ngai waku akũrathimage wĩra-inĩ wothe wa moko maku.
നിന്റെ വയലിൽ വിളവു കൊയ്തിട്ടു ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാൻ മടങ്ങിപ്പോകരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന്നു അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.
20 Hĩndĩ ĩrĩa ũkũhũrũra ndamaiyũ kuuma mĩtĩ-inĩ yaku, tigaga gũcookera honge ciaguo riita rĩa keerĩ. Tigagĩria andũ a kũngĩ, na ciana cia ngoriai, na mũtumia wa ndigwa matigari.
ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ കൊമ്പു തപ്പിപ്പറിക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ.
21 Hĩndĩ ĩrĩa ũkũgetha thabibũ mũgũnda waku wa mĩthabibũ, ndũgacooke kũhaara rĩngĩ iria ciatigwo. Tigagĩra mũndũ wa kũngĩ, na ciana cia ngoriai, na mũtumia wa ndigwa matigari.
മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുതു; അതു പരദേശിക്കും അനാഥന്നും വിധവെക്കും ഇരിക്കട്ടെ;
22 Ririkanaga atĩ warĩ ngombo bũrũri wa Misiri. Nĩkĩo ndĩragwatha wĩkage ũguo.
നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നു ഓർക്കേണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോടു കല്പിക്കുന്നതു.

< Gũcookerithia 24 >