< Amosi 1 >

1 Ũyũ nĩguo ũhoro wa Amosi, ũmwe wa arĩithi arĩa maarĩithagia Tekoa, wa ũndũ ũrĩa onire ũkoniĩ Isiraeli mĩaka ĩĩrĩ mbere ya gĩthingithia, hĩndĩ ĩrĩa Uzia aarĩ mũthamaki wa Juda nake Jeroboamu mũrũ wa Joashu aarĩ mũthamaki wa Isiraeli.
തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദൎശിച്ച വചനങ്ങൾ.
2 Oigire atĩrĩ: “Jehova araramaga arĩ Zayuni, na akaruruma arĩ Jerusalemu; ũrĩithio wa arĩithi a mbũri nĩũkooma, nako gacũmbĩrĩ ga Karimeli kahoohe.”
അവൻ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗൎജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കൎമ്മേലിന്റെ കൊടുമുടി വാടിപ്പോകും.
3 Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Dameski, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩahũũrire Gileadi na ibũi irĩ na magego ma kĩgera,
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
4 nĩngaitĩrĩria nyũmba ya Hazaeli mwaki ũrĩa ũgaacina ciĩhitho iria nũmu cia Beni-Hadadi.
ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയക്കും; അതു ബെൻഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
5 Nĩngoinanga kĩhingo kĩa Dameski; nĩngananga mũthamaki ũrĩa ũtũũraga Gĩtuamba kĩa Aveni, na niine ũrĩa ũnyiitĩte njũgũma ya wathani kũu Bethi-Edeni. Andũ a Suriata nĩmagatahwo matwarwo Kiri,” ũguo nĩguo Jehova ekuuga.
ഞാൻ ദമ്മേശെക്കിന്റെ ഓടാമ്പൽ തകൎത്തു, ആവെൻതാഴ്വരയിൽനിന്നു നിവാസിയെയും ഏദെൻഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.
6 Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Gaza, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩanyiitire kĩrĩndĩ gĩothe mĩgwate, agĩkĩendia kũu Edomu.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ എദോമിന്നു ഏല്പിക്കേണ്ടതിന്നു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
7 Nĩngaitĩrĩria thingo cia Gaza mwaki ũrĩa ũgaacina ciĩhitho iria nũmu ciakuo.
ഞാൻ ഗസ്സയുടെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
8 Nĩngananga mũthamaki wa Ashidodi, na niine ũrĩa ũnyiitĩte njũgũma ya wathani kũu Ashikeloni. Guoko gwakwa nĩgũgokĩrĩra Ekironi, o nginya hĩndĩ ĩrĩa Mũfilisti wa mũthia agaakua,” ũguo nĩguo Mwathani Jehova ekuuga.
ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു.
9 Ningĩ Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Turo, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩendirie kĩrĩndĩ gĩothe kĩa mĩgwate kũu Edomu, akĩaga gũtĩĩa kĩrĩkanĩro kĩa ũiguano kĩa ariũ a ithe.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓൎക്കാതെ ബദ്ധന്മാരെ ആസകലം എദോമിന്നു ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
10 Nĩngaitĩrĩria thingo cia Turo mwaki ũrĩa ũgaacina ciĩhitho iria nũmu ciakuo.”
ഞാൻ സോരിന്റെ മതിലിന്നകത്തു ഒരു തീ അയക്കും; അതു അതിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
11 Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Edomu, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩatengʼeririe mũrũ wa nyina na rũhiũ rwa njora, atarĩ na tha, tondũ marakara make mahiũ matiathiraga, na mangʼũrĩ make makĩrĩrĩmbũka matekũhoreka,
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്റെ സഹോദരനെ വാളോടുകൂടെ പിന്തുടൎന്നു, തന്റെ കോപം സദാകാലം കടിച്ചുകീറുവാൻ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വെച്ചുകൊൾകയും ചെയ്തിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
12 nĩĩngaitĩrĩria Temani mwaki ũrĩa ũgaacina ciĩhitho iria nũmu cia Bozara.”
ഞാൻ തേമാനിൽ ഒരു തീ അയക്കും; അതു ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
13 Jehova ekuuga atĩrĩ: “Nĩ ũndũ wa mehia matatũ ma Amoni, o na mana-rĩ, niĩ ndikahũndũra mangʼũrĩ makwa. Tondũ nĩatarũrire nda cia andũ-a-nja a Gileadi arĩa maarĩ na nda, nĩgeetha aaramie mĩhaka ya gwake.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ തങ്ങളുടെ അതിർ വിസ്താരമാക്കേണ്ടതിന്നു ഗിലെയാദിലെ ഗൎഭിണികളെ പിളൎന്നുകളഞ്ഞിരിക്കയാൽ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല.
14 Nĩngaitĩrĩria thingo cia Raba mwaki ũrĩa ũgaacina ciĩhitho iria nũmu ciakuo, gatagatĩ-inĩ ka mbugĩrĩrio ya mbaara mũthenya ũcio wa mbaara, ũhaana ta rũhuho rũnene mũthenya wa kĩhuhũkanio.
ഞാൻ രബ്ബയുടെ മതിലിന്നകത്തു ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആൎപ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.
15 Mũthamaki wakuo nĩagatahwo, athaamio, we mwene, hamwe na anene ake,” ũguo nĩguo Jehova ekuuga.
അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.

< Amosi 1 >