< Atũmwo 1 >
1 Thĩinĩ wa ibuku rĩakwa rĩa mbere, wee Theofilo-rĩ, nĩndakwandĩkĩire maũndũ mothe marĩa Jesũ aambĩrĩirie gwĩka na kũrutana
൧തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയിരുന്നത്: യേശു ശുശ്രൂഷിപ്പാനും പഠിപ്പിക്കുവാനും ആരംഭിച്ചതുമുതൽ അവൻ എടുക്കപ്പെട്ട നാളുകൾവരെ ചെയ്തതും,
2 nginya mũthenya ũrĩa oirwo agĩtwarwo igũrũ thuutha wa kũhe atũmwo arĩa aathuurĩte mawatho na ũndũ wa Roho Mũtheru.
൨അതിനുശേഷം, അവൻ തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്ക് പരിശുദ്ധാത്മാവിലൂടെ നല്കിയ കല്പനകളെക്കുറിച്ചും,
3 Thuutha wa kũnyariirĩka gwake, akĩĩonania kũrĩ andũ acio na akĩheana imenyithia nyingĩ cia kuonania atĩ aarĩ muoyo. Nĩamoimĩrĩire ihinda rĩa mĩthenya mĩrongo ĩna, na akĩaria ũhoro ũkoniĩ ũthamaki wa Ngai.
൩യേശു തന്‍റെ കഷ്ടാനുഭവത്തിനുശേഷം വീഴ്ചകൂടാത്ത തെളിവുകളിലൂടെ താൻ അവർക്ക് തന്നെത്താൻ വെളിപ്പെട്ടതും, നാല്പത് നാളുകൾ അവർക്ക് കാണപ്പെട്ടതും ദൈവരാജ്യ സംബന്ധമായ കാര്യങ്ങളെപ്പറ്റി അവരോട് സംസാരിച്ചിരുന്നതുമായ സംഗതികളെക്കുറിച്ചും ആയിരുന്നുവല്ലോ.
4 Hĩndĩ ĩmwe, rĩrĩa aarĩĩanagĩra nao, nĩamathire, akĩmeera atĩrĩ: “Mũtikoime Jerusalemu, no etererai kĩheo kĩrĩa Ithe witũ eeranĩire, o kĩrĩa inyuĩ mwanaigua ngĩaria ũhoro wakĩo.
൪അങ്ങനെ യേശു അവരുമായി കൂടിയിരുന്നപ്പോൾ അവരോട് കല്പിച്ചത്; “നിങ്ങൾ യെരൂശലേം വിട്ട് പോകാതെ, എന്നില്‍നിന്നും കേട്ടതുപോലെ പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം,
5 Nĩgũkorwo Johana aabatithanagia na maaĩ, no inyuĩ mũrĩbatithio na Roho Mũtheru mĩthenya mĩingĩ ĩtaanathira.”
൫യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിച്ചു, എന്നാല്‍ ഇനി കുറച്ചുനാളുകൾക്കുള്ളിൽ നിങ്ങൾ പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ചെയ്യപ്പെടും.”
6 Nĩ ũndũ ũcio rĩrĩa maagomanire hamwe makĩmũũria atĩrĩ, “Mwathani, ihinda rĩĩrĩ nĩrĩo ũgũcookeria andũ a Isiraeli ũthamaki wao?”
൬ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോട്: “കർത്താവേ, നീ യിസ്രായേലിനു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനപ്പെടുത്തുന്നത്?” എന്നു ചോദിച്ചു.
7 Nake akĩmeera atĩrĩ: “Ti ũhoro wanyu kũmenya ciathĩ o na kana mahinda marĩa Ithe witũ atuĩte na ũhoti wake mwene.
൭അവൻ അവരോട്: “പിതാവ് തന്‍റെ സ്വന്ത അധികാരത്തിൽ നിര്‍ണയിച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങൾക്കുള്ളതല്ല.
8 No nĩmũrĩheo hinya rĩrĩa Roho Mũtheru arĩũka igũrũ rĩanyu; na inyuĩ nĩmũgatuĩka aira akwa thĩinĩ wa Jerusalemu, na Judea guothe, na Samaria, na nginya ituri ciothe cia thĩ.”
൮എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യെരൂശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികൾ ആകും.”
9 Aarĩkia kuuga ũguo, akĩoywo na igũrũ o meroreire, narĩo itu rĩkĩmũhumbĩra magĩtiga kũmuona rĩngĩ.
൯കര്ത്താവായ യേശു ഇത് പറഞ്ഞശേഷം അവർ കാൺകെ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവൻ അവരുടെ കാഴ്ചയ്ക്ക് മറഞ്ഞു.
10 O hĩndĩ ĩyo maikarĩte macũthĩrĩirie mũno akĩambata matu-inĩ-rĩ, o rĩmwe andũ eerĩ mehumbĩte nguo njerũ makĩrũgama o hau maarĩ.
൧൦അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്ന്:
11 Makĩmooria atĩrĩ, “Andũ aya a Galili, mũrũgamĩte haha mũcũthĩrĩirie igũrũ nĩkĩ? Jesũ o ro ũcio, ũrĩa weherio harĩ inyuĩ aatwarwo igũrũ-rĩ, agaacooka o ro ũguo mwamuona agĩthiĩ.”
൧൧“അല്ലയോ ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്ക് നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതുപോലെതന്നെ അവൻ വീണ്ടും വരും” എന്നു പറഞ്ഞു.
12 Hĩndĩ ĩyo magĩcooka Jerusalemu moimĩte Kĩrĩma-inĩ kĩa Mĩtamaiyũ, mũigana wa rũgendo rũrĩa rũngĩathiirwo mũthenya wa Thabatũ kuuma itũũra inene.
൧൨അവർ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലിവുമലവിട്ട് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.
13 Rĩrĩa maakinyire, makĩambata nyũmba ya igũrũ ĩrĩa maikaraga. Nao andũ arĩa maarĩ ho maarĩ Petero, na Johana, na Jakubu na Anderea; Filipu na Toma, na Baritholomayo na Mathayo; Jakubu mũrũ wa Alufayo, na Simoni Mũzelote, na Judasi mũrũ wa Jakubu.
൧൩അവിടെ എത്തിയപ്പോൾ അവർ പാർത്തുകൊണ്ടിരുന്ന മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്‍റെ മകനായ യൂദാ ഇവർ എല്ലാവരും
14 Othe makĩnyiitanĩra hamwe, makĩrũmanĩrĩria kũhooya, hamwe na atumia, na Mariamu nyina wa Jesũ, o na ariũ a nyina na Jesũ.
൧൪സ്ത്രീകളോടും യേശുവിന്‍റെ അമ്മയായ മറിയയോടും അവന്‍റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ട് ശ്രദ്ധയോടെ പ്രാർത്ഥന കഴിച്ചുപോന്നു.
15 Na rĩrĩ, matukũ-inĩ macio Petero akĩrũgama gatagatĩ-inĩ ka andũ arĩa meetĩkĩtie (gĩkundi kĩa andũ ta igana rĩa mĩrongo ĩĩrĩ),
൧൫ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്ന് പറഞ്ഞത്:
16 akiuga atĩrĩ, “Ariũ na aarĩ a Ithe witũ, Maandĩko no nginya mangĩahingire marĩa Roho Mũtheru aaririe tene na kanua ka Daudi ũhoro ũkoniĩ Judasi, ũrĩa watongoririe andũ arĩa maanyiitire Jesũ.
൧൬“സഹോദരന്മാരേ, യേശുവിനെ പിടിച്ചവർക്ക് വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ച് പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്ത് നിവൃത്തിയാകേണ്ടത് ആവശ്യമായിരുന്നു.
17 Aarĩ ũmwe witũ na nĩagwatanagĩra na ithuĩ ũtungata-inĩ ũyũ.”
൧൭അവൻ ഞങ്ങളിലൊരുവനായി ഈ ശുശ്രൂഷയിൽ പങ്ക് ലഭിച്ചിരുന്നുവല്ലോ.”
18 (Judasi nĩagũrire gĩthaka na kĩheo kĩrĩa aamũkĩrire nĩ ũndũ wa waganu wake. Nake akĩgũa gĩthaka-inĩ kĩu na mũnduru, nayo nda yake ĩgĩtathũka, namo mara mothe makiuma.
൧൮അവൻ അനീതിയുടെ കൂലികൊണ്ട് ഒരു നിലം വാങ്ങി, തലകീഴായി വീണ് ശരീരം പിളർന്ന് അവന്‍റെ കുടലെല്ലാം പുറത്തുചാടി.
19 Andũ othe a kũu Jerusalemu makĩigua ũhoro ũcio, na nĩ ũndũ ũcio magĩĩta gĩthaka kĩu na rũthiomi rwao Ekiladama, ũguo nĩ kuuga, Gĩthaka kĩa Thakame.)
൧൯ഈ വിവരം യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞിരുന്നതിനാൽ ആ നിലത്തിന് അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കല്ദാമാ എന്നു പേർ വിളിച്ചു.
20 “Nĩgũkorwo nĩ kwandĩkĩtwo Ibuku-inĩ rĩa Thaburi atĩrĩ, “‘Mũciĩ wake ũrokira ihooru; kũroaga mũndũ wa gũtũũra kuo,’ ningĩ gũkaandĩkwo atĩrĩ, “‘Ũtongoria wake ũrooywo nĩ mũndũ ũngĩ.’
൨൦“അവന്‍റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്‍റെ അദ്ധ്യക്ഷസ്ഥാനം മറ്റൊരുത്തന് ലഭിക്കട്ടെ” എന്നും സങ്കീർത്തനപുസ്തകത്തിൽ എഴുതിയിരിക്കുന്നു.
21 Nĩ ũndũ ũcio nĩ kwagĩrĩire gũthuurwo mũndũ ũmwe kuuma kũrĩ andũ arĩa makoretwo marĩ hamwe na ithuĩ ihinda rĩothe rĩrĩa Mwathani Jesũ aaceeraga na ithuĩ,
൨൧ആകയാൽ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷിയായി ഒരുവൻ നമ്മോടുകൂടെ ഇരിക്കേണം അവൻ
22 kwambĩrĩria hĩndĩ ya ũbatithio wa Johana nginya hĩndĩ ĩrĩa Jesũ oirwo akĩambata akĩehera harĩ ithuĩ. Nĩgũkorwo mũndũ ũmwe wa aya no nginya atuĩke mũira hamwe na ithuĩ ũhoro-inĩ wa kũriũka gwake.”
൨൨യോഹന്നാന്‍റെ സ്നാനം മുതൽ കർത്താവ് നമ്മെ വിട്ട് ആരോഹണം ചെയ്ത നാൾവരെ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നവരിൽ ഒരുവനുമായിരിക്കേണം.
23 Nĩ ũndũ ũcio makĩrũgamia andũ eerĩ, Jusufu ũrĩa wetagwo Barasaba (na no oĩkaine ta Jusito), na Mathia.
൨൩അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാസ് എന്ന യോസേഫ്, മത്ഥിയാസ് എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചു:
24 Magĩcooka makĩhooya makiuga atĩrĩ, “Mwathani, wee nĩũũĩ ngoro ya mũndũ wothe. Tuonie nũũ wa aya eerĩ ũthuurĩte
൨൪“സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്‍റെ സ്ഥലത്തേയ്ക്ക് പോകേണ്ടതിന് യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിൻ്റെയും സ്ഥാനം ലഭിക്കേണ്ടതിന്
25 nĩguo oe ũtungata ũyũ wa gũtuĩka mũtũmwo, ũrĩa Judasi aatigire nĩguo athiĩ kũrĩa kũrĩ gwake.”
൨൫ഈ ഇരുവരിൽ ആരെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ” എന്നു പ്രാർത്ഥിച്ച് അവരുടെ പേർക്ക് നറുക്കിട്ടു.
26 Magĩcooka magĩcuuka mĩtĩ, naguo mũtĩ ũkĩgwĩra Mathia; nĩ ũndũ ũcio akĩongererwo harĩ atũmwo acio ikũmi na ũmwe.
൨൬നറുക്ക് മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.