< Atũmwo 13 >

1 Na rĩrĩ, kanitha-inĩ wa Antiokia nĩ kwarĩ na anabii na arutani: nao nĩo Baranaba, na Simeoni ũrĩa wetagwo na rĩĩtwa rĩngĩ Nigeri, na Lukio ũrĩa woimĩte Kurene, na Manaeni (ũrĩa wareranĩirio na Herode ũrĩa mũthamaki), o na Saũlũ.
അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
2 Rĩrĩa mahooyaga Mwathani mehingĩte kũrĩa irio, Roho Mũtheru akiuga atĩrĩ, “Nyamũrĩrai Baranaba na Saũlũ nĩ ũndũ wa wĩra ũrĩa ndĩmetĩire.”
അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
3 Nĩ ũndũ ũcio thuutha wa kwĩhinga kũrĩa irio na kũhooya Ngai, makĩmaigĩrĩra moko, na makĩmatũma mathiĩ.
അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
4 Andũ acio eerĩ, matũmĩtwo nĩ Roho Mũtheru, magĩthiĩ nginya Seleukia na makĩhaica marikabu makiuma kũu magĩthiĩ nginya Kuporo.
പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
5 Rĩrĩa maakinyire Salamisi, makĩhunjia kiugo kĩa Ngai thunagogi-inĩ cia Ayahudi. Nake Johana aarĩ hamwe nao arĩ ta mũteithia wao.
സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
6 Magĩthiĩ matuĩkanĩirie gĩcigĩrĩra kĩu gĩothe nginya magĩkinya Pafo. Kũu magĩkora Mũyahudi warĩ mũragũri na mũnabii wa maheeni wetagwo Bari-Jesũ,
അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
7 nake aatungatagĩra barũthi ũrĩa wetagwo Serigio Paũlũ. Barũthi ũcio warĩ mũndũ mũũgĩ, agĩtũmanĩra Baranaba na Saũlũ tondũ nĩendaga kũigua kiugo kĩa Ngai.
അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
8 No rĩrĩ, Elumo ũcio mũragũri (amu ũguo nĩguo rĩĩtwa rĩake riugĩte) akĩmakararia na akĩgeria kũgarũra barũthi ũcio nĩgeetha ndagetĩkie.
എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
9 Hĩndĩ ĩyo Saũlũ, ũrĩa wetagwo na rĩĩtwa rĩngĩ Paũlũ aiyũrĩtwo nĩ Roho Mũtheru, agĩkũũrĩra Elumo maitho, akĩmwĩra atĩrĩ,
അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:
10 “Wee ũrĩ mwana wa mũcukani na ũrĩ thũ ya maũndũ marĩa mothe mega! Ũiyũrĩtwo nĩ mĩthemba yothe ya maheeni na waara. Ndũrĩ hĩndĩ ũgaatiga kuogomia njĩra iria ciagĩrĩire cia Mwathani?
ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
11 Na rĩrĩ, guoko kwa Mwathani nĩgũgũũkĩrĩire. Nĩũgũtuĩka mũtumumu na kwa ihinda ndũgũkorwo ũkĩona ũtheri wa riũa.” O hĩndĩ ĩyo akĩona marundurundu, na akĩgĩĩo nĩ nduma, akĩambĩrĩria kũhambahambata, agĩcaragia mũndũ wa kũmũnyiita guoko amũtongorie.
ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.
12 Nake barũthi oona ũrĩa gwekĩka, agĩĩtĩkia, nĩgũkorwo nĩagegirio nĩ ũrutani ũcio ũkoniĩ Mwathani.
ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
13 Paũlũ na andũ arĩa maarĩ nao, moima Pafo makĩhaica marikabu magĩthiĩ Periga kũu bũrũri wa Pamufilia, kũrĩa Johana aamatigire agĩcooka Jerusalemu.
പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
14 Moima Periga, magĩthiĩ na mbere magĩkinya Antiokia ya bũrũri wa Pisidia. Na mũthenya wa Thabatũ magĩtoonya thunagogi magĩikara thĩ.
അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
15 Thuutha wa gũthomwo kwa Maandĩko ma Watho na ma Anabii, anene a thunagogi makĩmatũmanĩra makĩmeera atĩrĩ; “Ariũ a Ithe witũ, angĩkorwo mũrĩ na ũhoro wa kũũmĩrĩria andũ-rĩ, maarĩriei.”
ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
16 Paũlũ akĩrũgama, na aarĩkia kũmakiria na guoko akĩmeera atĩrĩ: “Andũ aya a Isiraeli o na inyuĩ andũ-a-Ndũrĩrĩ arĩa mũhooyaga Ngai, ta thikĩrĩriai!
പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
17 Ngai wa andũ a Isiraeli nĩathuurire maithe maitũ; agĩtũma andũ acio matheereme hĩndĩ ĩrĩa maatũũraga Misiri, na akĩmaruta bũrũri ũcio na hinya mũnene,
യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,
18 nĩakirĩrĩirie mĩtugo yao ihinda rĩa ta mĩaka mĩrongo ĩna marĩ werũ-inĩ,
മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
19 akĩniina ndũrĩrĩ mũgwanja kũu Kaanani naguo bũrũri wacio akĩũhe andũ aake ũtuĩke igai rĩao.
കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
20 Ũhoro ũcio wothe wekĩkire ihinda-inĩ rĩa ta mĩaka magana mana ma mĩrongo ĩtano. “Thuutha wa ũguo, Ngai akĩmahe atiirĩrĩri bũrũri o nginya hĩndĩ ya Samũeli ũrĩa warĩ mũnabii.
അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
21 Hĩndĩ ĩyo andũ makiuga maheo mũthamaki, nake Ngai akĩmahe Saũlũ mũrũ wa Kishu, wa mũhĩrĩga wa Benjamini, nake agĩathana mĩaka mĩrongo ĩna.
അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
22 Thuutha wa kweheria Saũlũ, agĩtua Daudi mũthamaki wao. Akĩruta ũira ũmũkoniĩ, akiuga atĩrĩ, ‘Nĩnyonete Daudi mũrũ wa Jesii arĩ mũndũ ũkenagia ngoro yakwa; we nĩarĩĩkaga ũrĩa wothe ngwenda eke.’
അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
23 “Kuuma rũciaro-inĩ rwa mũndũ ũyũ, Ngai nĩareheire andũ a Isiraeli Mũhonokia, na nĩwe Jesũ, o ta ũrĩa eeranĩire.
അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
24 Jesũ atanooka, Johana nĩahunjagĩria andũ othe a Isiraeli ũhoro wa kwĩrira mehia na ũhoro wa kũbatithio.
അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
25 Na rĩrĩa Johana aarĩkagia wĩra wake nĩoririe atĩrĩ: ‘Mwĩciiragia niĩ nĩ niĩ ũũ? Niĩ ti niĩ we. Aca niĩ ti niĩ, nowe nĩegũũka thuutha wakwa, o we ũrĩa niĩ itagĩrĩirwo kuohora ndigi cia iraatũ ciake.’
യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
26 “Ariũ a Ithe witũ, o inyuĩ ciana cia Iburahĩmu, o na inyuĩ andũ-a-Ndũrĩrĩ arĩa mwĩtigĩrĩte Ngai, ũhoro ũyũ wa ũhonokio nĩ ithuĩ tũtũmĩirwo.
സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
27 Andũ a Jerusalemu na anene ao matiakũũranire Jesũ, no nĩ ũndũ wa ũrĩa maamũtuĩrĩire ciira, makĩhingia ciugo cia anabii iria ithomagwo o mũthenya wa Thabatũ.
യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
28 O na gũtuĩka mationire gĩtũmi kĩiganu gĩa gũtũma ooragwo, nĩmathaithire Pilato aathane ooragwo.
മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
29 Na maarĩkia kũhingia maũndũ mothe marĩa maandĩkĩtwo ũhoro wake, makĩmũcurũria kuuma mũtĩ-igũrũ, makĩmũiga mbĩrĩra.
അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
30 No rĩrĩ, Ngai nĩamũriũkirie kuuma kũrĩ arĩa akuũ,
ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;
31 na kwa ihinda rĩa mĩthenya mĩingĩ nĩonirwo nĩ andũ arĩa moimĩte nao Galili, magathiĩ Jerusalemu. Na rĩu acio nĩo aira aake kũrĩ andũ aitũ.
അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
32 “Tũramwĩra ũhoro mwega: Ũhoro ũrĩa Ngai eerĩire maithe maitũ,
ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
33 nĩatũhingĩirie ithuĩ ciana ciao, na ũndũ wa kũriũkia Jesũ. O ta ũrĩa kwandĩkĩtwo thĩinĩ wa Thaburi ya keerĩ atĩrĩ: “‘Wee ũrĩ Mũrũ wakwa; ũmũthĩ nĩndatuĩka Thoguo.’
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
34 Naguo ũhoro wa ma wa atĩ Ngai nĩamũriũkirie kuuma kũrĩ arĩa akuũ nĩguo ndakabuthe-rĩ, nĩ warĩtio na ciugo ici: “‘Nĩngakũhe irathimo iria theru na iria itarĩ hĩndĩ ingĩaga iria cierĩirwo Daudi.’
ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
35 Ũndũ ũcio nĩwarĩtio handũ hangĩ atĩrĩ: “‘Wee ndũkareka ũrĩa waku Mũtheru abuthe.’
മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
36 “Nĩgũkorwo rĩrĩa Daudi aarĩkirie gũtungatĩra Ngai rũciaro-inĩ rwake, nĩakuire; agĩthikwo hamwe na maithe make naguo mwĩrĩ wake ũkĩbutha.
ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.
37 No ũrĩa Ngai aariũkirie kuuma kũrĩ arĩa akuũ ndaabuthire.
ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
38 “Nĩ ũndũ ũcio, ariũ a Ithe witũ, ngwenda mũmenye atĩ ũhoro wa kũrekerwo kwa mehia nĩũhunjĩtio kũrĩ inyuĩ na ũndũ wa Jesũ.
ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
39 Na mũndũ wothe ũmwĩtĩkĩtie nĩatuuagwo mũthingu maũndũ-inĩ mothe marĩa watho wa Musa ũtangĩamũtuire mũthingu.
മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
40 Mwĩmenyererei, nĩgeetha ũhoro ũrĩa anabii maaririe ndũkanamũkore, rĩrĩa moigire atĩrĩ:
ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
41 “‘Ta rorai, inyuĩ anyũrũrania, gegaai na mũthire, nĩgũkorwo nĩngwĩka ũndũ matukũ-inĩ manyu, ũrĩa mũtangĩtĩkia, o na mũngĩĩrwo nĩ mũndũ.’”
എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
42 Rĩrĩa Paũlũ na Baranaba moimaga thunagogi, andũ makĩmeera moke mũthenya ũrĩa warũmĩrĩire wa Thabatũ nĩguo mathiĩ na mbere kwaria ũhoro ũcio.
അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.
43 Hĩndĩ ĩrĩa mũcemanio wathirire, Ayahudi aingĩ na andũ arĩa meegarũrĩte magatuĩka Ayahudi makĩrũmĩrĩra Paũlũ na Baranaba, nao makĩmaarĩria na makĩmaringĩrĩria mathiĩ na mbere gũikara wega-inĩ wa Ngai.
പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
44 Mũthenya ũcio ũngĩ warũmĩrĩire wa Thabatũ, hakuhĩ andũ othe a itũũra rĩu inene magĩũka kũigua kiugo kĩa Mwathani.
പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.
45 Hĩndĩ ĩrĩa Ayahudi moonire kĩrĩndĩ kĩu, makĩnyiitwo nĩ ũiru na makĩaria ciugo njũru cia gũũkĩrĩra ũrĩa Paũlũ oigaga.
യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.
46 Nao Paũlũ na Baranaba makĩmacookeria marĩ na ũcamba makĩmeera atĩrĩ, “No nginya tũngĩrambire kũheana kiugo kĩa Ngai kũrĩ inyuĩ. No rĩrĩ, kuona nĩmũraũrega na mũgetuĩra atĩ mũtiagĩrĩirwo nĩ muoyo wa tene na tene-rĩ, rĩu nĩtũkũgarũrũka tũthiĩ kũrĩ andũ-a-Ndũrĩrĩ. (aiōnios g166)
അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (aiōnios g166)
47 Nĩgũkorwo Mwathani atwathĩte agatwĩra atĩrĩ: “‘Nĩndĩmũtuĩte ũtheri wa gũtherera andũ-a-Ndũrĩrĩ, nĩguo mũtware ũhoro wa ũhonokio nginya ituri-inĩ cia thĩ.’”
“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
48 Hĩndĩ ĩrĩa andũ-a-Ndũrĩrĩ maaiguire ũguo magĩkena na magĩtĩĩa kiugo kĩa Mwathani, nao andũ arĩa othe maathĩrĩirio muoyo-inĩ wa tene na tene magĩĩtĩkia. (aiōnios g166)
ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios g166)
49 Nakĩo kiugo kĩa Mwathani gĩkĩhunja kũndũ guothe kũu bũrũri-inĩ.
കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
50 No Ayahudi magĩakĩrĩria atumia arĩa meyamũrĩire Ngai na maarĩ igweta, o na anene a itũũra inene. Makĩrutithia ngũĩ ya gũũkĩrĩra Paũlũ na Baranaba nĩguo manyariirwo, na makĩmaingata moime bũrũri-inĩ wao.
യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
51 Nĩ ũndũ ũcio makĩribariba rũkũngũ kuuma magũrũ mao kuonania, atĩ nĩmatigana nao na magĩthiĩ Ikonia.
എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
52 Nao arutwo makĩiyũrwo ni gĩkeno, na makĩiyũrwo nĩ Roho Mũtheru.
ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.

< Atũmwo 13 >