< 2 Athamaki 7 >

1 Elisha akiuga atĩrĩ, “Thikĩrĩria kiugo kĩa Jehova. Jehova ekuuga ũũ: Ihinda ta rĩĩrĩ rũciũ-rĩ, kĩbaba kĩmwe kĩa mũtu mũhinyu gĩkeendio cekeri ĩmwe, nacio ibaba igĩrĩ cia cairi ikeendio cekeri ĩmwe hau kĩhingo-inĩ gĩa Samaria.”
അപ്പോൾ എലീശാ: യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമൎയ്യയുടെ പടിവാതില്ക്കൽ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
2 Nake mũnene ũrĩa wateithagia mũthamaki akĩĩra mũndũ wa Ngai atĩrĩ, “O na Jehova angĩhingũra ndirica cia igũrũ-rĩ, ũndũ ũcio wahoteka?” Nake Elisha akĩmũcookeria atĩrĩ, “Nĩũkawona na maitho maku, no ndũkaarĩa o na kĩ!”
രാജാവിന്നു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോടു: യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാൎയ്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന്നു അവൻ: നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു.
3 Na rĩrĩ, nĩ kwarĩ na andũ ana maarũarĩte mangũ, maaikaraga itoonyero-inĩ rĩa kĩhingo gĩa itũũra inene. Makĩĩrana atĩrĩ, “Nĩ kĩĩ gĩgũtũma tũikare haha nginya tũkue?
അന്നു കുഷ്ഠരോഗികളായ നാലാൾ പടിവാതില്ക്കൽ ഉണ്ടായിരുന്നു; അവർ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?
4 Tũngiuga atĩrĩ, ‘Nĩtũgũthiĩ thĩinĩ wa itũũra,’ o nakuo kũrĩ na ngʼaragu, na no tũgũkua. Na tũngĩikara haha, no tũgũkua. Nĩ ũndũ ũcio rekei tũthiĩ kũu kambĩ-inĩ ya Asuriata, twĩneane kũrĩĩo. Mangĩtũhonokia, tũgĩtũũre muoyo; mangĩtũũraga, tũgĩkue.”
പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിക്കകൊണ്ടു നാം അവിടെവെച്ചു മരിക്കും; ഇവിടെ പാൎത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്കു അരാമ്യപാളയത്തിൽ പോകാം; അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളു എന്നു പറഞ്ഞു.
5 Hwaĩ-inĩ gũkĩira magĩũkĩra, magĩthiĩ kambĩ-inĩ ya Asuriata. Nao maakinya nyumĩrĩra ya kambĩ, magĩkora gũtiarĩ mũndũ o na ũmwe kuo,
അങ്ങനെ അവർ അരാംപാളയത്തിൽ പോകുവാൻ സന്ധ്യാസമയത്തു പുറപ്പെട്ടു അരാംപാളയത്തിന്റെ അറ്റത്തു വന്നപ്പോൾ അവിടെ ആരെയും കാണ്മാനില്ല.
6 nĩgũkorwo Jehova nĩatũmĩte andũ a ita rĩa Asuriata maigue mũkubio wa ngaari cia ita, na wa mbarathi, na wa mbũtũ nene; nĩ ũndũ ũcio makĩĩrana atĩrĩ, “Atĩrĩrĩ, mũthamaki wa Isiraeli nĩakomborete athamaki a Ahiti na a Misiri nĩguo matũtharĩkĩre!”
കൎത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
7 Nĩ ũndũ ũcio magĩũkĩra, makĩũra hwaĩ-inĩ na mairia, magĩtiga hema ciao, o na mbarathi, na ndigiri. Magĩtiga kambĩ o ro ũguo yarĩ, na makĩũra nĩguo mahonokie mĩoyo yao.
അതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.
8 Andũ arĩa maarĩ na mangũ magĩkinya nyumĩrĩra ya kambĩ, na magĩtoonya hema-inĩ ĩmwe. Makĩrĩa na makĩnyua, na magĩkuua betha, na thahabu, o na nguo, magĩthiĩ magĩcihitha. Magĩcooka rĩngĩ magĩtoonya hema ĩngĩ, makĩoya indo iria ciarĩ kuo o nacio magĩcihitha.
ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവെച്ചു.
9 Magĩcooka makĩĩrana atĩrĩ, “Rĩu tũtireka wega. Mũthenya ũyũ nĩ wa kũheana ũhoro mwega, na ithuĩ no gũkira tũkirĩte naguo. Tũngĩeterera nginya gũkĩe, no tũherithio. Rekei tũthiĩ o ro rĩu, tũkaheane ũhoro ũyũ nyũmba-inĩ ya mũthamaki.”
പിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വൎത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.
10 Nao magĩthiĩ magĩĩta arangĩri a ihingo cia itũũra, makĩmeera atĩrĩ, “Nĩtũgũthiĩte kambĩ-inĩ ya Asuriata, na gũtirĩ mũndũ ũrĩ kuo, gũtirĩ o na mũgambo wa mũndũ, no mbarathi na ndigiri ciohetwo, nacio hema igatigwo o ro ũrĩa ciatariĩ.”
അങ്ങനെ അവർ പട്ടണവാതില്ക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: ഞങ്ങൾ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്റെയും ശബ്ദം കേൾപ്പാനുമില്ല കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു.
11 Nao arangĩri a ihingo makĩanĩrĩra ũhoro ũcio, naguo ũgĩkinyĩra nyũmba ya mũthamaki.
അവൻ കാവല്ക്കാരെ വിളിച്ചു; അവർ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.
12 Nake mũthamaki agĩũkĩra ũtukũ, na akĩĩra anene ake atĩrĩ, “Nĩngũmwĩra ũrĩa Asuriata matwĩkĩte. Nĩmamenyete tũrĩ na ngʼaragu, nĩ ũndũ ũcio nĩkĩo matigĩte kambĩ, makeehitha kũu gĩthaka-inĩ, magĩĩciiria atĩrĩ, ‘Ti-itherũ nĩmekuuma itũũra-inĩ na hĩndĩ ĩyo tũmanyiite mĩgwate marĩ muoyo na tũtoonye itũũra-inĩ inene.’”
രാജാവു രാത്രിയിൽ തന്നേ എഴുന്നേറ്റു ഭൃത്യന്മാരോടു: അരാമ്യർ നമ്മോടു ഇച്ചെയ്തതു എന്തെന്നു ഞാൻ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്നു അവർ അറിഞ്ഞിട്ടു: അവർ പട്ടണത്തിൽ നിന്നു പുറത്തുവരും; അപ്പോൾ നമുക്കു അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറെച്ചു അവർ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.
13 Nake ũmwe wa anene ake agĩcookia atĩrĩ, “Tũma andũ amwe mathiĩ na mbarathi ithano iria itigaire itũũra-inĩ. Ũhoro wao githĩ ndũgũkĩhaana o ta wa Isiraeli othe arĩa marĩ gũkũ thĩinĩ. Ĩĩ-ni, megũkorwo mahaana o ta Isiraeli aya othe makiriĩ gũthira. Nĩ ũndũ ũcio reke tũmatũme magatuĩrie ũrĩa kũhaana.”
അതിന്നു അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവർ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്റെ സകലപുരുഷാരവും എന്നപോലെ ഇരിക്കും എന്നു ഉത്തരം പറഞ്ഞു.
14 Nĩ ũndũ ũcio magĩthuura ngaari igĩrĩ cia ita na mbarathi ciacio, nake mũthamaki akĩmatũma marũmĩrĩre mbũtũ cia ita cia Asuriata. Nake agĩatha atwarithia akĩmeera atĩrĩ, “Thiĩ mũgatuĩrie ũrĩa kũhaana.”
അങ്ങനെ അവർ രണ്ടു രഥം കുതിരയെ കെട്ടി കൊണ്ടുവന്നു; രാജാവു അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു: നിങ്ങൾ ചെന്നു നോക്കുവിൻ എന്നു കല്പിച്ചു.
15 Makĩmarũmĩrĩra o nginya Jorodani, magĩkora njĩra ĩiyũrĩte nguo na indo iria Asuriata maatete marĩ ihenya-inĩ makĩũra. Nĩ ũndũ ũcio andũ arĩa maatũmĩtwo makĩhũndũka na magĩcookeria mũthamaki ũhoro ũcio.
അവർ യോൎദ്ദാൻവരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യർ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റു സാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാർ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.
16 Hĩndĩ ĩyo andũ makiumagara, magĩthiĩ na magĩtaha indo kambĩ-inĩ ya Asuriata. Nĩ ũndũ ũcio kĩbaba kĩmwe kĩa mũtu kĩendagio cekeri ĩmwe, na ibaba igĩrĩ cia cairi ciendagio cekeri ĩmwe o ta ũrĩa Jehova oigĩte.
അങ്ങനെ ജനം പുറപ്പെട്ടു അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു സെയാ യവവും വിറ്റു.
17 Na rĩrĩ, mũthamaki aigĩte mũnene ũrĩa wamũteithagia akorwo arĩ mũrũgamĩrĩri wa kĩhingo, nao andũ makĩmũrangĩrĩria hau kĩhingo-inĩ, agĩkua, o ta ũrĩa mũndũ wa Ngai oigĩte rĩrĩa mũthamaki aathiĩte gwake mũciĩ.
രാജാവു തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതില്ക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവു ദൈവപുരുഷന്റെ അടുക്കൽ വന്നപ്പോൾ അവൻ പറഞ്ഞിരുന്നതുപോലെ അവൻ മരിച്ചുപോയി.
18 Ũndũ ũcio wekĩkire o ta ũrĩa mũndũ wa Ngai eerĩte mũthamaki: “Ihinda o ta rĩĩrĩ rũciũ, kĩbaba kĩmwe kĩa mũtu gĩkeendio cekeri ĩmwe, nacio ibaba igĩrĩ cia cairi ikeendio cekeri ĩmwe kĩhingo-inĩ gĩa Samaria.”
നാളെ ഈ നേരത്തു ശമൎയ്യയുടെ പടിവാതില്ക്കൽ ശേക്കെലിന്നു രണ്ടു സെയാ യവവും ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷൻ രാജാവിനോടു പറഞ്ഞപ്പോൾ ഈ അകമ്പടിനായകൻ ദൈവപുരുഷനോടു:
19 Mũnene ũcio eerĩte mũndũ wa Ngai atĩrĩ, “O na Jehova angĩhingũra ndirica cia igũrũ-rĩ, ũndũ ũcio wahoteka?” Nake mũndũ wa Ngai aamũcookeirie atĩrĩ, “Nĩũkawona na maitho maku, no ndũkaarĩa o na kĩ!”
യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന്നു അവൻ; നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.
20 Ũguo noguo gwekĩkire kũrĩ mũnene ũcio, nĩgũkorwo andũ maamũrangĩrĩirie hau kĩhingo-inĩ, agĩkua.
അവ്വണ്ണം തന്നേ അവന്നു ഭവിച്ചു; പടിവാതില്ക്കൽവെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി.

< 2 Athamaki 7 >