< 2 Athamaki 6 >

1 Na rĩrĩ, thiritũ ya anabii ĩkĩĩra Elisha atĩrĩ, “Rora, handũ haha tũgomanaga nawe nĩ hanini mũno.
പ്രവാചകശിഷ്യന്മാർ എലീശയോട്: “ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ ഇടുക്കമായിരിക്കുന്നു എന്ന് അങ്ങ് കാണുന്നുവല്ലോ.
2 Twĩtĩkĩrie tũthiĩ Jorodani, o mũndũ witũ akuue ĩtugĩ kuo; na ũtwĩtĩkĩrie twake handũ ha gũtũũraga kũu.” Nake akĩmeera atĩrĩ, “Thiĩi.”
ഞങ്ങൾ യോർദ്ദാൻ നദിയുടെ തീരത്ത് ചെന്ന് അവിടെനിന്ന് ഓരോരുത്തനും ഓരോ മരം മുറിച്ച് കൊണ്ടുവന്ന് ഞങ്ങൾക്ക് വസിക്കുവാൻ ഒരു സ്ഥലം ഉണ്ടാക്കട്ടെ” എന്ന് ചോദിച്ചു. “പോകുവിൻ” എന്ന് അവൻ പറഞ്ഞു.
3 Ningĩ ũmwe wao akĩmwĩra atĩrĩ, “Ndagũthaitha wĩtĩkĩre gũthiĩ na ndungata ciaku.” Nake Elisha agĩcookia atĩrĩ, “Ĩĩ, nĩtũgũthiĩ na inyuĩ.”
അവരിൽ ഒരുത്തൻ: “ദയവായി അടിയങ്ങളോടുകൂടെ പോരേണമേ” എന്ന് അപേക്ഷിച്ചതിന് “പോരാം” എന്ന് അവൻ പറഞ്ഞു.
4 Nake Elisha agĩthiĩ hamwe nao. Nao magĩthiĩ Jorodani na makĩambĩrĩria gũtema mĩtĩ.
അങ്ങനെ അവൻ അവരോടുകൂടെ പോയി; അവർ യോർദ്ദാന്റെ കരയിൽ എത്തി മരം മുറിച്ചു.
5 Na rĩrĩa ũmwe wao aatemaga mũtĩ-rĩ, ithanwa rĩkĩgũa maaĩ-inĩ. Nake agĩkaya, akiuga atĩrĩ, “Mwathi wakwa, riuma rĩa kũhooya!”
എന്നാൽ ഒരുത്തൻ മരം മുറിക്കുമ്പോൾ കോടാലി ഊരി വെള്ളത്തിൽ വീണു; “അയ്യോ കഷ്ടം; യജമാനനേ, അത് വായ്പ വാങ്ങിയതായിരുന്നു” എന്ന് അവൻ നിലവിളിച്ചു.
6 Nake mũndũ wa Ngai akĩũria atĩrĩ, “Rĩagũa ha?” Na rĩrĩa aamuonirie handũ hau, Elisha agĩtinia kamũtĩ, agĩgaikia ho, narĩo ithanwa rĩkĩrera maaĩ igũrũ.
“അത് എവിടെ വീണു?” എന്ന് ദൈവപുരുഷൻ ചോദിച്ചു; അവൻ ആ സ്ഥലം അവനെ കാണിച്ചു; അവൻ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പ് കോടാ‍ലി പൊങ്ങിവന്നു.
7 Nake akĩmwĩra atĩrĩ, “Oya ithanwa.” Nake mũndũ ũcio agĩtambũrũkia guoko, akĩrĩoya.
“അത് എടുത്തുകൊള്ളുക” എന്ന് അവൻ പറഞ്ഞു. അവൻ കൈ നീട്ടി അത് എടുത്തു.
8 Na rĩrĩ, mũthamaki wa Suriata aarĩ na mbaara na andũ a Isiraeli. Thuutha wa kũrĩkanĩra na anene ake, akĩmeera atĩrĩ, “Ngwamba kambĩ handũ hana na hana.”
അനന്തരം അരാംരാജാവിന് യിസ്രായേലിനോട് യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്ത് പാളയം ഇറങ്ങണം എന്ന് അവൻ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
9 Mũndũ wa Ngai agĩtũmana kũrĩ mũthamaki wa Isiraeli, akĩmwĩra atĩrĩ, “Wĩhũũge, na ndũkagerere handũ hana tondũ andũ a Suriata nĩho maraikũrũkĩra.”
എന്നാൽ ദൈവപുരുഷൻ യിസ്രായേൽ രാജാവിനോട്: “ഇന്ന സ്ഥലത്തുകൂടി കടക്കാതിരിക്കുവാൻ സൂക്ഷിക്ക; അരാമ്യർ അവിടേക്ക് വരുന്നുണ്ട്” എന്ന് പറയിച്ചു.
10 Nĩ ũndũ ũcio mũthamaki wa Isiraeli agĩtũma andũ magatuĩrie ũhoro wa handũ hau mũndũ wa Ngai aarĩtie ũhoro waho. Mahinda maingĩ Elisha nĩeragĩra mũthamaki wa Isiraeli kũndũ kũrĩa aagĩrĩirwo nĩ kwĩmenyerera, nake agaikaraga ehũũgĩte.
൧൦ദൈവപുരുഷൻ പറഞ്ഞ സ്ഥലത്തേക്ക് യിസ്രായേൽ രാജാവ് ആളയച്ച്; അങ്ങനെ അവൻ ഒരു പ്രാവശ്യമോ, രണ്ടു പ്രാവശ്യമോ അല്ല തന്നെത്താൻ രക്ഷിച്ചത്.
11 Ũndũ ũcio ũkĩrakaria mũthamaki wa Suriata mũno. Nake agĩĩta anene ake na akĩmeera atĩrĩ, “Ngwenda kũmenya kuuma kũrĩ inyuĩ ũũ, nũũ witũ ũrĩ mwena wa mũthamaki wa Isiraeli?”
൧൧ഇത് മൂലം അരാം രാജാവിന്റെ മനസ്സ് ഏറ്റവും അധികം കലങ്ങി; അവൻ ഭൃത്യന്മാരെ വിളിച്ച് അവരോട്: “നമ്മുടെ കൂട്ടത്തിൽ യിസ്രായേൽ രാജാവിന്റെ പക്ഷക്കാരൻ ആരെന്ന് നിങ്ങൾ പറഞ്ഞു തരികയില്ലയോ?” എന്ന് ചോദിച്ചു.
12 Nake ũmwe wa anene ake akĩmwĩra atĩrĩ, “Mũthamaki mwathi wakwa, gũtirĩ o na ũmwe witũ ũrĩ mwena wake. No rĩrĩ, Elisha ũrĩa mũnabii kũu Isiraeli nĩwe wĩraga mũthamaki wa Isiraeli ciugo nginya iria waragia ũrĩ nyũmba yaku ya toro.”
൧൨അവന്റെ ഭൃത്യന്മാരിൽ ഒരുത്തൻ: “യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ കിടപ്പുമുറിയിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു” എന്ന് പറഞ്ഞു.
13 Nake mũthamaki agĩathana, akiuga atĩrĩ, “Thiĩi mũgatuĩrie kũrĩa arĩ, nĩguo ndũme andũ mamũnyiite.” Nake mũthamaki agĩcookerio ũhoro akĩĩrwo atĩrĩ, “Elisha arĩ Dothani.”
൧൩“നിങ്ങൾ ചെന്ന് അവൻ എവിടെ ഇരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും” എന്ന് അവൻ കല്പിച്ചു. എലീശാ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.
14 Nake mũthamaki agĩtũma mbarathi na ngaari cia ita, na mbũtũ yarĩ na hinya kũu. Igĩthiĩ ũtukũ, ikĩrigiicĩria itũũra rĩu.
൧൪അവൻ അവിടേക്ക് ശക്തിയുള്ള തന്റെ സൈന്യത്തെ, കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്ന് പട്ടണം വളഞ്ഞു.
15 Na rĩrĩa ndungata ya mũndũ wa Ngai yokĩrire, ĩkiuma nja rũciinĩ tene, ĩkĩona atĩ mbũtũ ya ita, na mbarathi, na ngaari cia ita nĩciarigiicĩirie itũũra. Nayo ndungata ĩkĩũria atĩrĩ, “Wũi, mwathi wakwa-ĩ, tũgwĩka atĩa?”
൧൫ദൈവപുരുഷന്റെ ഭൃത്യൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം, കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് കണ്ടു; ബാല്യക്കാരൻ അവനോട്: “അയ്യോ യജമാനനേ, നാം എന്ത് ചെയ്യും?” എന്ന് ചോദിച്ചു.
16 Nake mũnabii akĩmũcookeria atĩrĩ, “Tiga gwĩtigĩra, nĩgũkorwo arĩa marĩ mwena witũ nĩ aingĩ gũkĩra arĩa marĩ mwena wao.”
൧൬അതിന് അവൻ: “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം” എന്ന് പറഞ്ഞു.
17 Nake Elisha akĩhooya atĩrĩ, “Wee Jehova, mũhingũre maitho nĩguo oone.” Nake Jehova akĩhingũra maitho ma ndungata ĩyo, nayo ĩkĩrora, ĩkĩona kũu irĩma-inĩ kũiyũire mbarathi na ngaari cia ita irĩ na mwaki, ciothe irigiicĩirie Elisha.
൧൭പിന്നെ എലീശാ പ്രാർത്ഥിച്ചു: “യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണ് തുറക്കണമേ” എന്ന് പറഞ്ഞു. യഹോവ ഭൃത്യന്റെ കണ്ണ് തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.
18 Na rĩrĩa thũ ciake ciaikũrũkaga irorete kũrĩ we-rĩ, Elisha akĩhooya Jehova, akiuga atĩrĩ, “Hũũra andũ aya na ũtumumu.” Nĩ ũndũ ũcio Jehova akĩmahũũra na ũtumumu, o ta ũrĩa Elisha aahooete.
൧൮അരാമ്യർ അവന്റെ അടുക്കൽ വന്നപ്പോൾ എലീശാ യഹോവയോട് പ്രാർത്ഥിച്ചു: “ഈ ജനത്തെ അന്ധത പിടിപ്പിക്കേണമേ” എന്ന് പറഞ്ഞു. എലീശയുടെ അപേക്ഷ പ്രകാരം അവൻ അവരെ അന്ധത പിടിപ്പിച്ചു.
19 Elisha akĩmeera atĩrĩ, “Ĩno tiyo njĩra, o na rĩĩrĩ tirĩo itũũra. Nũmĩrĩrai, na nĩngũmũtwara kũrĩ mũndũ ũrĩa mũracaria.” Nake akĩmatwara nginya Samaria.
൧൯എലീശാ അവരോട്: “ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ; നിങ്ങൾ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്ന് പറഞ്ഞു. അവൻ അവരെ ശമര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
20 Maarĩkia kũingĩra itũũra rĩu inene, Elisha akiuga atĩrĩ, “Jehova hingũra andũ aya maitho nĩgeetha mone.” Nake Jehova akĩmahingũra maitho, nao makĩona, magĩĩkora marĩ thĩinĩ wa Samaria.
൨൦ശമര്യയിൽ എത്തിയപ്പോൾ എലീശാ: “യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ” എന്ന് പ്രാർത്ഥിച്ചു. യഹോവ അവരുടെ കണ്ണ് തുറന്നു; അവർ നോക്കിയപ്പോൾ തങ്ങൾ ശമര്യയുടെ നടുവിൽ നില്ക്കുന്നത് കണ്ടു.
21 Rĩrĩa mũthamaki wa Isiraeli aamoonire-rĩ, akĩũria Elisha atĩrĩ, “Baba ndĩmoorage? Nĩ wega ndĩmoorage?”
൨൧യിസ്രായേൽ രാജാവ് അവരെ കണ്ടിട്ട് എലീശയോട്: “എന്റെ പിതാവേ, ഞാൻ ഇവരെ കൊന്നുകളയട്ടെ; ഞാൻ ഇവരെ കൊന്നുകളയട്ടെ?” എന്ന് ചോദിച്ചു.
22 Nake Elisha akĩmũcookeria atĩrĩ, “Ndũkamoorage. No ũũrage andũ arĩa wĩnyiitĩire na rũhiũ rwaku rwa njora kana ũta? Mahe irio na maaĩ, marĩe na manyue, macooke mathiĩ kũrĩ mwathi wao.”
൨൨അതിന് അവൻ: “കൊന്നുകളയരുത്; നിന്റെ വാൾകൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ കൊന്നുകളയുമോ? ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്ക് കൊടുക്കുക” എന്നു പറഞ്ഞു.
23 Nĩ ũndũ ũcio akĩmathondekera iruga inene, nao maarĩkia kũrĩa na kũnyua, akĩmoigĩra ũhoro nao magĩcooka kũrĩ mwathi wao. Nĩ ũndũ ũcio mbũtũ cia ita cia Suriata igĩtiga gũtharĩkĩra bũrũri wa Isiraeli rĩngĩ.
൨൩അങ്ങനെ അവൻ അവർക്ക് വലിയ ഒരു വിരുന്ന് ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തശേഷം അവൻ അവരെ വിട്ടയച്ചു; അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ പോയി. അരാമ്യസൈന്യം യിസ്രായേൽദേശത്തേക്ക് പിന്നെ വന്നില്ല.
24 Na rĩrĩ, thuutha ũcio Beni-Hadadi mũthamaki wa Suriata agĩcookanĩrĩria mbũtũ ciake cia ita ciothe, igĩthiĩ, ikĩrigiicĩria Samaria irĩtunyane.
൨൪അതിന്‍റെശേഷം അരാം രാജാവായ ബെൻ-ഹദദ് തന്റെ സൈന്യവുമായി പുറപ്പെട്ടു ചെന്ന് ശമര്യയെ വളഞ്ഞു.
25 Na gũkĩgĩa na ngʼaragu nene mũno itũũra rĩu inene. Kũrigiicĩrio kwarĩo gũgĩikara ihinda iraaya ũũ atĩ mũtwe wa ndigiri wendagio cekeri mĩrongo ĩnana cia betha, nakĩo kĩbaba kĩmwe kĩa mai ma ndutura gĩkeendio cekeri ithano.
൨൫അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്ക് എൺപത് വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ച് വെള്ളിക്കാശും വരെ വിലകയറി.
26 Na rĩrĩa mũthamaki wa Isiraeli aahĩtũkagĩra rũthingo igũrũ-rĩ, mũtumia ũmwe akĩmũkaĩra, akĩmwĩra atĩrĩ, “Mũthamaki, mwathi wakwa, ndeithia!”
൨൬ഒരിക്കൽ യിസ്രായേൽ രാജാവ് മതിലിന്മേൽ നടക്കുമ്പോൾ ഒരു സ്ത്രീ അവനോട്: “യജമാനനായ രാജാവേ, രക്ഷിക്കണമേ” എന്ന് നിലവിളിച്ചു.
27 Nake mũthamaki akĩmũcookeria atĩrĩ, “Angĩkorwo Jehova ndangĩgũteithia-rĩ, niĩ ingĩkũrutĩra ũteithio kũ? Nĩ kuuma kĩhuhĩro-inĩ kĩa ngano, kana nĩ kuuma kĩhihĩro-inĩ kĩa ndibei?”
൨൭അതിന് അവൻ: “യഹോവ നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എവിടെനിന്ന് നിനക്ക് രക്ഷ കണ്ടെത്തും? മെതിക്കളത്തിൽ നിന്നോ, മുന്തിരിച്ചക്കിൽനിന്നോ?” എന്ന് ചോദിച്ചു.
28 Ningĩ agĩcooka akĩmũũria atĩrĩ, “Nĩ kĩĩ kĩragũthĩĩnia?” Nake agĩcookia atĩrĩ, “Mũtumia ũyũ aranjĩĩrire atĩrĩ, ‘Ruta mũrũguo nĩgeetha tũmũrĩe ũmũthĩ, naruo rũciũ tũkaarĩa mũriũ wakwa.’
൨൮രാജാവ് പിന്നെയും അവളോട്: “നിന്റെ സങ്കടം എന്ത്” എന്ന് ചോദിച്ചതിന് അവൾ: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവാ; ഇന്ന് നമുക്ക് അവനെ തിന്നാം; നാളെ എന്റെ മകനെ തിന്നാം’ എന്ന് പറഞ്ഞു.
29 Nĩ ũndũ ũcio tũraruga mũriũ wakwa na tũramũrĩa. Mũthenya ũyũ ũngĩ ndĩramwĩra atĩrĩ, ‘Ruta mũrũguo nĩgeetha tũmũrĩe,’ no aramũhitha.”
൨൯അങ്ങനെ ഞങ്ങൾ എന്റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റെന്നാൾ ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം’ എന്ന് പറഞ്ഞപ്പോൾ അവൾ തന്റെ മകനെ ഒളിപ്പിച്ചുകളഞ്ഞു” എന്ന് പറഞ്ഞു.
30 Na rĩrĩa mũthamaki aaiguire ciugo cia mũtumia ũcio-rĩ, agĩtembũranga nguo ciake. O agĩthiiagĩra rũthingo igũrũ-rĩ, andũ magĩcũthĩrĩria, makĩona atĩ eehumbĩte nguo ya ikũnia thĩinĩ.
൩൦സ്ത്രീയുടെ വാക്ക് കേട്ടപ്പോൾ രാജാവ് വസ്ത്രം കീറി; അവൻ മതിലിന്മേൽ നടന്നു പോവുകയായിരുന്നു; ജനം അവനെ നോക്കിയപ്പോൾ അവൻ അകമെ ദേഹം മുഴുവൻ രട്ട് ഉടുത്തിരിക്കുന്നത് കണ്ടു.
31 Nake akiuga atĩrĩ, “Ngai aronjĩka ũũru, na akĩrĩrĩrie kũnjĩka ũũru, angĩkorwo mũtwe wa Elisha mũrũ wa Shafatu nĩũgũkorwo ũnyiitaine na mwĩrĩ wake ũmũthĩ!”
൩൧“ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് അവൻ പറഞ്ഞു.
32 Na rĩrĩ, Elisha aikarĩte gwake nyũmba arĩ hamwe na athuuri. Nake mũthamaki agĩtũma mũndũ athiiage mbere yake, no mũndũ ũcio ataanakinya, Elisha akĩĩra athuuri acio atĩrĩ, “Hĩ! Ĩĩ nĩmũrona ũrĩa mũũragani ũyũ andũmĩire mũndũ oke andinie mũtwe? Atĩrĩrĩ, mũndũ ũcio ooka-rĩ, mũhinge mũrango, na mũũnyiitĩrĩre ndakaingĩre. Githĩ mũkubio wa magũrũ ma mwathi wake ndũrĩ o thuutha wake?”
൩൨എലീശാ തന്റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ രാജാവ് ഒരാളെ തനിക്കുമുമ്പായി അയച്ചു; ദൂതൻ എലീശയുടെ അടുക്കൽ എത്തുന്നതിന് മുമ്പെ അവൻ മൂപ്പന്മാരോട്: “എന്റെ തല എടുത്തുകളയുവാൻ ആകൊലപാതകപുത്രൻ ആളയച്ചിരിക്കുന്നത് നിങ്ങൾ കണ്ടുവോ? നോക്കുവിൻ ദൂതൻ വരുമ്പോൾ നിങ്ങൾ വാതിൽ അടച്ച് വാതില്ക്കൽ അവനെ തടയുക; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പിൽ കേൾക്കുന്നുണ്ടല്ലോ?” എന്ന് പറഞ്ഞു.
33 O akĩaria nao-rĩ, mũndũ ũcio watũmĩtwo agĩikũrũka, agĩkinya harĩ we. Nake mũthamaki akiuga atĩrĩ, “Mwanangĩko ũyũ uumĩte kũrĩ Jehova. Nĩ kĩĩ kĩngĩtũma njeterere Jehova makĩria ma ũguo?”
൩൩അവൻ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ദൂതൻ അവന്റെ അടുക്കൽ എത്തി; “ഇതാ, ഈ അനർത്ഥം യഹോവയാൽ വരുന്നു; ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്?” എന്ന് രാജാവ് പറഞ്ഞു.

< 2 Athamaki 6 >