< 2 Athamaki 22 >
1 Na rĩrĩ, Josia aarĩ wa mĩaka ĩnana rĩrĩa aatuĩkire mũthamaki, nake agĩthamaka arĩ Jerusalemu mĩaka mĩrongo ĩtatũ na ũmwe. Nyina eetagwo Jedida mwarĩ wa Adaia; oimĩte Bozikathu.
൧യോശീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എട്ട് വയസ്സായിരുന്നു; അവൻ മുപ്പത്തൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മക്ക് യെദീദാ എന്ന് പേരായിരുന്നു; അവൾ ബൊസ്കത്ത്കാരനായ അദായാവിന്റെ മകൾ ആയിരുന്നു.
2 Nake agĩĩka ũrĩa kwagĩrĩire maitho-inĩ ma Jehova, na agĩthiĩ na mĩthiĩre yothe ya ithe Daudi atekwĩhũgũra mwena wa ũrĩo kana wa ũmotho.
൨അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
3 Mwaka-inĩ wa ikũmi na ĩnana wa wathani wake, Mũthamaki Josia agĩtũma Shafani mũrũ wa Azalia mũrũ wa Meshulamu, ũrĩa warĩ mwandĩki-marũa, athiĩ hekarũ-inĩ ya Jehova. Akĩmwĩra atĩrĩ:
൩യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകൻ ശാഫാൻ എന്ന കൊട്ടാരം കാര്യസ്ഥനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു. അവനോട് പറഞ്ഞത്:
4 “Ambata, ũthiĩ kũrĩ Hilikia mũthĩnjĩri-Ngai ũrĩa mũnene na ũmwĩre ahaarĩrie mbeeca iria irehetwo hekarũ-inĩ ya Jehova, iria arangĩri a mĩrango monganĩtie kuuma kũrĩ andũ.
൪“നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ ജനം അർപ്പിച്ചതും വാതിൽകാവല്ക്കാർ സ്വീകരിച്ചതുമായ പണത്തിന്റെ കണക്ക് അവൻ നോക്കട്ടെ.
5 Nao maciĩhokere andũ arĩa mathuurĩtwo a kũrũgamĩrĩra wĩra wa hekarũ. Andũ acio ũtigĩrĩre nĩ marĩha aruti a wĩra arĩa macookagĩrĩria hekarũ ya Jehova,
൫അവർ അത് യഹോവയുടെ ആലയത്തിലെ പണിയുടെ മേൽനോട്ടം വഹിക്കുന്നവരുടെ കയ്യിൽ കൊടുക്കട്ടെ; അവർ അത് യഹോവയുടെ ആലയത്തിന്റെ കേടുപാട് തീർക്കേണ്ടതിന്
6 nao nĩ atharamara, na andũ a gwaka, na aaki a mahiga. Na ningĩ ũtigĩrĩre nĩmagũra mbaũ na mahiga maicũhie ma gũcookereria hekarũ.
൬അതിൽ പണിചെയ്യുന്ന ആശാരിമാർക്കും ശില്പികൾക്കും കല്പണിക്കാർക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്ക് മരവും ചെത്തിയ കല്ലും വാങ്ങേണ്ടതിനും കൊടുക്കട്ടെ.
7 No rĩrĩ, to nginya maheane mathabu ma mbeeca iria meehokeirwo, tondũ mararuta wĩra ũcio na kwĩhokeka.”
൭എന്നാൽ ഇങ്ങനെ പണം കൈപ്പറ്റിയവരോട് അതിന്റെ കണക്ക് ചോദിക്കേണ്ടാ; അവർ വിശ്വസ്തതയോടെയല്ലോ പ്രവർത്തിക്കുന്നത്”.
8 Hilikia mũthĩnjĩri-Ngai ũrĩa mũnene akĩĩra Shafani ũcio mwandĩki marũa atĩrĩ, “Nĩnyonete Ibuku rĩa Watho thĩinĩ wa hekarũ ya Jehova.” Akĩrĩnengera Shafani nake akĩrĩthoma.
൮മഹാപുരോഹിതനായ ഹില്ക്കീയാവ് കൊട്ടാരം കാര്യസ്ഥനായ ശാഫാനോട്: “ഞാൻ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു; അവൻ അത് വായിച്ചു.
9 Nake Shafani ũcio mwandĩki-marũa agĩthiĩ kũrĩ mũthamaki na akĩmũhe ũhoro ũcio, akĩmwĩra atĩrĩ: “Anene aku nĩmarĩhĩte mbeeca iria ciarĩ hekarũ-inĩ ya Jehova, na nĩmaciĩhokeire kũrĩ aruti a wĩra na arũgamĩrĩri a hekarũ.”
൯കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് രാജാവിനോട്: “ആലയത്തിൽ അർപ്പിക്കപ്പെട്ട പണം അടിയങ്ങൾ പെട്ടി തുറന്നെടുത്ത് യഹോവയുടെ ആലയത്തിൽ പണിയുടെ മേൽവിചാരകരുടെ കയ്യിൽ കൊടുത്തിരിക്കുന്നു” എന്ന് ബോധിപ്പിച്ചു.
10 Ningĩ Shafani ũcio mwandĩki-marũa akĩĩra mũthamaki atĩrĩ, “Hilikia ũrĩa mũthĩnjĩri-Ngai, nĩanengera ibuku.” Nake Shafani akĩrĩthomera mũthamaki.
൧൦ഹില്ക്കീയാപുരോഹിതൻ എന്റെ കയ്യിൽ ഒരു പുസ്തകം തന്നു എന്നും കൊട്ടാരം കാര്യസ്ഥനായ ശാഫാൻ രാജാവിനോട് ബോധിപ്പിച്ചു. ശാഫാൻ അത് രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.
11 Rĩrĩa mũthamaki aaiguire ciugo cia Ibuku rĩu rĩa Watho-rĩ, agĩtembũranga nguo ciake.
൧൧രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വചനങ്ങൾ കേട്ട് വസ്ത്രം കീറി;
12 Akĩruta mawatho maya kũrĩ Hilikia ũrĩa mũthĩnjĩri-Ngai, na kũrĩ Ahikamu mũrũ wa Shafani, na Akiboru mũrũ wa Mikaia, na kũrĩ Shafani ũcio mwandĩki-marũa, na kũrĩ Asaia ũrĩa mũrori wa maũndũ ma mũthamaki, akĩmeera atĩrĩ:
൧൨രാജാവ് പുരോഹിതനായ ഹില്ക്കീയാവിനോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖായാവിന്റെ മകൻ അക്ബോരിനോടും കൊട്ടാരം കാര്യസ്ഥനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:
13 “Thiĩi mũkanduĩrĩrie ũhoro kũrĩ Jehova, na mũtuĩrĩrie andũ, o na Juda yothe, ũrĩa kwandĩkĩtwo ibuku-inĩ rĩĩrĩ rĩonekete. Marakara ma Jehova nĩ maingĩ, marĩa maraakana nĩ ũndũ witũ, tondũ maithe maitũ matiaathĩkĩire ũhoro wa ibuku rĩĩrĩ; na matiekire kũringana na ũhoro ũrĩa wothe wandĩkĩtwo thĩinĩ warĩo ũrĩa ũtũkoniĩ.”
൧൩“നിങ്ങൾ ചെന്ന്, കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വചനങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദെക്കും വേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിൻ; നമുക്ക് വേണ്ടി എഴുതിയിരിക്കുന്നതൊക്കെ അനുസരിച്ച് നടപ്പാൻ നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വചനങ്ങൾ കേൾക്കായ്കകൊണ്ട് നമ്മുടെനേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ” എന്ന് കല്പിച്ചു.
14 Hilikia ũrĩa mũthĩnjĩri-Ngai, na Ahikamu, na Akiboru, na Shafani, na Asaia magĩthiĩ kwaria na Hulida ũrĩa mũnabii mũndũ-wa-nja ũrĩa warĩ mũtumia wa Shalumu mũrũ wa Tikiva, mũrũ wa Harihasi ũrĩa warĩ mũmenyereri wa nguo cia mũthamaki, Hulida aatũũraga Jerusalemu, rũgongo rwa keerĩ.
൧൪അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും, അർഹസിന്റെ മകനായ തിക്വയുടെ മകൻ രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്ന്--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്ത് പാർത്തിരുന്നു--അവളോട് സംസാരിച്ചു.
15 Nake akĩmeera atĩrĩ, “Ũũ nĩguo Jehova Ngai wa Isiraeli ekuuga: Ĩrai mũndũ ũrĩa ũmũtũmĩte kũrĩ niĩ atĩrĩ,
൧൫അവൾ അവരോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ അരുളപ്പാടായി ഇപ്രകാരം പറഞ്ഞു: “നിങ്ങളെ എന്റെ അടുക്കൽ അയച്ചവനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ:
16 ‘Ũũ nĩguo Jehova ekuuga: Nĩngũrehithia mwanangĩko kũndũ gũkũ na kũrĩ andũ akuo kũringana na maũndũ marĩa mothe mandĩkĩtwo ibuku-inĩ rĩrĩa mũthamaki wa Juda athomete.
൧൬‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന അനർത്ഥം ഒക്കെയും വരുത്തും.
17 Tondũ nĩmandirikĩte, na magacinĩra ngai ingĩ ũbumba, na makaandakaria nĩ ũndũ wa mĩhianano yothe ĩrĩa mathondekete na moko mao, marakara makwa nĩmakanĩire kũndũ gũkũ, na matingĩhoreka.’
൧൭അവർ എന്നെ ഉപേക്ഷിച്ച് തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്ക് കോപം വരത്തക്കവണ്ണം അന്യദേവന്മാർക്ക് ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അത് കെട്ടുപോകയുമില്ല.
18 Ĩrai mũthamaki wa Juda, ũrĩa ũmũtũmĩte mũũke mũtuĩrie ũhoro kũrĩ Jehova atĩrĩ, ‘Jehova Ngai wa Isiraeli ekuuga atĩrĩ ũhoro wĩgiĩ ciugo iria ũiguĩte:
൧൮എന്നാൽ യഹോവയോട് ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ പറയേണ്ടത് എന്തെന്നാൽ: ‘നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
19 Tondũ ngoro yaku nĩyaherire na ũkĩĩnyiihĩria Jehova rĩrĩa waiguire ũhoro ũrĩa njarĩtie wa gũũkĩrĩra kũndũ gũkũ o na andũ akuo, atĩ nĩmakanyiitwo nĩ kĩrumi na mwanangĩko, na tondũ nĩwatembũrangire nguo ciaku na ũkĩrĩra ũrĩ mbere yakwa-rĩ, nĩngũiguĩte, ũguo nĩguo Jehova ekuuga.
൧൯‘അവർ ശൂന്യവും ശാപവുമായിത്തീരുമെന്ന് ഞാൻ ഈ സ്ഥലത്തിനും നിവാസികൾക്കും വിരോധമായി അരുളിച്ചെയ്തത് നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞ്, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരയുകയും ചെയ്കകൊണ്ട് ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു’ എന്ന് യഹോവയുടെ അരുളപ്പാട്.
20 Nĩ ũndũ ũcio nĩngagũcookanĩrĩria hamwe na maithe maku, na nĩũgathikwo na thayũ. Maitho maku matikoona mwanangĩko ũrĩa ngaarehe kũndũ gũkũ.’” Nĩ ũndũ ũcio magĩcookeria mũthamaki ũhoro ũcio.
൨൦അതുകൊണ്ട് ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോട് ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന് വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണ് കാണുകയില്ല”. അവർ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.